tag:blogger.com,1999:blog-2128859103258265367.post5369896577649377228..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-52943870053945595182011-12-15T20:34:11.084+05:302011-12-15T20:34:11.084+05:30അനധികൃത സ്വത്ത് സമ്പാദിക്കുന്നത് തടയാം. കുറ്റകൃത്യ...അനധികൃത സ്വത്ത് സമ്പാദിക്കുന്നത് തടയാം. കുറ്റകൃത്യങ്ങളിൽ ഏപ്പെട്ടതിനുശേഷം മറഞ്ഞിരിക്കാൻ സാധിക്കില്ല. അഴിമതി തടയാൻ കഴിയും. ഭാവിയിൽ ഇങ്ങനെയെല്ലാം പ്രയോജനപ്പെട്ടേക്കാം.<br /><br />രഹസ്യാന്വേഷണവിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കും. രഹസ്യമായി വിവരങ്ങൾ ശേഖരിക്കുന്ന മാധ്യമപ്രവർത്തകർക്കും ബുദ്ധിമുട്ട് നേരിട്ടേക്കാം.<br /><br />സാധാരണജനങ്ങൾക്കും സമൂഹത്തിനും ഈ പദ്ധതികോണ്ട് പ്രയോജനമല്ലേയുള്ളൂ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71964377682927659532011-12-15T19:50:43.631+05:302011-12-15T19:50:43.631+05:30ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക...ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം<br /><br />എസ്സേയ്സ്/ഡോ.ഉഷാ രാമനാഥന്<br /><br />നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പല തവണ എക്സ്പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.<br /><br />ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്. ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.<br /><br />2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ. വോട്ട് ചെയ്യാന്‍ അവകാശം നല്കുന്ന വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. 2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈയില്‍ നന്ദന് നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.<br /><br />ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്. പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്. അത്കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.<br /><br /> <br />ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭീഷണി<br /><br />ആധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്. അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.<br /><br />ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്കാന് പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല. എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്കിടെക്ചര്’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.malayalihttps://www.blogger.com/profile/16332900275429714360noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17056379746377506832011-12-15T19:49:51.888+05:302011-12-15T19:49:51.888+05:30ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക...ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം<br /><br />എസ്സേയ്സ്/ഡോ.ഉഷാ രാമനാഥന്<br /><br />നിയമ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തയായ വ്യക്തിയാണ് ഡോ. ഉഷാ രാമനാഥന്. ന്യൂദല്‍ഹിയിലെ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിസ്ഥിതി, തൊഴിലാളി, ഉപഭോക്തൃ നിയമങ്ങള്‍ പഠിപ്പിക്കുകയാണ് അവരിപ്പോള്‍. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അഡൈ്വസറി പാനല്‍ അംഗമായ അവരെ വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് പല തവണ എക്സ്പേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.<br /><br />ഇന്ത്യയില്‍ സര്‍ക്കാര്‍ ആധാര്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന യൂ.ഐ.ഡി(യുനീക്ക് ഐഡന്റിറ്റി കാര്‍ഡ്) പദ്ധതിക്കെതിരെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ് ഉഷാ രാമനാഥന്. ആധാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട്ടെത്തിയ ഉഷാ രാമചന്ദ്രന് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു.<br /><br />2009ല്‍ ആദ്യമായി ആധാര്‍ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെയാണ് പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിനെ സ്വീകരിച്ചത്. കാരണം, ഒരു പുതിയ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടാക്കുക എന്നത് ഇന്ത്യയില്‍ ആദ്യത്തെ സംഗതിയൊന്നുമല്ലല്ലോ. വോട്ട് ചെയ്യാന്‍ അവകാശം നല്കുന്ന വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് നമുക്കെല്ലാവര്‍ക്കും ഉള്ളതാണല്ലോ. കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് വിവിധ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. പക്ഷേ, ഇപ്പോഴത്തെ ആധാര്‍ പദ്ധതി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. 2006ല്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരെ തിരിച്ചറിയാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യം സര്‍ക്കാരും വിവിധ സാമൂഹിക സംഘടനകളും ഉന്നയിച്ചിരുന്നു. 2009 ജനുവരിയിലാണ് പൗരന്റെ എല്ലാ വിവരങ്ങളുമടങ്ങിയ യു.ഐ.ഡി കാര്‍ഡ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജൂലൈയില്‍ നന്ദന് നിലകേനിയെ പദ്ധതിയുടെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.<br /><br />ഈ കാര്‍ഡുകൊണ്ട് പ്രാഥമികമായി ഉദ്ദേശിക്കുന്നത് രാജ്യത്തെ ദരിദ്രരെ തിരിച്ചറിയുവാനും പിന്നോക്ക വിഭാഗങ്ങളുമായി സര്‍ക്കാറിനുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്താനുമാണെന്നാണ് പറയുന്നത്. പക്ഷേ, പദ്ധതിയുടെ സര്‍ക്കാര്‍ പറയുന്ന പ്രാഥമിക ലക്ഷ്യത്തിനപ്പുറം കാര്‍ഡിന്റെ പ്രവര്‍ത്തന രീതികളെയും ഇതിന്റെ ഉദ്ദേശത്തെയും വിശദമായി പരിശോധിക്കുമ്പോള്‍ ഗൗരവമേറിയ പലസംശയങ്ങളും ചേദ്യങ്ങളുമുയരുന്നുണ്ട്. അത്കൊണ്ടുതന്നെ പദ്ധതിയുടെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം, പൊതുജനങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ ചിത്രം ഈ പദ്ധതിയെക്കുറിച്ച് ലഭിച്ചിട്ടില്ല.ആധാറില്‍ പേരു ചേര്‍ക്കാന്‍ ഭീഷണി<br /><br />ആധാര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ പൗരന്മാരെ നിര്‍ബദ്ധിക്കുകയില്ല എന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. എത്രയും പെട്ടന്ന് പരമാവധി ആളുകളെ പട്ടികയില്‍ ചേര്‍ക്കണമെന്ന നിര്‍ദ്ദേശമാണ് പക്ഷേ ചെയര്‍മാനായ നീലകേനിക്ക് ലഭിച്ചത്. അതിനാല്‍, പദ്ധതി പ്രവര്‍ത്തകര്‍ പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ വിസമ്മതിക്കുന്നവരെ ഗ്യാസ് കണക്ഷന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍ത്തലാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. ബാംഗ്ലൂര്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പദ്ധതി പ്രവര്‍ത്തകരുടെ ഈ സമീപനത്തിനെതിരെ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നു കഴിഞ്ഞു.<br /><br />ഈ കാര്‍ഡ് കൈവശം വെക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും സബ്സിഡികളും ലഭിക്കുമെന്ന തെറ്റിദ്ധാരണ സാധാരണക്കാര്‍ക്കുണ്ട്. കാര്‍ഡ് കൈവശം വെക്കുന്നതിലൂടെ പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിവിധ അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ തിരിച്ചറിയലിനുള്ള രേഖയായി ഈ കാര്‍ഡ് ഉപകാരപ്പെട്ടേക്കാം എന്നു മാത്രം. ഇത്തരത്തില്‍ നിരവധി തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്ന ഈ പദ്ധതിയെക്കുറിച്ച് ശരിയായ രീതിയില്‍ ജനങ്ങള്‍ക്ക് ഒരു വിവരണം നല്കാന് പോലും സര്‍ക്കാര്‍ ഇതുവരെ തയ്യറായിട്ടില്ല. എന്നിട്ടും യു.ഐ.ഡി പദ്ധതിയെ ‘ഓപണ്‍ ആര്കിടെക്ചര്’ (‘open architecture’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.malayalihttps://www.blogger.com/profile/16332900275429714360noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-4532661629547750322011-12-15T08:01:36.265+05:302011-12-15T08:01:36.265+05:30ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്...ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്കാന് എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com