<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-2128859103258265367</id><updated>2012-01-31T21:12:06.273+05:30</updated><category term='അണ്ണാ ഹസാരെ'/><category term='നെരൂദ'/><category term='അമ്പായത്തോട്'/><category term='സായ്‌നാഥ്‌'/><category term='തപാല്‍'/><category term='സി പി ചന്ദ്രശേഖർ'/><category term='സ്റ്റാലിന്‍'/><category term='സാഹിത്യം'/><category term='ഇടതുപക്ഷം'/><category term='ഓഹരി'/><category term='ഇന്ത്യാ-പാക് ചര്‍ച്ച'/><category term='മുല്ലനേഴി'/><category term='ഭോപാല്‍ ദുരന്തം'/><category term='വാർത്ത'/><category term='ആണവ നിര്‍വ്യാപന കരാര്‍'/><category term='ലോക കപ്പ് ഫുട്ബോള്‍'/><category term='സച്ചിദാനന്ദന്‍'/><category term='ഗുജറാത്ത്'/><category term='കവിതാമത്സരം'/><category term='ന്യൂനപക്ഷം'/><category term='ഭോപ്പാൽ'/><category term='ലിബിയ'/><category term='യു പി എ സർക്കാർ'/><category term='പോസ്‌റ്റ് മാക്‌സിസം'/><category term='നിയമം'/><category term='ഭീകരവാദം'/><category term='ലോട്ടറി'/><category term='തീയറ്റർ'/><category term='കിനാലൂര്‍'/><category term='പട്‌നായിക്'/><category term='വയല'/><category term='സംഘപരിവാര്‍'/><category term='ക്യൂബ'/><category term='സാങ്കേതികവിദ്യ'/><category term='ട്രേഡ് യൂണിയന്‍'/><category term='ഇന്തോ-ആസിയാന്‍ കരാര്'/><category term='മനുഷ്യാവകാശം'/><category term='മുല്ലപ്പെരിയാര്‍'/><category term='ആണവ കരാര്‍'/><category term='ഹൊവാര്‍ഡ് സിന്‍'/><category term='ഹോംസ്'/><category term='ഗ്രാമം'/><category term='ആചാരങ്ങൾ'/><category term='വാച്ചാത്തി'/><category term='അതിരാത്രം'/><category term='നോബല്‍'/><category term='പൊതുവിതരണം'/><category term='ഇ എം എസ്'/><category term='സാസ്കാരികം'/><category term='വികസനം'/><category term='ജാതി'/><category term='സിനിമ'/><category term='3 ജി'/><category term='ദേവപ്രശ്‌നം'/><category term='ഡോളര്‍'/><category term='നര്‍മ്മം'/><category term='ബെഫി'/><category term='അഴിമതി'/><category term='കുസാറ്റ്'/><category term='ബ്രസീല്‍'/><category term='കുറിപ്പുകള്‍‍'/><category term='പെറു'/><category term='കായികം'/><category term='അയോധ്യ'/><category term='അന്ധവിശ്വാസം'/><category term='ഗ്രീസ്'/><category term='ബിടി വഴുതനങ്ങ'/><category term='പുല്ലാമ്പാറ'/><category term='പലവക'/><category term='പൊതുമേഖല'/><category term='കയർ'/><category term='മതം'/><category term='പുസ്‌തക നിരൂപണം'/><category term='ബൌദ്ധികസ്വത്തവകാശം'/><category term='ഓക്കുപ്പൈ വാക്ക്സ്ട്രീറ്റ്'/><category term='പ്രഭാഷണം'/><category term='ആദരാഞ്ജലി'/><category term='മലബാര്‍ കലാപം'/><category term='ശാസ്ത്ര സംഘടന'/><category term='അനുഭവങ്ങള്‍'/><category term='കൺ‌വർട്ടബിലിറ്റി'/><category term='കശ്‌മീർ'/><category term='ലിംഗനീതി'/><category term='ദാരിദ്ര്യം'/><category term='സുകുമാര്‍ അഴീക്കോട്'/><category term='പ്രഫുൽ ബിദ്വായ്'/><category term='പുസ്‌തകം'/><category term='അന്തിക്കാട് സമരം'/><category term='ശാസ്ത്രം'/><category term='ഇടതു സർക്കാർ'/><category term='അധികാര വികേന്ദ്രീകരണം'/><category term='ഫെമിനിസം'/><category term='കുട്ടംകുളം സമരം'/><category term='ഉമ്മൻ‌ചാണ്ടി സർക്കാർ'/><category term='ആനുകാലികം'/><category term='ഏഷ്യാനെറ്റ്'/><category term='ബഷീര്‍'/><category term='ബാദക് സർക്കാർ'/><category term='പലിശ'/><category term='കോംഗോ'/><category term='പാരീസ് കമ്യൂണ്‍'/><category term='ഒബാമ'/><category term='ലേഖനം'/><category term='കേരളം'/><category term='എൻ മാധവൻ‌കുട്ടി'/><category term='ഹർത്താൽ'/><category term='മുഖപ്രസംഗം'/><category term='വിമർശനം'/><category term='ലണ്ടൻ ലഹള'/><category term='സി ജെ തോമസ്'/><category term='സഫ്‌ദർ ഹാഷ്‌മി'/><category term='വിവാഹം'/><category term='യുക്തിവാദം'/><category term='കണ്ണൂർ'/><category term='ചില്ലറ വ്യാപാരം'/><category term='ബെഞ്ചമിന്‍ മൊളോയിസ്'/><category term='ക്രെഡിറ്റ് കാര്‍ഡ്'/><category term='ഒഞ്ചിയം'/><category term='സി ഐ ടി യു'/><category term='കാര്‍ഷികം'/><category term='ശിശു വികസനം'/><category term='നോവൽ'/><category term='ചലച്ചിത്രമേള'/><category term='ചിത്രം'/><category term='ഐസ്‌ക്രീം'/><category term='കോണ്‍ഗ്രസ്'/><category term='സമൂഹം'/><category term='ഇന്‍ഷുറന്‍സ്'/><category term='തോല്‍പ്പാവക്കൂത്ത്'/><category term='KSRTC'/><category term='എം.ടി.'/><category term='നേട്ടങ്ങൾ'/><category term='ഓർമ്മ'/><category term='വി ജി പത്മനാഭന്‍'/><category term='സഹകരണമേഖല'/><category term='അറിയിപ്പ്'/><category term='ഡോ. പി കെ ആര്‍ വാര്യര്‍'/><category term='പി എം മനോജ്'/><category term='മനോരമ'/><category term='ഗോധ്ര'/><category term='പ്രകടനപത്രിക'/><category term='ചിത്രങ്ങൾ'/><category term='സ്ത്രീ'/><category term='ശബരിമല'/><category term='സാംസ്കാരികം'/><category term='സവരണം'/><category term='ലോക് പാൽ'/><category term='പ്രത്യയശാസ്ത്രം'/><category term='വിക്കിലീക്ക്സ്'/><category term='കവിത'/><category term='വിശകലനം'/><category term='2011'/><category term='കയ്യൂര്‍'/><category term='ഓക്കുപ്പൈ വാൾസ്ട്രീറ്റ്'/><category term='സ്വകാര്യവൽക്കരണം'/><category term='ബദലുകള്‍'/><category term='ജമാഅത്തെ ഇസ്ളാമി'/><category term='സുനിൽ പി ഇളയിടം'/><category term='അഭിപ്രായ വോട്ടെടുപ്പ്'/><category term='ആശംസ'/><category term='ഹെയ്തി'/><category term='ആണവദുരന്തം'/><category term='ഇറാക്ക്'/><category term='പുനത്തില്‍'/><category term='ജനിതക സാങ്കേതികവിദ്യ'/><category term='കാർട്ടൂൺ'/><category term='ദേശാഭിമാനി'/><category term='സാമ്പത്തികം'/><category term='കുറിപ്പുകൾ‍'/><category term='സാമ്പത്തികമാന്ദ്യം'/><category term='മുതലാളിത്തം'/><category term='വിത്തുബില്‍ 2010'/><category term='ഫീച്ചർ'/><category term='മന:ശാസ്ത്രം'/><category term='സൈനിക താവളം'/><category term='ആത്മകഥ'/><category term='ജലദിനം'/><category term='ഇടമലയാര്‍'/><category term='തിരുപ്പൂര്‍'/><category term='ട്രേഡ്‌ യൂണിയൻ'/><category term='ജ്യോതിബസു'/><category term='മൃണാള്‍ സെന്‍'/><category term='വിദ്യാഭ്യാസം'/><category term='തെലുങ്കാന'/><category term='ഔട്ട്സോര്‍സിങ്ങ്'/><category term='ഭൂസമരം'/><category term='സെൻസസ്'/><category term='പിറവം'/><category term='പഠനം'/><category term='അവയവദാനം'/><category term='ബാബുരാജ്'/><category term='ബാലസാഹിത്യം'/><category term='മുരുകന്‍ കാട്ടാക്കട'/><category term='യുണീക് ഐ ഡി'/><category term='വെര്‍ണര്‍ ഹെര്‍സോഗ്'/><category term='സോമാലിയ'/><category term='വർത്തമാനം'/><category term='ഗ്രന്ഥാലോകം'/><category term='കാസ്‌ട്രോ'/><category term='ചെറുകല്ലായി'/><category term='എണ്ണ'/><category term='കല'/><category term='സംഗീതം'/><category term='വി എസ്'/><category term='കേരള സര്‍വകലാശാല'/><category term='ഫീച്ചര്‍'/><category term='ജാഫര്‍ പനാഹി'/><category term='ലാവ്ലിന്‍'/><category term='ബദ്രി റയ്‌ന'/><category term='ആയുധക്കച്ചവടം'/><category term='നക്സലിസം'/><category term='മഗ്സാസെ'/><category term='കാക്കനാടൻ'/><category term='വൈലോപ്പിള്ളി'/><category term='പി കൃഷ്‌ണ പിള്ള'/><category term='ഭാവന'/><category term='മാവോയിസം'/><category term='ഏനാദിമംഗലം'/><category term='കപടശാസ്ത്രം'/><category term='കൈത്തറി'/><category term='സ്‌പെക്‌ട്രം'/><category term='ജി 20'/><category term='അപവാദം'/><category term='അഭിമുഖം'/><category term='ഭക്ഷ്യം'/><category term='തെരുവു നാടകം'/><category term='പംക്തി'/><category term='ബയോടെൿനോളജി'/><category term='നവോത്ഥാനം'/><category term='ജനകീയാസൂത്രണം'/><category term='നവലിബറലിസം'/><category term='ഐ.ടി.'/><category term='പാലസ്തീന്‍'/><category term='ഓര്‍മ്മ'/><category term='ബാങ്കിംഗ്'/><category term='ചരിത്രം'/><category term='ഭാഷ'/><category term='വേലുക്കുട്ടി അരയന്‍'/><category term='സാർവദേശീയം'/><category term='തൊഴിലുറപ്പുപദ്ധതി'/><category term='യു.എ.ഖാദര്‍'/><category term='കേരള പഠന കോണ്‍ഗ്രസ്'/><category term='മൈക്കിള്‍ ജാക്സണ്'/><category term='അനുഭവങ്ങൾ'/><category term='വനിതാ ദിനം'/><category term='കുഞ്ഞാലിക്കുട്ടി'/><category term='പോഷകാഹാരക്കുറവ്'/><category term='ഡോ. പി കെ ആർ വാര്യർ'/><category term='മഞ്ചേരി സമ്മേളനം'/><category term='എം മുകുന്ദൻ'/><category term='സംവരണം'/><category term='നമ്പാടൻ'/><category term='ട്രേഡ്‌ യൂണിയന്‍'/><category term='പൊലീസ്'/><category term='കോടതികള്‍'/><category term='പാട്ടബാക്കി'/><category term='കള്ളപ്പണം'/><category term='വേജ്‌ബോർഡ്'/><category term='സായ്‌നാഥ്'/><category term='അധിനിവേശം'/><category term='ബൂലോഗം'/><category term='വര്‍ക്കല രാധാകൃഷ്ണന്‍'/><category term='ആണ്ടലാട്ട്'/><category term='ലസിത് മലിംഗെ'/><category term='ഇടയലേഖനം'/><category term='ആങ് സാന്‍സൂകി'/><category term='കുരീപ്പുഴ ശ്രീകുമാര്‍'/><category term='പേറ്റന്റ്'/><category term='ബദിലുകള്‍'/><category term='നർമ്മം'/><category term='ബംഗാള്‍'/><category term='ക്വിറ്റ് ഇന്ത്യാ സമരം'/><category term='ടി കെ ഹംസ'/><category term='കുറിപ്പുകള്‍'/><category term='പലസ്‌തീൻ'/><category term='ഐ.ടി'/><category term='ഉല്‍സാ പട്നായിക്'/><category term='മാഹി'/><category term='ലോകസഭാ തെരഞ്ഞെടുപ്പ്'/><category term='ആനന്ദ്'/><category term='മലയാളം'/><category term='വിവര സാങ്കേതികവിദ്യ'/><category term='വെനിസ്വേല'/><category term='ബജറ്റ്'/><category term='എ.കെ.ജി.'/><category term='കൊല്‍ക്കത്ത'/><category term='ടാഗോർ'/><category term='നാടകം'/><category term='ആൾദൈവങ്ങൾ'/><category term='പെന്‍ഷന്‍ ഫണ്ട്'/><category term='പുരാവസ്തു'/><category term='കമ്യൂണിസം'/><category term='കുടുംബശ്രീ'/><category term='പരിസ്ഥിതി'/><category term='കഥ'/><category term='കിം ജോങ് ഇല്‍'/><category term='കശ്‌മീര്‍'/><category term='വലതുപക്ഷ സര്‍ക്കാര്‍'/><category term='വിചാരം'/><category term='ഇസ്രയേല്‍'/><category term='സ്പെക്ട്രം'/><category term='ദളിത് സംഘടനകൾ'/><category term='ആണാവയുദ്ധം'/><category term='സാമ്രാജ്യത്വം'/><category term='അമിതാബ് ബച്ചന്‍'/><category term='പ്രവാസം'/><category term='ജോമോ ക്വാമേ സുന്ദരം'/><category term='കുറ്റാന്വേഷണം'/><category term='ദര്‍ശനം'/><category term='ജീവിതം'/><category term='ഫാഷിസം'/><category term='എം മുകുന്ദന്‍'/><category term='രാഷ്ട്രീയം'/><category term='ആടുജീവിതം'/><category term='വായന'/><category term='ജയതി ഘോഷ്'/><category term='ഫോട്ടോ'/><category term='പട്ടണം'/><category term='മാർച്ച് 8'/><category term='സ്‌മാർട്ട് സിറ്റി'/><category term='വിലക്കയറ്റം'/><category term='പത്മരാജന്‍'/><category term='വിമോചന ദൈവശാ‍സ്ത്രം'/><category term='പ്രണയം'/><category term='എൻ ഡി എഫ്'/><category term='വിശ്വാസം'/><category term='സര്‍ദാര്‍ ഗോപാലകൃഷ്ണന്‍'/><category term='എൻഡോസൾഫാൻ'/><category term='മാധ്യമം'/><category term='സാക്ഷരത'/><category term='യാത്ര'/><category term='ഡി വൈ എഫ് ഐ'/><category term='സാര്‍വദേശീയം'/><category term='എയര്‍ ഇന്ത്യ'/><category term='വാര്‍ത്ത'/><category term='ഗവേഷണപദ്ധതി'/><category term='പൊതുബോധം'/><category term='ചങ്ങമ്പുഴ'/><category term='മൈക്രോക്രെഡിറ്റ്'/><category term='ആരോഗ്യം'/><category term='നാണയയുദ്ധം'/><category term='തഞ്ചാവൂര്‍'/><category term='അഡ്വ. ജനാര്‍ദനക്കുറുപ്പ്'/><category term='ആനന്ദതീര്‍ഥര്‍'/><category term='പു ക സ'/><category term='ഓണം'/><category term='മുദ്രാവാക്യം'/><category term='പോരാട്ടം'/><category term='ഇടതു സര്‍ക്കാര്‍'/><category term='വിക്കി ലീക്ക്സ്'/><category term='കെ എൻ പണിക്കർ'/><category term='കാഫ്ക'/><category term='ഗണിതം'/><category term='പി ജി'/><category term='വിശപ്പ്'/><category term='പാർലമെന്ററി വ്യാമോഹം'/><category term='കേത്തന്‍ ദേശായി'/><category term='ബംഗാൾ'/><category term='വികെ‌എൻ'/><category term='മെയ്‌ദിന മാനിഫെസ്‌റ്റോ'/><category term='യേശുദാസൻ'/><category term='ഇറാന്‍'/><category term='അനുസ്മരണം'/><category term='ഗ്രീന്‍ കേരള എക്സ്പ്രസ്'/><category term='ഹര്‍ത്താല്‍'/><category term='ഉഷാ ഖന്ന'/><category term='കീഴടങ്ങൽ'/><category term='ഹിരോഷിമ'/><category term='വിമോചനസമരം'/><category term='കീഴ്വെണ്‍മണി'/><category term='മണമ്പൂര്‍ രാജന്‍ ബാബു'/><category term='സ്വാതന്ത്ര്യം'/><category term='തായാട്ട്'/><category term='വോട്ടിനു കോഴ'/><category term='വിജ്ഞാന സമൂഹം'/><category term='http://www.blogger.com/img/blank.gif'/><category term='സായ്‌നാഥ'/><category term='ബാങ്കിങ്ങ്'/><category term='ഐ.പി.എല്‍'/><category term='തോപ്പില്‍ഭാസി'/><category term='കടുവാ പ്രോജക്ട്'/><category term='സ്വാശ്രയം'/><category term='കെ.ജി.ജോര്‍ജ്ജ്'/><category term='ജനസംഖ്യ'/><category term='സി എച് കണാരൻ'/><category term='മയിലമ്മ'/><category term='ആദിവാസി'/><category term='ഒ.എന്‍.വി'/><category term='പ്രഭാവർമ്മ'/><category term='സ്മരണ'/><category term='തെരഞ്ഞെടുപ്പ്'/><category term='അസംഘടിതമേഖല'/><category term='ഇന്തോ-ആസിയാന്‍ കരാർ'/><title type='text'>വര്‍ക്കേഴ്സ് ഫോറം</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://workersforum.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default?max-results=100'/><link rel='alternate' type='text/html' href='http://workersforum.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default?start-index=101&amp;max-results=100'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>2975</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-2128859103258265367.post-5499294651992633524</id><published>2012-01-31T21:07:00.006+05:30</published><updated>2012-01-31T21:11:00.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>വര്‍ഗ്ഗസമരത്തെ മത നേതൃത്വം ഭയക്കുന്നതെന്തിന്?</title><content type='html'>കത്തോലിക്കാസഭയിലെ അത്യൂന്നതസ്ഥാനീയനായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മേജര്‍ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി മനോരമ ന്യൂസ്ചാനലിലെ നേരെചൊവ്വെ എന്ന പരിപാടിയില്‍ അഭിമുഖം നല്‍കുകയുണ്ടായി. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ കേരളത്തിലെ കത്തോലിക്കാസഭ കമ്യൂണിസ്റ്റ് പാര്‍ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരായി തീവ്രതരമായി നടത്തിവന്ന പ്രതികരണങ്ങള്‍ അതിരുകടന്നതായിയെന്ന ആത്മവിമര്‍ശനം അദ്ദേഹം നടത്തിയത് ശ്രദ്ധേയമായി. സഭയ്ക്ക് കമ്യൂണിസ്റ്റ്പാര്‍ടിയോട് യുദ്ധംചെയ്യേണ്ടുന്ന തരത്തില്‍ വിശ്വാസത്തിനെതിരായി പാര്‍ടി നിലകൊള്ളുന്നുവെന്ന തെറ്റിദ്ധാരണയാണ് ഇതിനിടയാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിശ്വാസത്തോടും വിശ്വാസികളോടും ശത്രുതാപരമായ നിലപാട് പാര്‍ടിക്കില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ കമ്യൂണിസ്റ്റുകാരോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്തത് വര്‍ഗസമര സിദ്ധാന്തംമൂലമാണെന്നും, പരസ്പരം സ്നേഹിക്കണമെന്നും ഐക്യപ്പെടണമെന്നും സഭ ആഹ്വാനംചെയ്യുമ്പോള്‍ വര്‍ഗ്ഗസമരം വളര്‍ത്തി ഭിന്നത വര്‍ദ്ധിപ്പിക്കാനാണ് കമ്യൂണിസ്റ്റ്പാര്‍ടി ശ്രമിക്കുന്നതെന്നും വിശ്വാസത്തിന്റെ പ്രശ്നമല്ല, വര്‍ഗസമരത്തിന്റെ സിദ്ധാന്തത്തെ മുറുകെ പിടിക്കുന്നതിനാലാണ് സഭയ്ക്ക് എതിര്‍പ്പുള്ളതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.&lt;br /&gt;&lt;br /&gt;അഭിവന്ദ്യ ബിഷപ്പ് സഭയുടെ നാഥനെന്നനിലയില്‍ നടത്തിയ ഈ നിരീക്ഷണങ്ങള്‍ തീര്‍ച്ചയായും സംവാദം അര്‍ഹിക്കുന്നു. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് സംവാദം നടക്കേണ്ടത്. ഗാന്ധിജിയും ഗുരുദേവനും തമ്മിലുണ്ടായ കൂടിക്കാഴ്ചയിലെ സംവാദം ഈ കാഴ്ചപ്പാടിലായിരുന്നു. അത്തരമൊരു സൈദ്ധാന്തിക സംവാദത്തിനും സഭാ നേതൃത്വം തയ്യാറാകുന്നത് കമ്യൂണിസ്റ്റുകാരെ സന്തോഷിപ്പിക്കുകയേയുള്ളു. വിശ്വാസങ്ങളും മുന്‍വിധികളും സത്യാന്വേഷണങ്ങളെ തടസ്സപ്പെടുത്തിയിരുന്നിട്ടേയുള്ളൂ. സംവാദങ്ങളാകട്ടെ, സത്യം തേടിയുള്ള തീര്‍ത്ഥയാത്രയാണ്. അതിന് തയ്യാറാകുമ്പോഴാണ് സത്യത്തിന്റെ ദീപ്തികൊണ്ട്, ചിന്താമണ്ഡലങ്ങളില്‍ പ്രകാശം നിറയുന്നത്.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-6GToWDRTiHU/TygKy2wmTII/AAAAAAAAIn8/qZMyFZJjtf8/s1600/m%2Bchristianity1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 252px; height: 162px;" src="http://4.bp.blogspot.com/-6GToWDRTiHU/TygKy2wmTII/AAAAAAAAIn8/qZMyFZJjtf8/s320/m%2Bchristianity1.jpg" alt="" id="BLOGGER_PHOTO_ID_5703820796873821314" border="0" /&gt;&lt;/a&gt;മതം സമൂഹത്തിന് ആവശ്യമായതാണോ? മതം എന്തുകൊണ്ട് ഉത്ഭവിച്ചുവെന്നും, നിലനില്‍ക്കുന്നുവെന്നുമുള്ള അന്വേഷണത്തില്‍ മാര്‍ക്സ് പറയുന്നത് മതപരമായ അസ്വാസ്ഥ്യം യഥാര്‍ത്ഥ അസ്വാസ്ഥ്യത്തിനെതിരായ പ്രതിഷേധമാണെന്നാണ്. "ഹെഗലിന്റെ നിയമദര്‍ശനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിലേക്കൊരു സംഭാവന"എന്ന കൃതിയില്‍ മാര്‍ക്സ് എഴുതുന്നു. "മതം അടിച്ചമര്‍ത്തപ്പെട്ട ജീവിയുടെ നെടുവീര്‍പ്പാണ്. ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്." വര്‍ഗ്ഗരഹിതമായ ആദിമ സമൂഹത്തില്‍ മതങ്ങള്‍ ഉണ്ടായിരുന്നില്ല. വര്‍ഗ്ഗവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ട വര്‍ഗങ്ങള്‍ തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായും ആശ്വാസത്തിന്റെ മാര്‍ഗ്ഗമായും മതത്തെ കണ്ടു. വര്‍ഗ്ഗ വ്യവസ്ഥയുടെ കാര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴിയായോ, ആശ്വാസം നല്‍കുന്ന സങ്കേതമായോ മതത്തെ കണ്ട് ജീവിച്ചുപോകുന്ന മനുഷ്യന് മതവിശ്വാസം ഒരത്താണിയാണ്. മനുഷ്യര്‍ മനുഷ്യനെ ചൂഷണംചെയ്യാത്ത ഒരു വര്‍ഗ്ഗരഹിത വ്യവസ്ഥയില്‍ മാത്രമാണ്, തല്‍ക്കാലത്തേക്കെങ്കിലും ആശ്വാസദായകമായ ഒരു സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാകുന്നത്. അതുകൊണ്ട് മതത്തോട് പ്രായോഗികതലത്തില്‍ യാതൊരു എതിര്‍പ്പിനും കമ്യൂണിസ്റ്റുകാര്‍ മുതിരുന്നില്ല. എന്നാല്‍ താത്വികതലത്തില്‍ വിട്ടുവിഴ്ചചെയ്യാന്‍ ഒരുക്കവുമല്ല.&lt;br /&gt;&lt;br /&gt;വ്&lt;a href="http://2.bp.blogspot.com/-lLOgc64UzN0/TygK3FhfsmI/AAAAAAAAIoI/a5vJGXqvwDw/s1600/m%2Bflags.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 252px; height: 193px;" src="http://2.bp.blogspot.com/-lLOgc64UzN0/TygK3FhfsmI/AAAAAAAAIoI/a5vJGXqvwDw/s320/m%2Bflags.jpg" alt="" id="BLOGGER_PHOTO_ID_5703820869556482658" border="0" /&gt;&lt;/a&gt;യത്യസ്താഭിപ്രായങ്ങളുള്ള മതങ്ങള്‍ക്കുതന്നെ തങ്ങളുടെ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി സഹകരിച്ച് ജീവിക്കാമെങ്കില്‍ , താത്വികമായി മാത്രം വിയോജിപ്പുള്ള കമ്യൂണിസ്റ്റുകാരോട് പ്രായോഗികതലത്തില്‍ ഏതെല്ലാം കാര്യങ്ങളില്‍ യോജിക്കനാകും? അതിന്റെ സാധ്യതകള്‍ കണ്ടെത്തുന്നത് മതം അതിന്റെ ഉള്ളടക്കത്തിലോ, കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ദര്‍ശനത്തിലോ വെള്ളംചേര്‍ക്കലല്ല. എന്നാല്‍ വര്‍ഗ്ഗസമരത്തിന്റെ നിലയെന്താണ്? മുതലാളിവര്‍ഗ്ഗവും തൊഴിലാളിവര്‍ഗ്ഗവും തമ്മില്‍ ഏറ്റുമുട്ടുന്നതില്‍ മതം എന്തിനാണ് കുണ്ഠിതപ്പെടുന്നത്. ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത് മുതലാളിവര്‍ഗ്ഗം തന്നെയാണ്. ഫ്യൂഡലിസത്തില്‍ ജന്മിവര്‍ഗ്ഗത്തോട് രക്തരൂഷിതമായി മുതലാളിവര്‍ഗ്ഗം ഏറ്റുമുട്ടിയ കഥ വര്‍ഗ്ഗസമരത്തിന്റെ കഥയല്ലേ? ഫ്രഞ്ചുവിപ്ലവം ഉള്‍പ്പെടെ ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങള്‍ നടത്തിയപ്പേള്‍ , ഫ്യൂഡലിസത്തോടും അതിന്റെ ഭാഗമായിരുന്ന അന്നത്തെ മതത്തോടും ഏറ്റുമുട്ടിയത് ബൂര്‍ഷ്വാസിയാണ്. എന്നാല്‍ , ജന്മിവര്‍ഗത്തെ പരാജയപ്പെടുത്തിയ മുതലാളിവര്‍ഗ്ഗം പിന്നീട് തൊഴിലാളികളെ കൂടുതല്‍ കൊള്ളയടിച്ചു. വര്‍ഗ്ഗസമരം ആരംഭിച്ചത് തൊഴിലാളിവര്‍ഗ്ഗമല്ല. മുതലാളിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പോരാടിയല്ലാതെ ജീവിക്കാനാകില്ല എന്ന ബോധ്യത്തില്‍നിന്നാണ്, ആദ്യം ട്രേഡ്യൂണിയനും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പാര്‍ടികളും പിറന്നുവീണത്. വര്‍ഗ്ഗസമരത്തിന് തൊഴിലാളികള്‍ കണ്ടെത്തിയ ആദ്യത്തെ ആയുധം തൊഴിലാളി സംഘടനകള്‍തന്നെയാണ്. ട്രേഡ്യൂണിയന്‍ ശക്തിപ്പെട്ടതോടെ തൊഴിലാളിയുടെ വിലപേശല്‍ശേഷിയും വര്‍ദ്ധിച്ചു കത്തോലിക്കാ സഭയുള്‍പ്പെടെ കേരളത്തിലെ പല സ്വകാര്യ മാനേജുമെന്‍റുകളും തങ്ങളുടെ ആശുപത്രിളില്‍ ട്രേഡ്യൂണിയന്‍ അനുവദിക്കുന്നില്ല. നഴ്സുമാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറി നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-7kMSi40J33M/TygK8B0GvqI/AAAAAAAAIoU/-58ATHV1L4g/s1600/m%2Bworkers.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 252px; height: 191px;" src="http://1.bp.blogspot.com/-7kMSi40J33M/TygK8B0GvqI/AAAAAAAAIoU/-58ATHV1L4g/s320/m%2Bworkers.jpg" alt="" id="BLOGGER_PHOTO_ID_5703820954460143266" border="0" /&gt;&lt;/a&gt;മൂലധനം ആത്യന്തികമായി ലാഭം മാത്രം പ്രതീക്ഷിക്കുന്നു. സഭയായാലും കോര്‍പ്പറേറ്റുകളായാലും മൂലധനം ചൂഷണത്തെ ആശ്രയിച്ച് വളരാന്‍ ശ്രമിക്കുമ്പോള്‍ , മൂല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടോ ധാര്‍മ്മികത ഉപദേശിച്ചതുകൊണ്ടോ, മൂലധനത്തിന്റെ സ്വഭാവം മാറില്ല. അതിനോട് ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ദുര്‍ബലനായ തൊഴിലാളിക്ക് സാധ്യമല്ല. സംഘടിച്ച് സമരംചെയ്തേ മതിയാകു. അത് കമ്യൂണിസ്റ്റുകാരുടെ മാത്രം സ്വഭാവമോ രീതിയോ അല്ല. എല്ലാ രാഷ്ട്രീയ പാര്‍ടികളും തൊഴിലാളികളെ സംഘടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ടികളും അവരുടെ തൊഴിലാളി സംഘടനകളിലൂടെ വര്‍ഗ്ഗസമരത്തില്‍ അബോധപൂര്‍വ്വമായെങ്കിലും പങ്കെടുക്കുന്നു. സഭയ്ക്ക് അവരോടില്ലാത്ത എതിര്‍പ്പ് കമ്യൂണിസ്റ്റ്പാര്‍ടിയോട് ഉണ്ടാകുന്നത് ന്യായമാവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വ്യത്യാസം, അത് ട്രേഡ്യൂണിയന്‍ ബോധത്തില്‍ മാത്രം തൊഴിലാളിയെ തളച്ചിടുന്നില്ല എന്നതാണ്. പ്രാഥമിക സംഘടനാ ബോധത്തില്‍നിന്ന് രാഷ്ട്രീയ ബോധത്തിലേക്ക് ഉയര്‍ത്തി, തൊഴിലാളിവര്‍ഗ്ഗം അധികാരംപിടിച്ച്, മുതലാളിത്തവര്‍ഗ്ഗ വാഴ്ച അവസാനിപ്പിക്കണമെന്നാണ് മാര്‍ക്സിസം പഠിപ്പിക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണംചെയ്യുന്നത് തടയണമെന്നാണ് അതിന്റെ അര്‍ത്ഥം. അത് മതവിശ്വാസികള്‍ ഉള്‍പ്പെടെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യെന്‍റയും ആത്യന്തിക സ്വപ്നമാണ്. അത് കൈവരിക്കുമ്പോള്‍ , വര്‍ഗ്ഗ വ്യവസ്ഥയും ചൂഷണവും ഇല്ലാതെയാകും. അത് വര്‍ഗ്ഗരഹിതസമൂഹം സൃഷ്ടിക്കപ്പെടുന്നതോടെ മാത്രമേ പരസ്പര മത്സരം നടത്തേണ്ട ആവശ്യകത അവസാനിക്കുകയുള്ളു.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-41cW8DOiSp4/TygK__QIr8I/AAAAAAAAIog/_lTGiUF0hOw/s1600/m%2Bbishop%2Bjerome.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 252px; height: 294px;" src="http://2.bp.blogspot.com/-41cW8DOiSp4/TygK__QIr8I/AAAAAAAAIog/_lTGiUF0hOw/s320/m%2Bbishop%2Bjerome.jpg" alt="" id="BLOGGER_PHOTO_ID_5703821022491881410" border="0" /&gt;&lt;/a&gt;മുതലാളിത്ത തത്വംതന്നെ "പരസ്പരം പോരടിച്ച് കഴിവുള്ളവര്‍ അതിജീവിക്കണമെന്ന", പ്രകൃതി നിര്‍ദ്ധാരണതത്വമാണ്. അതാണ് സഭയുടെ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരാകുന്നത്. അതുകൊണ്ട് ആഗോളവല്‍ക്കരണത്തേയും, മുതലാളിത്തത്തെയുമാണ് സഭ എതിര്‍ക്കേണ്ടത്. സമൂഹത്തില്‍ ചൂഷണവും അസമത്വങ്ങളും നിലനിര്‍ത്തുന്നതിന്റെപേരില്‍ എതിര്‍ക്കപ്പെടേണ്ട മുതലാളിത്തത്തെ എതിര്‍ത്തു പരാജയപ്പെടുത്താതെ ഉപദേശങ്ങള്‍കൊണ്ട് തിരുത്താമെന്ന് ധരിച്ച പല ശുദ്ധാത്മാക്കളും ചരിത്രത്തിലുണ്ട്. റോബര്‍ട്ട് ഓവെന്‍റ "പുതിയ സമുദായം" എന്ന ഗ്രന്ഥംതന്നെ ഇത്തരം സ്വപ്നങ്ങള്‍ നിറഞ്ഞവയാണ്. അത് പരാജയപ്പെട്ടിടത്താണ് തൊഴിലാളിവര്‍ഗ്ഗം വിപ്ലവത്തിലൂടെ ചൂഷണരഹിതവും വര്‍ഗ്ഗരഹിതവുമായ സമൂഹം സൃഷ്ടിക്കുമെന്ന് മാര്‍ക്സും എംഗല്‍സും വിഭാവനചെയ്തത്. അതിന്റെ സാധ്യതയെ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിക്കുകയെന്നതാണ് ക്രിസ്തുവിന്റെ ദര്‍ശനങ്ങളേയും മൂല്യങ്ങളേയും ഉയര്‍ത്തിപ്പിടിക്കുന്ന സഭയ്ക്ക് ചെയ്യാനുള്ളത്. പക്ഷേ ചരിത്രത്തിലും വര്‍ത്തമാനകാലത്തും അത് സംഭവിക്കുന്നില്ല എന്നതിനാലാണ് കമ്യൂണിസ്റ്റുകാര്‍ക്ക് മത വിമര്‍ശനങ്ങള്‍ നടത്തേണ്ടിവരുന്നത്. അതിനെ മതവിരുദ്ധതയായി ചിത്രീകരിച്ച് നേട്ടംകൊയ്യാന്‍ വലതുപക്ഷ രാഷ്ട്രീയപാര്‍ടികള്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അങ്ങനെ ഉപയോഗിക്കപ്പെടാന്‍ തങ്ങളെ കിട്ടില്ലയെന്ന തത്വാധിഷ്ഠിത നിലപാട് സഭയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അത് തിരിച്ചറിയുന്നതിന്റെ സ്വരം കര്‍ദ്ദിനാളില്‍നിന്നും ഉണ്ടായത് സ്വാഗതാര്‍ഹമാണ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നഴ്സിംഗ് തൊഴില്‍ ചെയ്യുന്നവരുടെ വേദനകള്‍ ശ്രദ്ധയില്‍പെട്ടതായി അദ്ദേഹം പറയുന്നുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളില്‍ അനഭിലഷണീയമായ കാര്യങ്ങള്‍ ഉണ്ടായതും സ്വയം തിരിച്ചറിവിന്റെ രീതിയില്‍ വിലയിരുത്തിയത് നന്നായി. വര്‍ഗ്ഗസമരം ആരംഭിച്ചത് കമ്യൂണിസ്റ്റുകാരല്ല. അതവസാനിപ്പിക്കാന്‍ സാധിക്കുന്ന ഒരേയൊരു വര്‍ഗ്ഗം തൊഴിലാളിയാണ്. അതിന് അവരോടൊത്ത് നില്‍ക്കുകയെന്നതിലേക്കാണ് സഭയുടെ ചിന്തകള്‍ വികസിക്കേണ്ടത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 01 ഫെബ്രുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-5499294651992633524?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/5499294651992633524/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=5499294651992633524' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5499294651992633524'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5499294651992633524'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_7982.html' title='വര്‍ഗ്ഗസമരത്തെ മത നേതൃത്വം ഭയക്കുന്നതെന്തിന്?'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-6GToWDRTiHU/TygKy2wmTII/AAAAAAAAIn8/qZMyFZJjtf8/s72-c/m%2Bchristianity1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-4002645780442114025</id><published>2012-01-31T10:47:00.000+05:30</published><updated>2012-01-31T10:47:00.625+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><title type='text'>ഗാര്‍ഹിക പീഡനം തടയാന്‍ ഈ നിയമവും</title><content type='html'>വീട്ടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഇന്ന് വെറും വീട്ടുകാര്യമല്ല. നാട്ടുനടപ്പ് എന്ന മട്ടില്‍ പുരുഷകേന്ദ്രീകൃത സമൂഹം എഴുതിതളളിയിരുന്ന ഈ പീഡനങ്ങള്‍ തടയാന്‍ ഇന്ന് പ്രത്യേക നിയമം (The Protection Of Women From Domestic Violence Act-2005) തന്നെയുണ്ട്. 2005 സപ്തംബര്‍ 13നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. 2006 ഒക്ടോബര്‍ 26 നാണ് പ്രാബല്യത്തില്‍ വന്നതെങ്കിലും ഇപ്പോഴും വേണ്ടത്ര വ്യാപകമായി ഈ നിയമം ഉപയോഗിക്കപ്പെട്ടുതുടങ്ങിയിട്ടില്ല.&lt;br /&gt;&lt;br /&gt;സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉടമ്പടി ഇന്ത്യയ്ക്കും ബാധകമാണ്. ഇതനുസരിച്ച് രൂപപ്പെടുത്തിയതാണ് നിയമം. സ്ത്രീസംഘടനകളുടെ ദീര്‍ഘകാല പോരാട്ടത്തിന്റെ ഫലമായികൂടിയാണ് നിയമം നിലവില്‍ വന്നത്. പങ്കാളിയായ ഭഭര്‍ത്താവില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സ്ത്രീക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതാണ് നിയമം. എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരെ നിയമപ്രകാരം കേസെടുക്കാമോ എന്ന തര്‍ക്കം നിലനിന്നിരുന്നു. 2011 മാര്‍ച്ചില്‍ ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി. സ്ത്രീ പരാതി നല്‍കിയാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകളും പ്രതികളാകുമെന്ന് ജസ്റ്റിസുമാരായ അല്‍തമാസ് കബീറും സിറിയക് ജോസഫും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമം പഴുതുനല്‍കുന്നില്ലെന്ന സെഷന്‍സ് കോടതിയുടേയും ബോംബെ ഹൈക്കോടതിയുടേയും വിധികള്‍ തിരുത്തിയായിരുന്നു സുപ്രീം കോടതി വിധി. 2005ലെ നിയമത്തില്‍ ബന്ധു എന്ന വാക്കിനു പുരുഷനെന്നോ സ്ത്രീയെന്നോ നിര്‍വചനം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തികവും വൈകാരികവും ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും അപമാനിക്കലും അപമാനഭഭീഷണിയുമെല്ലാം അടങ്ങുന്ന ഗാര്‍ഹിക പീഡനങ്ങള്‍ ഈ നിയമത്തിന് കീഴില്‍ വരുന്നു. നിയമവിരുദ്ധമായി സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ കൂടി ഗാര്‍ഹികപീഡനത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പരാതിക്കാരിയെ മാനസികമോ, ശാരീരികമോ ആയി മുറിവേല്‍പ്പിക്കുന്നതോ വേദനിപ്പിക്കുന്നതോ പീഡനമാണ്. അവളുടെ ആരോഗ്യം, സുരക്ഷ, സ്വാസ്ഥ്യം, ശാരീരികാവയങ്ങള്‍ എന്നിവയെ അപകടത്തിലാക്കുന്നതും ശിക്ഷാര്‍ഹമാകും. പരാതിക്കാരിക്ക് ശാരീരിക വേദനയോ, ഉപദ്രവമോ, അവളുടെ ജീവനോ, അവയവത്തിനോ, ആരോഗ്യത്തിനോ അപകടമോ ഉണ്ടാക്കുന്ന ഏത് പ്രവൃത്തിയോ, പെരുമാറ്റമോ, അതിക്രമമോ, ആക്രമണാത്മകമായ ബലപ്രയോഗമോ, ഭീഷണിയോ ശാരീരിക പീഡനം ആകാം. ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ലൈംഗിക സ്വഭാവമുള്ള അംഗവിക്ഷേപം, അപമാനിക്കല്‍ , സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന പ്രവ്യത്തികള്‍ എന്നിവയൊക്കെ ഉള്‍പ്പെടും. നാണം കെടുത്തല്‍ , കളിയാക്കി പേരുവിളിക്കല്‍ , കുഞ്ഞില്ലാത്തതിന്റെ പേരില്‍ അധിക്ഷേപിക്കല്‍ , പരാതിക്കാരിക്ക് താല്പര്യമുള്ള ഏതെങ്കിലും വ്യക്തിയെ ഉപദ്രവിക്കുമെന്ന ഭഭീഷണി എന്നിവ വാചികവും വൈകാരികവുമായ പീഡനത്തില്‍ ഉള്‍പ്പെടും.&lt;br /&gt;&lt;br /&gt;പരാതിക്കാരിക്ക് അര്‍ഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കിട്ടുപാര്‍ക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭിക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുക തുടങ്ങിയവ സാമ്പത്തിക പീഡനമാകും. ഭഭാര്യമാത്രമല്ല, ഒരു പുരുഷന്റെ ലൈംഗികപങ്കാളിയായിട്ടും ഭാര്യയായി അംഗീകരിക്കപ്പെടാത്ത സ്ത്രീയും നിയമത്തിന്റെ പരിഗണനയില്‍ വരും. ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീക്കോ, അവര്‍ക്കുവേണ്ടി മറ്റൊരാള്‍ക്കോ നിയമപ്രകാരം പരാതി നല്‍കാം. പീഡനം നടക്കുന്ന വിവരം അറിയാവുന്ന ആര്‍ക്കും പരാതി/വിവരം നല്‍കാം. നിയമം അനുസരിച്ച് പരാതി നല്‍കാന്‍ സ്ത്രീക്ക് മാത്രമേ കഴിയുകയുള്ളൂ. പരാതി ഇതിനായി ചുമതലപ്പെട്ട സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ , പോലീസ്, മജിസ്ട്രേറ്റ് എന്നിവര്‍ക്ക് നല്‍കാം. എല്ലാപരാതിയും മജിസ്ട്രേറ്റായിരിക്കും ഒടുവില്‍ തീര്‍പ്പാക്കുക. സംരക്ഷണോദ്യോഗസ്ഥ/ന്‍ , സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഫോണിലൂടെയും പരാതി നല്‍കാം.&lt;br /&gt;&lt;br /&gt;ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ സഹായത്തിനായി നിയമിക്കപ്പെടുന്ന വ്യക്തിയാണ് സംരക്ഷണോദ്യോഗസ്ഥ/ന്‍ . കഴിവതും ഒരു സ്ത്രീയെതന്നെ ഇങ്ങനെ ചുമതലപ്പെടുത്തണം എന്ന് നിയമം അനുശാസിക്കുന്നു. കേരളത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അതത് ജില്ലകളിലെ പ്രൊബേഷന്‍ ഓഫീസര്‍മാരെ ഈ നിയമ പ്രകാരമുള്ള സംരക്ഷണോദ്യോഗസ്ഥപദവിയില്‍ നിയോഗിച്ചിട്ടുണ്ട്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കാണ്്് ഈ നിയമത്തിന്റെ കീഴില്‍ സേവനദാതാവായി രജിസ്റ്റര്‍ ചെയ്യാം. വീട്ടിലുണ്ടായ കാര്യങ്ങളുടെ വിവരണം (ഡൊമസ്റ്റിക് ഇന്‍സിഡന്റ് റിപ്പോര്‍ട്ട്) പരാതിക്കാരിക്കുവേണ്ടി തയ്യാറാക്കുക, വൈദ്യപരിശോധനയ്ക്ക് സംവിധാനമൊരുക്കുക, ആവശ്യമെങ്കില്‍ സുരക്ഷിതമായ താമസം ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യാം. പരാതി സമര്‍പ്പിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ആദ്യ ഹിയറിങ്ങിന് വിളിക്കണമെന്നും അന്നുമുതലുള്ള 60 ദിവസ കാലാവധിക്കുള്ളില്‍ ഓരോ കേസും തീര്‍ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഈ നിയമപ്രകാരം ഒരു ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വിവിധ ഉത്തരവുകള്‍ നല്‍കാം. അതിക്രമങ്ങള്‍ തടഞ്ഞുകൊണ്ടുള്ള സംരക്ഷണ ഉത്തരവ്, പങ്കിട്ടുപാര്‍ക്കുന്ന വീട്ടില്‍ നിന്നും ഇറക്കിവിടരുതെന്നുള്ള ഉത്തരവ്, ധനസഹായം/ജീവനാംശം നല്‍കണമെന്ന ഉത്തരവ്, കുട്ടികളുടെ താല്‍ക്കാലിക സംരക്ഷണ ഉത്തരവ്, നഷ്ടപരിഹാര ഉത്തരവ് തുടങ്ങിയ ഉത്തരവുകള്‍ക്ക് മജിസ്ട്രേറ്റിന് അധികാരമുണ്ട്. കോടതി ഉത്തരവുകള്‍ എതിര്‍കക്ഷി ലംഘിച്ചാല്‍ അത് ജാമ്യം ലഭിക്കാത്ത കുറ്റമാകും. കോടതിയുത്തരവ് ലംഘിച്ചാല്‍ ഹര്‍ജിക്കാരിയുടെ പരാതിയില്‍ എതിര്‍കക്ഷിയെ പോലീസിന് അറസ്റ്റ് ചെയ്യുകയുമാകാം. പരാതിക്കാരിക്ക് ആവശ്യമെങ്കില്‍ സൗജന്യ നിയമസഹായത്തിനും വ്യവസ്ഥയുണ്ട്. സംരക്ഷണ ഉത്തരവോ ഇടക്കാലസംരക്ഷണ ഉത്തരവോ ലംഘിച്ചാല്‍ ഒരു വര്‍ഷം വരെ നീളാവുന്ന തടവും 20,000 രൂപവരെ പിഴയും ചിലപ്പോള്‍ ഇവ രണ്ടും കൂടിയുംശിക്ഷയായി ലഭിക്കാം.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-4002645780442114025?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/4002645780442114025/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=4002645780442114025' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4002645780442114025'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4002645780442114025'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_1861.html' title='ഗാര്‍ഹിക പീഡനം തടയാന്‍ ഈ നിയമവും'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-118625056660369043</id><published>2012-01-31T08:58:00.000+05:30</published><updated>2012-01-31T08:59:49.262+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><title type='text'>ഇന്റര്‍നെറ്റിന് വിലങ്ങിടുമ്പോള്‍</title><content type='html'>ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളില്‍ അംഗങ്ങള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കാനും നിയന്ത്രിക്കാനും കേന്ദ്രമന്ത്രി കപില്‍ സിബല്‍ നടത്തുന്ന നീക്കത്തെ വിഡ്ഢിത്തമെന്നാണ് ഒട്ടേറെപ്പേര്‍ വിശേഷിപ്പിച്ചത്. ഈ വിശേഷണത്തില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല. സൈബര്‍ ലോകത്തെ സാമൂഹികകൂട്ടായ്മകള്‍ക്കെതിരെ തിരിയാന്‍ മന്ത്രി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വിചിത്രമാണ്. ആദ്യം, സോണിയ ഗാന്ധിക്കെതിരായ ഒരു പ്രചാരണം കണ്ടെത്തിയ മന്ത്രി ഇത് അംഗീകരിക്കാനാവില്ലെന്ന് 2001 സെപ്തംബര്‍ അഞ്ചിന് ഫെയ്സ്ബുക്ക് അധികൃതരോട് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഇക്കാര്യത്തില്‍ കത്തുകള്‍ എഴുതുകയും ഗൂഗിള്‍ , ഫെയ്സ്ബുക്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. നവംബറില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അശ്ലീലസൈറ്റുകളെയാണ് വിമര്‍ശിച്ചത്. ഡിസംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന വിധത്തിലുള്ള പ്രചാരണത്തില്‍ അദ്ദേഹം ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ടാകേണ്ടത് അനിവാര്യമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്നവരായും അഭിപ്രായങ്ങള്‍ പകര്‍ന്നു നല്‍കുന്നവരായും മാധ്യമപ്രവര്‍ത്തകരെ ചില തത്വചിന്തകര്‍ വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ ആദ്യത്തെ കാര്യത്തോട് വിയോജിക്കാം. എന്നാല്‍ , പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ പങ്ക് വളരെ നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഇന്റര്‍നെറ്റ് വഹിക്കുന്ന പങ്ക് ഇന്നത്തെ ലോകത്ത് പ്രസക്തമാണ്. കാരണം മാധ്യമപ്രവര്‍ത്തനത്തിന്റെ അരിപ്പ കടന്ന് ജനങ്ങളില്‍ നേരിട്ട് എത്തുകയാണ് ഇന്റര്‍നെറ്റ്. ശൃംഖലകളുടെ ശൃംഖലയായി ഇന്റര്‍നെറ്റിനെ വിശേഷിപ്പിക്കുന്നു. എന്തെന്നാല്‍ ഒറ്റപ്പെട്ട വ്യക്തികളെ സാമൂഹിക കൂട്ടായ്മകള്‍ "പബ്ലിക്" എന്ന സംഘങ്ങളാക്കി കൂട്ടിയോജിപ്പിക്കുന്നു. എല്ലാ ജീവിതമേഖലകളിലും വ്യാപരിക്കുന്നവരുടെ പരസ്പര വിനിമയത്തിനും ആശയസംവേദനത്തിനും ഇത് വഴിയൊരുക്കുന്നു. പരസ്പരം പറയാനും കേള്‍ക്കാനും കഴിയുന്നു. ലോകത്താകെ ജനാധിപത്യപരമായ വലിയ സ്വാധീനമാണ് ഇത് ചെലുത്തുന്നത്. "പെയ്ഡ് ന്യൂസ്" മാര്‍ഗങ്ങളിലൂടെ സര്‍ക്കാരുകളും കോര്‍പറ്റേറ്റുകളും മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇക്കാലത്ത് ബദല്‍ശക്തിയായി പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളാണ്. 2007ല്‍ ഗൂഗിള്‍ നടത്തിയ സര്‍വേയില്‍നിന്ന് വ്യക്തമായത് സര്‍ക്കാര്‍ ഏജന്‍സികള്‍ അനിഷ്ടം പ്രകടിപ്പിച്ച ഉള്ളടക്കങ്ങളുടെ 70 ശതമാനവും രാഷ്ട്രീയവിമര്‍ശവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതാണ്. അവഗണിക്കാന്‍ കഴിയുംവിധം ചെറിയതോതിലുള്ള ഉള്ളടക്കമാണ് വിദ്വേഷപ്രചാരണമായി കാണാനായത്. തന്റെ നേട്ടത്തിനായി വിനിയോഗിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്റര്‍നെറ്റിലെ സാമൂഹിക കൂട്ടായ്മകളുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വ്യക്തം.&lt;br /&gt;&lt;br /&gt;ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായപ്രകടനങ്ങളുടെ ഗതിയും നിരീക്ഷിക്കേണ്ടതുണ്ട്. തുടക്കത്തില്‍ അദ്ദേഹം സോണിയ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളെ എതിര്‍ക്കുകയും അത് "മതനിന്ദയുടെ" പരിധിയില്‍ വരുമെന്ന അനുചിതമായ വിശേഷണപ്രയോഗം നടത്തുകയുംചെയ്തു. തുടര്‍ന്ന് അശ്ലീലപോസ്റ്റിങ്ങുകളെ അപലപിക്കുകയും പിന്നീട് മതവികാരം വ്രണപ്പെടുത്തുന്നതിനെ വിമര്‍ശിക്കുകയുംചെയ്തു. ഇന്ത്യക്ക് ഔദ്യോഗിക മതമില്ലെങ്കിലും അദ്ദേഹത്തിന് "മതനിന്ദയെന്ന്" വിലപിക്കാം, കാരണം പല യൂറോപ്യന്‍ രാജ്യങ്ങളിലും മതനിന്ദക്കെതിരായ നിയമങ്ങളുണ്ട്. മതനിന്ദ കുറ്റകരമാണെന്ന നിയമം 2008ല്‍ ഭരണഘടനാ ഭേദഗതി വഴി ബ്രിട്ടീഷ് പാര്‍ലമെന്റ് അസാധുവാക്കി. എന്നാല്‍ , അശ്ലീലപോസ്റ്റിങ്ങുകള്‍ അവിടെ കുറ്റകരവുമാണ്. വിദ്വേഷപ്രചാരണത്തിനെതിരായ നടപടികള്‍ അഭിപ്രായപ്രകടനസ്വാതന്ത്രത്തെ ഹനിക്കരുതെന്നും ബ്രിട്ടീഷ് നിയമം വ്യവസ്ഥചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പികള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ശക്തമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2004ല്‍ , വിദ്വേഷം പരത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് എം എഫ് ഹുസൈന് എതിരായി ചമച്ച കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. എന്നിട്ടും മഹാനായ ആ ചിത്രകാരന് രാജ്യം വിട്ടു പോകേണ്ടി വന്നുവെന്നതില്‍ ഇന്ത്യക്കാര്‍ ലജ്ജിക്കണം. എല്ലാ പൗരന്മാര്‍ക്കും തുല്യ സംരക്ഷണം ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ 21-ാം വകുപ്പ് പ്രകാരം എം എഫ് ഹുസൈനോട് നീതി കാട്ടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സല്‍മാന്‍ റുഷ്ദിക്കും ഇതേ അനുഭവമുണ്ടായി.&lt;br /&gt;&lt;br /&gt;അപകീര്‍ത്തിപരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22 ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ക്കെതിരെ വിനയ്രാജ് എന്നയാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കാര്യത്തിലും ഇതേ നിയമം തന്നെയാണ് ബാധകമാകേണ്ടിയിരുന്നത്. പക്ഷേ, ഇന്റര്‍നെറ്റ് കമ്പനികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ നടപടി അമ്പരപ്പിക്കുന്നതാണ്. "മതത്തിന്റെയോ വംശത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വ്യക്തികളോ സംഘടനകളോ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന" എന്തെങ്കിലും പ്രവൃത്തി ഈ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കഴിഞ്ഞ 16ന് നടന്ന വാദത്തിനിടെ കോടതി കമ്പനികളല്ല, ചില വ്യക്തികളാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന സത്യം അംഗീകരിക്കുകയുംചെയ്തു. ഇന്റര്‍നെറ്റ് കൂട്ടായ്മകളിലെ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നിയന്ത്രിക്കാനുള്ള വഴി കമ്പനികളോട് ആരായുകയാണ് കോടതി ചെയ്തത്. കോടിക്കണക്കിന് ഉപയോക്താക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തടയുന്നത് സാങ്കേതികമായി അസാധ്യമാണെന്ന് കമ്പനികളുടെ ഇന്ത്യന്‍ തലവന്മാര്‍ അറിയിക്കുകയുമുണ്ടായി. നിയമപരമായി പരിഹരിക്കേണ്ട പ്രശ്നമാണിത്. അതേസമയം, ഇന്ത്യയിലെ ഐടി നിയമം ഇപ്പോഴും വ്യാപാര-വാണിജ്യ ഇടപാടുകളില്‍ കേന്ദ്രീകരിച്ചുള്ളതാണ്, സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ഇത് പര്യാപ്തമല്ല. ഇക്കാര്യത്തില്‍ നടപടികളെടുക്കുമ്പോള്‍ ഓര്‍ക്കേണ്ട സംഗതി, എല്ലാ മതങ്ങളോടും ആദരപൂര്‍വമുള്ള തുല്യഅകലം നിലനിര്‍ത്തിക്കൊണ്ട് അവയ്ക്ക് ഒരു പൊതു ഇടം നല്‍കുക എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നതാണ്. മതനിരപേക്ഷ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ കൈകാര്യംചെയ്യേണ്ട പ്രശ്നമാണിത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അമിതാഭ് മുഖോപാധ്യായ&lt;/span&gt; (ദ ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന്)&lt;br /&gt;&lt;br /&gt;ദേശാഭിമാനി 31 ജനുവരി 2012&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-118625056660369043?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/118625056660369043/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=118625056660369043' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/118625056660369043'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/118625056660369043'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_31.html' title='ഇന്റര്‍നെറ്റിന് വിലങ്ങിടുമ്പോള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3491504834207922400</id><published>2012-01-30T22:41:00.001+05:30</published><updated>2012-01-30T22:45:02.508+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മുതലാളിത്തം'/><category scheme='http://www.blogger.com/atom/ns#' term='ഭക്ഷ്യം'/><title type='text'>മുതലാളിത്തവും പട്ടിണിയും</title><content type='html'>ഇന്ത്യയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല്‍ ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന്‍ അടുത്തയിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം. അതായത് രാജ്യത്തെ ഓരോ അഞ്ച് കുട്ടികളില്‍ രണ്ടിലധികം പേര്‍ക്കും സാധാരണ വളര്‍ച്ചയ്ക്കോ അതിജീവനത്തിനോ ആവശ്യമായ കുറഞ്ഞ പോഷകാഹാരം പോലും ലഭിക്കുന്നില്ല എന്നര്‍ഥം. ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതൊരു ദേശീയാപമാനമാണ് എന്നാണ്. ആര്‍ക്കും വിയോജിക്കാനാവില്ല.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-bDziy4IZeYE/TybP0GZhfSI/AAAAAAAAInw/C5-Mm2aQLxo/s1600/cp%2Bchandrasekhar.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 159px; height: 210px;" src="http://2.bp.blogspot.com/-bDziy4IZeYE/TybP0GZhfSI/AAAAAAAAInw/C5-Mm2aQLxo/s320/cp%2Bchandrasekhar.jpg" alt="" id="BLOGGER_PHOTO_ID_5703474472089124130" border="0" /&gt;&lt;/a&gt;65 വര്‍ഷത്തോളമായ സ്വതന്ത്ര ദേശീയ വികസനത്തിന് ശേഷവും കുട്ടികളിലെ പോഷകാഹാരക്കുറവ് ഇത്ര ഭീമമാണ് എന്നത് തീര്‍ച്ചയായും അപമാനമാണ്. എന്നാല്‍ മൊത്തം ദേശീയോല്‍പ്പാദനം(ജിഡിപി) ഗണ്യമായി ഉയര്‍ന്നതിനാല്‍ ഇന്ത്യ "തിളങ്ങുകയാണ്" എന്ന് പറയപ്പെട്ട കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ ഈ പ്രശ്നം വേണ്ടത്ര പരിഹരിക്കാനായില്ല എന്നതാണ് കൂടുതല്‍ അപമാനകരം. വരുമാന വളര്‍ച്ചയ്ക്ക് വേഗമേറിയെങ്കിലും പോഷകാഹാരക്കുറവിന്റെ തോത് താഴുന്നത് സംതൃപ്തിയുളവാക്കാത്തത്ര മന്ദമായാണ്. സമീപ വര്‍ഷങ്ങളില്‍ ദേശീയോല്‍പാദനത്തില്‍ ഗംഭീരമായ വളര്‍ച്ചയുണ്ടായിട്ടും രാജ്യത്തെ പോഷകാഹാരക്കുറവിന്റെ നില അസ്വീകാര്യമാം വിധം ഉയര്‍ന്നതാണെന്ന് അംഗീകരിക്കാന്‍ ഈ തെളിവ് പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കി. യുപിഎ സര്‍ക്കാരിന് ജിഡിപി വളര്‍ച്ചയിലുള്ള ഭ്രമം പരിഗണിക്കുമ്പോള്‍ , വളര്‍ച്ച അടിസ്ഥാന പോഷകാഹാരങ്ങള്‍ പോലും ലഭ്യമാക്കുന്നില്ലെന്ന ഈ തിരിച്ചറിവ് തീര്‍ച്ചയായും നല്ലതാണ്. എന്നാല്‍ ഇന്ത്യയുടെ വികസനപാത, വിശേഷിച്ച് 1990കള്‍ മുതലുള്ളത്, നിരീക്ഷിക്കുന്നവരെ സംബന്ധിച്ച് ഇത്തരം തെളിവുകള്‍ ഒരുതരത്തിലും അതിശയമുളവാക്കുന്നില്ല.&lt;br /&gt;&lt;br /&gt;ഈ പ്രശ്നം നേരിടാന്‍ സഹായിക്കുന്ന നയങ്ങള്‍ പോലെതന്നെ ഈ തെളിവും പൊതുവിജ്ഞാനമാണ്. രാജ്യം നേരിടുന്ന ദുര്‍ഗതി ശരിയായി മനസിലാക്കുന്നതിന് ഇതിലടങ്ങിയിരിക്കുന്ന വിവിധ പ്രവണതകളെ വേര്‍തിരിച്ച് കാണേണ്ടതുണ്ട്. ലാഭത്വരയാല്‍ പ്രചോദിതമായ മുതലാളിത്തം ഒരിക്കലും അതിന്റെ വളര്‍ച്ചയുടെ ഫലങ്ങള്‍ എന്തുതന്നെയായാലും അത് നീതിപൂര്‍വകമായി വിതരണം ചെയ്യില്ല എന്ന അടിസ്ഥാന പ്രശ്നമാണ് ഒന്നാമത്തേത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി വളരുമെങ്കിലും ദരിദ്രര്‍ പരാജയപ്പെടുകയോ ദേശീയ വരുമാനത്തിലുണ്ടാവുന്ന വര്‍ധനയില്‍നിന്ന് തുഛമായ നേട്ടം മാത്രമുണ്ടാക്കുകയോ ചെയ്യും. വളര്‍ച്ചയുണ്ടെങ്കിലും വ്യാപകമായ പോഷകാഹാരക്കുറവ് എന്നതായിരിക്കും ഭവിഷ്യത്തുകളിലൊന്ന്.&lt;br /&gt;&lt;br /&gt;നമ്മള്‍ പറയുന്ന മുതലാളിത്തം സാമൂഹ്യവും ഘടനാപരവുമായ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രൂപപ്പെടുകയും വികസിക്കുകയും ചെയ്യുന്നതാവുമ്പോള്‍ ഈ പ്രവണത തീവ്രമാവും. അതിനാല്‍ ദാരിദ്ര്യം കുറ യ്ക്കലോ പട്ടിണിയും പോഷകാഹരക്കുറവും ഇല്ലാതാക്കലോ സാമൂഹ്യാനീതി കുറയ്ക്കലോ തുടങ്ങിയ മാനവിക വികസനത്തില്‍ ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങള്‍ ഒരിക്കലുമുണ്ടാവില്ല. അതിനാല്‍ സാമൂഹ്യ സൂചകങ്ങളിലെ പുരോഗതിയും പോഷകാഹാരക്കുറവ് കുറയ്ക്കലും ജിഡിപി വളര്‍ച്ചയുമായോ ജിഡിപിയുടെ തോതുമായോ നേരിട്ട് ബന്ധപ്പെട്ടതല്ല എന്ന് കാണുന്നത് അത്ഭുതമുളവാക്കുന്നതല്ല. ഉദാഹരണത്തിന് ഇന്ത്യയില്‍ സിക്കിമിലാണ് കുട്ടികളിലെ പോഷകാഹാരക്കുറവ് ഏറ്റവും കുറഞ്ഞ നിരക്കില്‍ . അതേസമയം പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷം കൂടുതല്‍ സമ്പന്നമായ മധ്യപ്രദേശിലാണ്. ഒരു കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും സമ്പന്നവും വേഗത്തില്‍ വളരുന്നതുമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തില്‍ ഭാരക്കുറവുള്ള കുട്ടികളുടെ ശതമാനം 2001നും 2006നുമിടയില്‍ വളര്‍ന്ന് 47 ശതമാനത്തോളമായി. അതേപോലെ രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹ്യ സൂചകങ്ങളുടെ പുരോഗതിയില്‍ പല കാരണങ്ങളാല്‍ ഗണ്യമായ വ്യത്യാസങ്ങളുണ്ട്.&lt;br /&gt;&lt;br /&gt;ദരിദ്രമായ സബ് സഹാറന്‍ ആഫ്രിക്കയിലെ 37 രാജ്യങ്ങളില്‍ 28നും പ്രതിശീര്‍ഷ വരുമാനം ഇന്ത്യയേക്കാള്‍ കുറഞ്ഞ തോതിലാണ്. എന്നിട്ടും കുട്ടികളിലെ പോഷകാഹാരക്കുറവ് അവിടങ്ങളില്‍ ഇന്ത്യയേക്കാള്‍ കുറവാണെന്നാണ് കാണുന്നത്. ഇന്ത്യയില്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നതിലും സ്വത്തിന്റെ കേന്ദ്രീകരണം കുറയ്ക്കുന്നതിലുമുണ്ടായ പരാജയവും അതിനൊപ്പം ജാതീയമായ വിവേചനത്തിന്റെ ദോഷഫലങ്ങളും കൂടിച്ചേര്‍ന്ന് കടുത്ത അസമത്വത്തിനിടയാക്കുന്നതിനാല്‍ വലിയ വിഭാഗമാളുകള്‍ക്ക് പോഷകാഹാരങ്ങള്‍ നിഷേധിക്കപ്പെടുന്നു. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുമ്പോഴും ഇതാണ് സ്ഥിതി. ഈ പ്രശ്നം കുട്ടികളില്‍ ഒതുങ്ങുന്നില്ല. സാമ്പത്തിക ശാസ്ത്ര ജ്ഞനായ എ കെ ശിവകുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ "ജനന സമയത്ത് തൂക്കം 2500 ഗ്രാമില്‍ താഴെയായിരിക്കുന്നത് ശൈശവ ത്തില്‍ മാത്രമല്ല, കുട്ടിക്കാലത്തുടനീളം വളര്‍ച്ച മോശമാവുന്നതുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ 20-30 ശതമാനം കുട്ടികളും ഭാരക്കുറവോടെയാണ് ജനിക്കുന്നതെന്ന കണക്ക് കാണിക്കുന്നത് അവര്‍ ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ മുതലേ പോഷകാഹാരക്കുറവ് നേരിടുന്നു എന്നാണ്". പോഷകാഹാരക്കുറവ് അമ്മയില്‍നിന്ന് കുട്ടിയിലേക്കും പകരുകയാണ്.&lt;br /&gt;&lt;br /&gt;മുതലാളിത്തത്തിന് കീഴിലെ ഇത്തരം പ്രവണതകള്‍ മൂലം സാമൂഹ്യക്ഷേമം ലക്ഷ്യമിട്ട് മുതലാളിത്ത സമൂഹങ്ങളിലെ സര്‍ക്കാരുകള്‍ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നേരിട്ട് ഇടപെടണം എന്നത് പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നല്ല ഭക്ഷണം ലഭിക്കുന്ന ആരോഗ്യമുള്ള കുട്ടികള്‍ കാലക്രമത്തില്‍ ആരോഗ്യമുള്ളതും ഉല്‍പാദനക്ഷമവുമായ തൊഴില്‍സേനയായി വളരും. തൊഴില്‍ ലഭിച്ചാല്‍ അവര്‍ ദേശീയാഭിവൃദ്ധിക്ക് മുതല്‍ക്കൂട്ടാവും. ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പോഷകാഹാരക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാനാവുമെന്ന് തെളിവുകള്‍ കാണിക്കുന്നു. ഇത്തരം പ്രവര്‍ത്തനം താങ്ങാവുന്ന വിലയ്ക്ക് ഭക്ഷ്യലഭ്യതയും നിലവില്‍ ഭക്ഷണം വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് ക്രയശേഷിയും ഉറപ്പുവരുത്തും. അവശ്യസാധനങ്ങള്‍ സബ്സിഡി വിലയില്‍ ലഭ്യമാക്കുന്ന സാര്‍വത്രിക പൊതുവിതരണ സംവിധാനവും മുതലാളിത്ത വളര്‍ച്ചാഗതിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്ക് യുക്തിസഹമായ കുറഞ്ഞ കൂലിയ്ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പൊതുമരാമത്ത് പരിപാടിയും ചേര്‍ന്നുള്ള നടപടിയാണ് ഏറ്റവും നല്ലത്. പുറമേ കാണുമ്പോള്‍ യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്യാനുള്ള പാതയിലാണെന്ന് തോന്നും.&lt;br /&gt;&lt;br /&gt;ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കി. ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ പ്രയോഗത്തില്‍ , ബില്ലുകളുടെ ഉള്ളടക്കത്തിലും അവ നടപ്പാക്കുന്നതിലും, ഇനിയും ഏറെ വേണ്ടിയിരുന്നു. പല സംസ്ഥാനങ്ങളിലും നിയമപ്രകാരമുള്ള കുറഞ്ഞ കൂലിയിലും താണ വേതനഘടനയും അപര്യാപ്തമായ നീക്കിവയ്പുകളും ചെലവുകളും മൂലം തൊഴിലുറപ്പുപദ്ധതി വികലാവസ്ഥയിലാണ്. ഇനിയും പാസാക്കിയിട്ടില്ലാത്ത ഭക്ഷ്യ സുരക്ഷാ ബില്ലാകട്ടെ ഏറെ വെള്ളം ചേര്‍ക്കപ്പെട്ടതാണ്. ഇതിന്റെ സംരക്ഷണം ആവശ്യമായുള്ളവരില്‍ ഗണ്യമായ വിഭാഗം ബില്ലിന്റെ പരിധിക്ക് പുറത്താവാനാണ് സാധ്യത. ഇവര്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാത്തതാണ് കുട്ടികളില്‍ 42 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നതിന് കാരണം. സര്‍ക്കാര്‍ നടപടിയിലെ ഈ അപര്യാപ്തതയുടെ കാരണങ്ങള്‍ തീര്‍ച്ചയായും ഉദാരവല്‍കരണവും "സാമ്പത്തിക പരിഷ്കാരവും" ആണ്. സ്വകാര്യ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സമ്പന്നര്‍ക്ക് ഭീമമായ പ്രത്യക്ഷ-പരോക്ഷ നികുതിയിളവുകള്‍ വാരിച്ചൊരിയുമ്പോള്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സര്‍ക്കാരുകള്‍ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. കൂടാതെ കടം വാങ്ങി കമ്മിബജറ്റില്‍ ചെലവുകള്‍(വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍) നടത്തുന്നതിന് എതിരായ ഉദാരവല്‍കരണത്തിന്റെ തത്വശാസ്ത്രത്താല്‍ ബന്ധിതരാണ് അവയെല്ലാം. അതിനാല്‍ കേന്ദ്രത്തിലെ പോലെ കമ്മി ബോധപൂര്‍വം താഴ്ത്തിനിര്‍ത്താന്‍ ശ്രമിക്കുകയോ സംസ്ഥാനങ്ങളിലേതുപോലെ നിയമപ്രകാരം താഴ്ത്തിനിര്‍ത്തുകയോ ചെയ്യുന്നു. നികുതിവരുമാനം വേണ്ടത്ര വളരാതിരിക്കുകയും സര്‍ക്കാരുകള്‍ക്ക് വായ്പയെടുക്കാന്‍ കഴിയാതാവുകയും ചെയ്താല്‍ ചെലവുകള്‍ വെട്ടിച്ചുരുക്കേണ്ടിവര&lt;br /&gt;&lt;br /&gt;ചെലവുകള്‍ ചുരുക്കേണ്ടിവരുമ്പോള്‍ മൂലധന ചെലവുകളും സാമൂഹ്യ സുരക്ഷാ ചെലവുകളുമാണ് കുറയ്ക്കുന്നത് എന്നാണ് അനുഭവം കാണിക്കുന്നത്. ഭക്ഷ്യ സുരക്ഷയും ഗ്രാമീണ തൊഴിലും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളിലാവും ചെലവുകള്‍ കുറയ്ക്കുകയെന്നതാണ് ഉറപ്പായ ഒരു ദുരന്തഫലം. ചുരുക്കത്തില്‍ മുതലാളിത്തവളര്‍ച്ചമൂലം പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയിലുണ്ടാവുന്ന ദോഷഫലങ്ങള്‍ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നയങ്ങളെ ഒരു ധനഞെരുക്കം ഉറപ്പാക്കി ഉദാരവല്‍ക്കരണം അട്ടിമറിക്കുന്നു. വളര്‍ച്ച ഉയര്‍ന്ന തലത്തിലെ ഏറ്റവും സമ്പന്നരായ ചുരുക്കം ചിലര്‍ക്ക് നേട്ടമാവുമ്പോള്‍ ബഹുഭൂരിപക്ഷത്തെയും ബാധിക്കാതിരിക്കുകയോ പ്രാന്തങ്ങളിലേക്ക് ഒതുക്കുകയോ ചെയ്യുന്നു. എന്നാല്‍ അതുമാത്രമല്ല. മറ്റു കാര്യങ്ങള്‍ക്കൊപ്പം, കുട്ടികളിലെ പോഷകാഹാരക്കുറവ് കുറയ്ക്കാന്‍വേണ്ടികൂടി പ്രത്യേകമായി രൂപം നല്‍കിയ ഒരു പദ്ധതിയാണ് ഇതിന്റെ മറ്റൊരു ദുരന്തത്തിനിരയായത്. അതാണ് ഏകോപിത ശിശു വികസന പദ്ധതി അഥവാ ഐസിഡിഎസ്. സ്ഥിരമായ പട്ടിണിയും പോഷകാഹാരക്കുറവും പോലുള്ള പ്രകടമായ പ്രശ്നങ്ങള്‍ക്ക്, വിശേഷിച്ച് കുട്ടികള്‍ക്കിടയിലുള്ളതിന്, പ്രതിവിധിയായി 1975 ഒക്ടോബറിലാണ് ഈ പദ്ധതി ആരംഭിച്ചത്. ആറുവയസുവരെയുള്ള കുട്ടികളുടെ പോഷകാഹാര ലഭ്യതയും ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് ആ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്.&lt;br /&gt;&lt;br /&gt;തുടക്കം മുതല്‍തന്നെ ഐസിഡിഎസ് ലോകത്തെ ഏറ്റവും വലിയ പ്രാരംഭ ശിശു വികസന പരിപാടിയായി വളര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ വ്യാപ്തി വേഗത്തിലാണ് വളര്‍ന്നത്; വിശേഷിച്ച് സമീപവര്‍ഷങ്ങളില്‍ . എങ്കിലും കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ കണക്കുകളില്‍നിന്ന് വ്യക്തമാവുന്നതുപോലെ, മൂന്നര പതിറ്റാണ്ടായി നിലവിലുള്ള ഒരു പദ്ധതിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഇപ്പോഴും വളരെ പരിമിതമാണ്. ഈ പദ്ധതിക്ക് വേണ്ടത്ര വിഭവങ്ങള്‍ , ഭീമമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്, വകയിരുത്തിയിട്ടില്ല എന്നതാണ് അടിസ്ഥാന കാരണം. ചുരുക്കത്തില്‍ പദ്ധതി നടത്തിപ്പിനാവശ്യമായത്ര അങ്കണവാടികളോ അങ്കണവാടി ജീവനക്കാരോ ഇല്ല. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും പോഷകാവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ വിഭവങ്ങളും അങ്കണവാടി ജീവനക്കാര്‍ക്കില്ല. ന്യായമായ കൂലി ലഭിക്കാത്ത സ്ത്രീകളുടെ അധ്വാനത്താല്‍ അനഭിലഷണീയവും നിലനില്‍ക്കാത്തതുമായ രീതിയിലാണ് ഐസിഡിഎസിന്റെ പ്രവര്‍ത്തനം. നിസ്സാരമായ വര്‍ധനകള്‍ കൂലിയില്‍ വരുത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കിപ്പോഴും ലഭിക്കുന്നത് മിനിമം കൂലിയിലും കുറഞ്ഞ തുകയാണ്. കൂടാതെ, പദ്ധതി എല്ലാ വീടുകള്‍ക്കും വേണ്ടി സാര്‍വത്രികമാക്കണമെന്ന് സുപ്രീം കോടതി നിരന്തരം സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഐസിഡിഎസിനുള്ള ബജറ്റ് വിഹിതത്തില്‍ വരുത്തുന്ന തുഛമായ വര്‍ധന സമീപഭാവിയിലൊന്നും ഇത് നടപ്പാകില്ലെന്ന് ഉറപ്പാക്കുന്നു. അതായത്, നവ ഉദാരവാദത്താല്‍ തീവ്രമാക്കപ്പെടുന്ന വഷളായ തരത്തിലുള്ള മുതലാളിത്ത വളര്‍ച്ചയും അതിന്റെ തുടര്‍ച്ചയില്‍ പ്രശ്നം നേരിട്ട് അഭിമുഖീകരിക്കുന്നതിന് സര്‍ക്കാര്‍ വിസമ്മതിക്കുന്നതും പ്രധാനമന്ത്രി പറഞ്ഞ "ദേശീയ അപമാന"ത്തിന്റെ കാരണത്തെ വിശദീകരിക്കുന്നുണ്ട്. പക്ഷേ എല്ലാവരുടെയും മുന്നിലുള്ള സത്യത്തെ ഒടുവില്‍ അദ്ദേഹം കാണുകയും അംഗീകരിക്കുയും ചെയ്യുമ്പോള്‍ പോലും ഇക്കാര്യത്തില്‍ അദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ വിശ്വാസം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹം മുതലാളിത്തത്തിന് ബദലുകള്‍ അന്വേഷിച്ച് തീര്‍ച്ചയായും ഒന്നും ചെയ്യാന്‍ പോവുന്നില്ല. മാത്രമല്ല, അതേ വിശ്വാസംതന്നെ 1991 മുതല്‍ അദ്ദേഹം രാജ്യത്തെ കൊണ്ടെത്തിച്ച നവ ഉദാരവാദ പാത തിരുത്തുന്നതിനും എതിരാവും. ഇന്ത്യയുടെ അസമത്വപൂര്‍ണമായ വളര്‍ച്ചയ്ക്ക് മനുഷ്യമുഖത്തിന്റെ നിഴലെങ്കിലും കൊണ്ടുവരുന്നത് അദ്ദേഹത്തിന് അസാധ്യമാവും. അതിനാല്‍ യുപിഎയ്ക്കും സമാനമായ സര്‍ക്കാരുകള്‍ക്കും പകരം കൂടുതല്‍ ജനകേന്ദ്രിതമായ വികസനപാതയോട് പ്രതിബദ്ധമായ സര്‍ക്കാരുകള്‍ വരുന്നതുവരെ രാജ്യം ഈ അപമാനത്തില്‍തന്നെ ജീവിക്കേണ്ടിവരും.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി വാരിക 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3491504834207922400?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3491504834207922400/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3491504834207922400' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3491504834207922400'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3491504834207922400'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_7500.html' title='മുതലാളിത്തവും പട്ടിണിയും'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-bDziy4IZeYE/TybP0GZhfSI/AAAAAAAAInw/C5-Mm2aQLxo/s72-c/cp%2Bchandrasekhar.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-8862224363465616200</id><published>2012-01-30T22:33:00.003+05:30</published><updated>2012-01-30T22:36:21.628+05:30</updated><category scheme='http://www.blogger.com/atom/ns#' term='സമൂഹം'/><category scheme='http://www.blogger.com/atom/ns#' term='ജീവിതം'/><title type='text'>അഭ്യാസം ജീവിതം</title><content type='html'>കണ്ണടച്ചു തുറക്കുമ്പോഴേക്കും മിന്നിമറയുന്ന വെളിച്ചം... പളപളാവെട്ടിത്തിളങ്ങുന്ന കുപ്പായം... മുന്നില്‍ ആരവങ്ങളുയര്‍ത്തി ഒരു കൂട്ടം കാണികള്‍ ... സുമന്‍ നികുംബക്ക് ഇവിടെ തുടങ്ങുകയാണ് ജീവിതത്തിന്റെ താളം പിഴയ്ക്കാത്ത സഞ്ചാരം. അമ്പതാണ്ടായി കറങ്ങുന്ന സൈക്കിള്‍ചക്രമാണ് സുമന് തന്റെ ജീവിതം. കാലാന്തരങ്ങളും ദേശാന്തരങ്ങളും കറങ്ങിത്തീര്‍ക്കുമ്പോള്‍ ഓര്‍ത്തുവയ്ക്കുന്നത് ഇത്ര മാത്രം. ഒരു നിമിഷം പതറിയാല്‍ ... ഗതിവേഗമൊന്നു പിഴച്ചാല്‍ ... തീരുന്നത് ഒരായുസ്സിന്റെ സ്വപ്നങ്ങള്‍ . വീട്... കുടുംബം... സ്വപ്നങ്ങള്‍ക്ക് ഇപ്പോഴും കടലിന്റെ ആഴം... കെട്ടി ഉയര്‍ത്തിയ കൂടാരങ്ങള്‍ക്കുമേലെ നീലച്ച ആകാശക്കാഴ്ചകള്‍ ... പക്ഷേ, ഏതുനിമിഷവും ചെന്നു വീഴാവുന്ന മഹാഗര്‍ത്തത്തെക്കുറിച്ചുള്ള നിറഞ്ഞ ബോധത്തോടെ സുമന്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ജംബോ സര്‍ക്കസിലെ അറിയപ്പെടുന്ന വനിതാതാരമാണ് സുമന്‍ . മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശികളും സര്‍ക്കസ് കലാകാരന്മാരുമായ അംബികാസിങ്ങിന്റെയും ശാന്താ ബായിയുടെയും മകള്‍ക്ക് ജീവിതം തുടങ്ങുമ്പോള്‍ മുന്നില്‍ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതംകൊണ്ട് വേലകാട്ടല്‍ ... മുടിനാരിന്റെ ബലത്തിലൂടെ ജീവനെ പായിച്ച് കാണികളെ രസിപ്പിക്കല്‍ ... നാലാം വയസ്സില്‍ സുമന്‍ പഠിച്ചെടുത്ത ജീവിതത്തിന്റെ ബാലപാഠങ്ങള്‍ ഇപ്പോഴും തുടരുന്നു. ബോണ്‍ലെസ് അഭ്യാസപ്രകടനത്തിലൂടെയായിരുന്നു സുമന്റെ അരങ്ങേറ്റം. പ്രതാപം നഷ്ടപ്പെടാത്ത ഇന്ത്യന്‍ സര്‍ക്കസിലെ വിലമതിക്കുന്ന താരമാണ് ഈ അമ്പത്തിനാലുകാരി.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-az7qlREunjk/TybNs5nxzVI/AAAAAAAAInk/8jDqeMcMfqM/s1600/circus%2Bsuman.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 186px; height: 320px;" src="http://1.bp.blogspot.com/-az7qlREunjk/TybNs5nxzVI/AAAAAAAAInk/8jDqeMcMfqM/s320/circus%2Bsuman.jpg" alt="" id="BLOGGER_PHOTO_ID_5703472149376912722" border="0" /&gt;&lt;/a&gt;മികച്ച സര്‍ക്കസ് കലാകാരനായിരുന്നു സുമന്റെ അച്ഛന്‍ അംബികാസിങ്. സര്‍ക്കസിലെ പ്രധാന ഐറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു. കുട്ടിക്കാലംമുതല്‍ അച്ഛന്റെ കീഴില്‍ സുമന്‍ സര്‍ക്കസ് പഠിക്കാനാരംഭിച്ചു. ലാഡര്‍ ആക്ടും ഡെന്റല്‍ ആക്ടുമാണ് ആദ്യം പരിശീലിച്ചത്. അമ്മ ശാന്താബായിയില്‍നിന്ന് സൈക്കിളിങ്ങും റോളര്‍ ആക്ടും. പത്താംവയസ്സില്‍ സുമന്‍ സൈക്കിള്‍ അഭ്യാസം തുടങ്ങി. റോയല്‍ സര്‍ക്കസിലായിരുന്നു തുടക്കം. പിന്നെ സുമന്റെ ചക്രം പിറകോട്ടു തിരിഞ്ഞില്ല. ഗ്രാന്റ്, രാജ്കമല്‍ , ജമിനി തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ ഗ്രേറ്റ് റോയല്‍ സര്‍ക്കസിലായിരുന്നു, 21 വര്‍ഷം. വിജയ് നികുംബയെ കണ്ടുമുട്ടിയതും ജീവിതസഖിയായതും അവിടെ വച്ചാണ്. ഇപ്പോള്‍ റോയല്‍ സര്‍ക്കസിന്റെ മാനേജരാണ് വിജയ്. സൈക്കിളിനു മുകളില്‍ മയിലിനെപ്പോലെ നൃത്തം ചവിട്ടുക, മുന്‍വശത്തെ സൈക്കിള്‍ചക്രം പിറകോട്ടു തിരിച്ച് സവാരി ചെയ്യുക, കൈകള്‍ രണ്ടും ഉയര്‍ത്തി ഒറ്റച്ചക്രത്തില്‍ സഞ്ചരിക്കുക, ഒറ്റച്ചക്രത്തിലുള്ള സവാരിക്കിടയില്‍ മൂന്നു പന്തങ്ങള്‍ മുകളിലേക്കെറിഞ്ഞ് ബാലന്‍സ് വിടാതെ സൈക്കിള്‍ ചവിട്ടുക എന്നീ അഭ്യാസമുറകള്‍ അതിസാഹസികമായാണ് സുമന്‍ അവതരിപ്പിക്കുന്നത്. എട്ടിഞ്ച് ഉയരമുള്ള ചെറിയ സൈക്കിളില്‍ വട്ടം ചുറ്റുന്ന സുമന്റെ പ്രകടനം സമാനതകളില്ലാത്ത കൗതുകക്കാഴ്ചയാണ്. ഗ്രൂപ്പ് സൈക്കിള്‍ അഭ്യാസപ്രകടനങ്ങളില്‍നിന്ന് മാറി തനിച്ചാണ് സുമന്റെ പ്രകടനം. സൈക്കിള്‍സവാരിക്കിടയില്‍ ഉറങ്ങുക, ഒറ്റച്ചക്രത്തില്‍ പിറകോട്ട് സഞ്ചരിക്കുക എന്നിവയും ശ്രദ്ധേയമായ ഇനങ്ങളാണ്. 1987ല്‍ മഹാരാഷ്ട്രയിലെ ബോണ്‍മതി മൈതാനിയില്‍ മെക്കാനിക് ഇല്ലാതെ ഇന്ത്യയില്‍ ആദ്യമായി ആകാശനടത്തം അവതരിപ്പിച്ച് സര്‍ക്കസ് ലോകത്ത് പുതിയ വിസ്മയം സൃഷ്ടിച്ചു. മറ്റ് താരങ്ങള്‍ 30 മുതല്‍ 40 മിനിറ്റുകൊണ്ട് ഒറ്റസൈക്കിളില്‍ നടത്തുന്ന അഭ്യാസങ്ങള്‍ അവതരിപ്പിക്കാന്‍ സുമന് വെറും 18 മിനിറ്റു മതി. ഇത്രയും ചുരുങ്ങിയ സമയത്തിനകം ഇവര്‍ വൈവിധ്യമേറിയ അഭ്യാസങ്ങള്‍ കാഴ്ചവയ്ക്കും.&lt;br /&gt;&lt;br /&gt;തൃശൂര്‍ ശക്തന്‍നഗറിലാണ് ഇപ്പോള്‍ ജംബോ സര്‍ക്കസിന്റെ പ്രദര്‍ശനം. സുമന്റെ സൈക്കിള്‍ അഭ്യാസമാണ് ജംബോ സര്‍ക്കസിലെ മുഖ്യ ആകര്‍ഷണമെന്ന് മാനേജര്‍ ശ്രീഹരിനായര്‍ പറഞ്ഞു. സര്‍ക്കസ് തമ്പില്‍നിന്ന് ജീവിതപാഠങ്ങള്‍ അഭ്യസിച്ച സുമന് പുറംലോകം അന്യമാണ്. സര്‍ക്കസ് ജീവിതത്തിനിടെ ഏഴാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ട്യൂഷന്‍ മാസ്റ്റര്‍ സര്‍ക്കസ് ക്യാമ്പിലെത്തി സ്കൂള്‍ പാഠഭാഗങ്ങള്‍ അഭ്യസിപ്പിച്ചു. എങ്കിലും എല്ലാ അറിവിലേക്കും കൈപിടിക്കാന്‍ ഭര്‍ത്താവ് വിജയ് കൂടെത്തന്നെയുണ്ടെന്നു പറഞ്ഞ് സുമന്‍ ചിരിക്കുന്നു. വിജയ് എംകോംകാരനാണ്. സര്‍ക്കസ് കലാകാരിയായതില്‍ അഭിമാനിക്കുന്ന സുമന് പുതിയ തലമുറ റിങ്ങിനോട് വിമുഖത പ്രകടിപ്പിക്കുന്നതില്‍ പരിഭവമുണ്ട്. സര്‍ക്കസ് രംഗത്തേക്ക് വരാന്‍ ഇപ്പോള്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുതിയ കുട്ടികള്‍ക്ക് കഠിനമായ അഭ്യാസമുറകള്‍ പഠിക്കാന്‍ മടിയാണ്. സര്‍ക്കസ് കലാകാരന്മാരുടെ മക്കളും ഈ രംഗത്തേക്ക്കടന്നുവരുന്നില്ല. ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സര്‍ക്കസിനോടുള്ള താല്‍പ്പര്യം ക്രമേണ കുറഞ്ഞുവരികയാണെന്ന് അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള കലാകാരി വ്യക്തമാക്കുന്നു. സര്‍ക്കസിന്റെ ഭാവിയെക്കുറിച്ചും ഇവര്‍ക്ക് ആശങ്കയുണ്ട്. അഭ്യാസം നടത്തുന്ന കാലത്തോളം മാത്രമേ വരുമാനമുണ്ടാക്കാനാകൂ. സര്‍ക്കസ് അവസാനിപ്പിച്ചാല്‍ പിന്നീട് ജീവിതം മുന്നോട്ടു കൊണ്ടുപോവാന്‍ വളരെ ബുദ്ധിമുട്ടാണ്. കേരളത്തിലേക്കുള്ള സുമന്റെ മൂന്നാമത്തെ വരവാണിത്. കേരളത്തിലും സര്‍ക്കസിനോടുള്ള ആഭിമുഖ്യം കുറയുകയാണെന്നാണ് സുമന്‍ പറയുന്നത്. മുമ്പ് കേരളത്തില്‍ സര്‍ക്കസിന് നല്ല പ്രേക്ഷകരുണ്ടായിരുന്നു. വന്യമൃഗങ്ങളെ അഭ്യാസത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്നതോടെ സര്‍ക്കസിന്റെ നിറംകെട്ടു. സര്‍ക്കസിലെ മൃഗങ്ങളെ സര്‍ക്കാര്‍ കൊണ്ടുപോവുകയും ചെയ്തു. മൃഗങ്ങള്‍ ഇല്ലാതായതോടെ സര്‍ക്കസ് കൂടാരങ്ങളിലേക്ക് ആളുകളുടെ താല്‍പ്പര്യം കുറഞ്ഞു. ആന, കുതിര, ഒട്ടകം, നായ, തത്ത തുടങ്ങിയ മൃഗങ്ങളാണ് സര്‍ക്കസില്‍ ഇപ്പോഴുളളത്. ആദ്യകാലങ്ങളില്‍ കരടി, സിംഹം, കരിമ്പുലി, ചിമ്പാന്‍സി, തുടങ്ങിയ നിരവധി മൃഗങ്ങള്‍ സര്‍ക്കസ് ക്യാമ്പിലുണ്ടായിരുന്നു. ഇത്തരം മൃഗങ്ങളാണ് കാണികളെ സര്‍ക്കസിലേക്ക് പ്രധാനമായും ആകര്‍ഷിച്ചിരുന്നത്. സര്‍ക്കസ് അഭ്യാസത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ മൃഗം ചിമ്പാന്‍സിയാണ്. റോയല്‍ സര്‍ക്കസില്‍ ഇരുപതിലധികം ചിമ്പാന്‍സികളുണ്ടായിരുന്നു. മനുഷ്യന്റെ ഭാഷ നന്നായി മനസ്സിലാക്കുന്ന ഇവയെ അഭ്യസിപ്പിക്കാന്‍ എളുപ്പമാണ്.&lt;br /&gt;&lt;br /&gt;സര്‍ക്കസ് കൂടാരത്തിലെ നീണ്ടകാലത്തെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ സുമന്റെ വാക്കുകളില്‍ ആവേശവുംകണ്ണുകളില്‍ തിളക്കവും ഒരുപോലെ തെളിയുന്നു. സൈക്കിളിലെ ഈ അത്ഭുതപ്രതിഭയെ തേടി നിരവധി അംഗീകാരങ്ങളെത്തിയിട്ടുണ്ട്. മലേഷ്യയിലെ ക്വലാലമ്പൂരില്‍ നടത്തിയ പ്രകടനം പീക്കോക് ഡാന്‍സ് അവാര്‍ഡിന് ഇവരെ അര്‍ഹയാക്കി. സോണി ടെലിവിഷന്റെ 2010ലെ എന്റര്‍ടെയിന്‍മെന്റ് അവാര്‍ഡും ഈ മഹാരാഷ്ട്രക്കാരിയെ തേടിയെത്തി. ഫ്രാന്‍സ്, സൊമാലിയ, എത്യോപ്യ, ഈജിപ്ത്, ഇറാഖ്, തന്‍സാനിയ, സിംഗപ്പൂര്‍ , മലേഷ്യ, സൗദി അറേബ്യ, കെനിയ, സുഡാന്‍ , ഇന്തോനേഷ്യ തുടങ്ങി 21 ലധികം വിദേശരാജ്യങ്ങളില്‍ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് നിരവധി തവണ വാഗ്ദാനങ്ങള്‍ വന്നെങ്കിലും നാട്ടുവിട്ടുപോകാന്‍ മനസ്സ് വന്നില്ല. ഇന്നും അവിടെ സര്‍ക്കസിന് വന്‍ ജനപ്രീതിയുണ്ട്. റഷ്യയില്‍ സര്‍ക്കസ് താരങ്ങള്‍ക്ക് ഇവിടത്തെ സിനിമാതാരങ്ങളുടെ മൂല്യമാണ്. സര്‍ക്കസ് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ വിദേശങ്ങളില്‍ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദേശികളുടെ മാതൃക നമ്മുടെ സര്‍ക്കാരും പിന്തുടരണമെന്നാണ് സുമന്റെ അഭിപ്രായം. ഇന്ത്യന്‍ സര്‍ക്കസിലെ പ്രായം തളര്‍ത്താത്ത കലാകാരിയുടെ മനസ്സില്‍ വീണ്ടും തമ്പ് ഉയരുകയാണ്. ആര്‍പ്പുവിളികളും കരഘോഷങ്ങളും കണ്ടില്ലെന്നുനടിക്കാനാവില്ല. എല്ലാ വേദനകളെയും അടക്കിവച്ച് കാണികളില്‍ചിരിയുണര്‍ത്താന്‍ .... അണിയുകയാണ് വീണ്ടും തിളങ്ങുന്ന ആ കുപ്പായം.&lt;br /&gt;(ഇ ആര്‍ ഷൈജു)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സര്‍ക്കസിലെ ആദ്യവനിത കുന്നത്ത് യശോദ &lt;/span&gt;&lt;br /&gt;&lt;br /&gt;പ്രാചീന റോമിലാണ് സര്‍ക്കസിന്റെ തുടക്കം. സഹോദരങ്ങളായ ബാര്‍ണം, ബെയ്ലി എന്നിവരുടെ ആശയത്തില്‍നിന്നും ഉരുത്തിരിഞ്ഞു വന്ന സര്‍ക്കസ് എന്ന കലാരൂപം പിന്നീട് ലോകം മുഴുവന്‍ നിറഞ്ഞ കരഘോഷത്തോടെ ഏറ്റുവാങ്ങി. തുടക്കത്തില്‍ വട്ടത്തിലൊരുക്കിയ പ്രദര്‍ശനനഗരിയിലാണ് ഓരോരുത്തരും തങ്ങളുടെ അഭ്യാസപ്രകടനങ്ങളുമായി എത്തിയിരുന്നത്. അതുകൊണ്ടുതന്നെ കാണികളുമായി അടുത്തുചേര്‍ന്ന് ഇടപഴകാന്‍ അവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. ചരിത്രം രേഖപ്പെടുത്തിയ ദിനങ്ങളായിരുന്നു അന്നത്തെ റോമന്‍ സര്‍ക്കസ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പരസ്യമായി കാണാനും സംസാരിക്കാനും അനുവാദമുണ്ടായിരുന്നത് ഈ സര്‍ക്കസ് ദിനങ്ങളിലായിരുന്നു. സര്‍ക്കസിന്റെ സ്വാഭാവികമായ ആസ്വാദനംതുടര്‍ന്നും പലരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ജിപ്സികള്‍ സര്‍ക്കസ് ഏറ്റുവാങ്ങിയതും അക്കാലത്ത് ശ്രദ്ധേയമായിരുന്നു. 15-ാം നൂറ്റാണ്ടിലാണ് യൂറോപ്പിന്റെ സദസ്സ് ഈ കലയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലും തുടര്‍ന്ന് കേരളത്തിലും സര്‍ക്കസ് വ്യാപകമായി.&lt;br /&gt;&lt;br /&gt;തലശേരിയിലെ കേളേരി കുഞ്ഞിക്കണ്ണനാണ് ആദ്യമായി മലയാളികള്‍ക്ക് സര്‍ക്കസ് പരിചയപ്പെടുത്തിയത്. ചിറക്കരയില്‍ തുടങ്ങിയ സര്‍ക്കസ് ക്യാമ്പില്‍ ഒട്ടേറെ ശിഷ്യന്മാരുമായി വിജയകരമായ ഒരു സര്‍ക്കസ് കമ്പനി അദ്ദേഹം സ്ഥാപിച്ചു. പരിയാളീസ് മലബാര്‍ സര്‍ക്കസ് എന്നായിരുന്നു കമ്പനിയുടെ പേര്. കുന്നത്ത് യശോദയാണ് കേരളത്തിലെ ആദ്യത്തെ വനിതാസര്‍ക്കസ് താരം. ഇന്ത്യന്‍ സര്‍ക്കസില്‍ ആവദാ ബാ എന്ന സ്ത്രീയും തുടക്കം കുറിച്ചു. എന്നാല്‍ , കുറഞ്ഞ വേതനത്തെത്തുടര്‍ന്ന് പലരും പിന്നീട് സര്‍ക്കസ് ഉപേക്ഷിച്ച് മറ്റു രംഗങ്ങളിലേക്ക് തിരിയുകയായിരുന്നു.&lt;br /&gt;&lt;br /&gt;ജീവിതസുരക്ഷയെപ്പറ്റിയുള്ള ആശങ്കയാണ് സര്‍ക്കസില്‍നിന്ന് കലാകാരന്മാരെ അകറ്റുന്നത്. വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവയുടെയെല്ലാം അഭാവം അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി. കൂടാരങ്ങള്‍ക്കുള്ളിലെ ഇടുങ്ങിയ ജീവിതം പലര്‍ക്കും ദുരിതപൂര്‍ണമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. വിദേശങ്ങളില്‍ സര്‍ക്കസിന് ലഭിക്കുന്ന പരിഗണന കേരളത്തില്‍ ഇല്ലെന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം. ആര്‍പ്പുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ മാത്രമാണ് ഇവര്‍ ചിരിക്കാന്‍ ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-8862224363465616200?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/8862224363465616200/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=8862224363465616200' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/8862224363465616200'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/8862224363465616200'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_3015.html' title='അഭ്യാസം ജീവിതം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-az7qlREunjk/TybNs5nxzVI/AAAAAAAAInk/8jDqeMcMfqM/s72-c/circus%2Bsuman.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-2873011478652198384</id><published>2012-01-30T20:03:00.001+05:30</published><updated>2012-01-30T20:07:30.244+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അഴിമതി'/><category scheme='http://www.blogger.com/atom/ns#' term='സ്പെക്ട്രം'/><title type='text'>എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ല</title><content type='html'>എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ മാധവന്‍നായര്‍ ഉള്‍പ്പെടെ നാല് ഉന്നതോദ്യോഗസ്ഥരെ സര്‍ക്കാര്‍ പദവികളില്‍ നിയമിക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുകയാണ്. തനിക്കെതിരായ നടപടി നീതീകരിക്കാനാകാത്തതാണെന്നും പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്നുമാണ് മാധവന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, ഐഎസ്ആര്‍ഒയുടെ കീഴിലുള്ള പൊതുമേഖലാകമ്പനിയായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായി തന്റെ കാലത്ത് ഉണ്ടാക്കിയ കരാറിനെ പരോക്ഷമായി ന്യായീകരിക്കുകയും ഈ കരാര്‍ തകര്‍ക്കാനും ഐഎസ്ആര്‍ഒയെത്തന്നെ ഇല്ലാതാക്കാനും ഇപ്പോഴത്തെ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നുണ്ട്, മാധവന്‍നായര്‍ . സ്വാഭാവികമായും കേന്ദ്രസര്‍ക്കാരിനും ബഹിരാകാശവകുപ്പ് കൈകാര്യംചെയ്യുന്ന പ്രാധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും ഒരുപാട് കാര്യങ്ങള്‍ ഇനിയും വിശദീകരിക്കേണ്ടിവരും.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-ssLbwaViD2o/Tyaq9Otrx6I/AAAAAAAAInY/OBIImfPF-5w/s1600/tnseema.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 198px; height: 131px;" src="http://4.bp.blogspot.com/-ssLbwaViD2o/Tyaq9Otrx6I/AAAAAAAAInY/OBIImfPF-5w/s320/tnseema.jpg" alt="" id="BLOGGER_PHOTO_ID_5703433947009763234" border="0" /&gt;&lt;/a&gt;ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് രാജ്യത്തിന്റെ പൊതുസമ്പത്തായ എസ് ബാന്‍ഡ് (2500 മെഗാഹെര്‍ട്സ് തരംഗദൈര്‍ഘ്യമുള്ള) സ്പെക്ട്രം തുച്ഛമായ പ്രതിഫലം വാങ്ങി ദേവാസിന് നല്‍കാന്‍ പോകുന്നുവെന്ന കാര്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത് 2010 മെയ് മാസത്തില്‍ ദി ഹിന്ദു ഗ്രൂപ്പില്‍പ്പെട്ട ബിസിനസ് ലൈന്‍ പത്രമാണ്. തുടര്‍ന്ന് 2010 ജൂലൈയില്‍ കരാര്‍ റദ്ദാക്കാന്‍ ബഹിരാകാശ കമീഷന്‍ തീരുമാനമെടുത്തെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഫലപ്രദമായ ഒരു നടപടിയും ഐഎസ്ആര്‍ഒയോ കേന്ദ്രസര്‍ക്കാരോ എടുത്തില്ല. രണ്ടുലക്ഷം കോടി രൂപ വിലമതിക്കുന്ന എസ് ബാന്‍ഡ് സ്പെക്ട്രമാണ് വെറും 1500 കോടി രൂപയ്ക്ക് സ്വകാര്യകമ്പനിക്ക് നല്‍കാന്‍ പോകുന്നതെന്ന് സിഎജിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് 2008ല്‍ ഇടതുപക്ഷം ഉന്നയിച്ചപ്പോള്‍ നിഷേധിക്കുകയും അന്വേഷണത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുംചെയ്യുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ . എസ് ബാന്‍ഡ് അഴിമതി ആരോപണവും കെട്ടടങ്ങുമെന്നാണ് യുപിഎ സര്‍ക്കാര്‍ കരുതിയത്. 2011 ഫെബ്രുവരിയില്‍ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേട് ബിസിനസ് ലൈന്‍ വീണ്ടും പുറത്തുകൊണ്ടുവരികയും വിവാദമുണ്ടാകുകയും ചെയ്തപ്പോഴാണ് കേന്ദ്രമന്ത്രിസഭ പ്രശ്നം പുനഃപരിശോധിക്കാനും ആന്‍ട്രിക്സ്-ദേവാസ് കരാര്‍ റദ്ദാക്കാനും തീരുമാനിച്ചത്.&lt;br /&gt;&lt;br /&gt;പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുന്നു 2011 ഫെബ്രുവരി 24ന് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിലൂടെ ഞാന്‍ പ്രധാനമന്ത്രിയോട് മൂന്ന് കാര്യങ്ങളില്‍ മറുപടി ആവശ്യപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;1) ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ഐഎസ്ആര്‍ഒയുടെ രണ്ട് ഉപഗ്രഹങ്ങള്‍ ദേവാസിന് ലീസിന് നല്‍കാനും 70 മെഗാഹെര്‍ട്സ് എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് നല്‍കാനും വ്യവസ്ഥയുണ്ടോ?&lt;br /&gt;&lt;br /&gt;2) സ്പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡമെന്താണ്?&lt;br /&gt;&lt;br /&gt;3) എന്തുകൊണ്ട് ഇക്കാര്യത്തില്‍ മത്സരാധിഷ്ഠിതമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചില്ല.&lt;br /&gt;&lt;br /&gt;പ്രധാനമന്ത്രിക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള വകുപ്പായിരുന്നിട്ടും അദ്ദേഹത്തിനുപകരം സഹമന്ത്രി നാരായണസ്വാമിയാണ് ഉത്തരം നല്‍കിയത്. ആന്‍ട്രിക്സും ദേവാസും തമ്മില്‍ 2005 ജനുവരിയില്‍തന്നെ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും ഈ കരാര്‍ പ്രകാരം എസ് ബാന്‍ഡ് സ്പെക്ട്രം ദേവാസിന് നല്‍കാമെന്ന വ്യവസ്ഥയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ ടെലികമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഫോര്‍ജ് അഡൈ്വസേഴ്സ് എന്ന അമേരിക്കന്‍ കമ്പനിയുമായി 2003 ജൂലൈയില്‍ ഐഎസ്ആര്‍ഒ ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഈ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രിയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ഉപഗ്രഹ ട്രാന്‍സ്പോണ്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ വിളിക്കുന്ന രീതി നിലവിലില്ല എന്നും മറ്റുപല സ്വകാര്യകമ്പനികള്‍ക്കും ഈ രീതിയില്‍ ഐഎസ്ആര്‍ഒ ട്രാന്‍സ്പോണ്ടര്‍ ലീസിന് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കാന്‍ ശ്രമിച്ചു.&lt;br /&gt;&lt;br /&gt;മന്ത്രിയുടെ ഉത്തരം പൂര്‍ണമല്ലാത്തതിനാല്‍ ഞാന്‍ രണ്ട് ഉപചോദ്യങ്ങള്‍ ഉന്നയിച്ചു. കരാര്‍ പ്രകാരം സ്പെക്ട്രം ലൈസന്‍സ് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള എല്ലാ അനുമതികളും ദേവാസിന് വാങ്ങിക്കൊടുക്കേണ്ട ബാധ്യത ആന്‍ട്രിക്സിനാണെന്നതിനാല്‍ ഇക്കാര്യം തീരുമാനിച്ചപ്പോള്‍ ബഹിരാകാശവകുപ്പ് എപ്പോഴെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നായിരുന്നു ആദ്യചോദ്യം. എന്നാല്‍ , മന്ത്രി നാരായണസ്വാമി ഇതിനുത്തരം പറയാതെ കരാറിന്റെ വിശദാംശങ്ങള്‍ പരത്തിപ്പറയാനാണ് ശ്രമിച്ചത്. പ്രധാനമന്ത്രി ഈ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇല്ലെങ്കില്‍ സര്‍ക്കാരില്‍ ആര്‍ക്കാണ് ഈ കരാറിന്റെ ഉത്തരവാദിത്തമെന്ന് പറയാമോ? എന്നീ ചോദ്യങ്ങള്‍ ഞാന്‍ ഉന്നയിച്ചു. ഈ ചോദ്യത്തിനും കൃത്യമായ ഉത്തരം കിട്ടാതെ വന്നപ്പോള്‍ മറ്റു എംപിമാര്‍ ഇടപെടുകയും രാജ്യസഭ ബഹളമയമാകുകയുംചെയ്തു. അപ്പോള്‍ പ്രധാനമന്ത്രി എഴുന്നേറ്റുനിന്നു പറഞ്ഞത് ആന്‍ട്രിക്സ്- ദേവാസ് കരാറിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും എന്നാല്‍ , ഉപഗ്രഹത്തിന്റെ കാര്യം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതാണെന്നുമാണ്. ക്യാബിനറ്റിനുള്ള കുറിപ്പില്‍ ആന്‍ട്രിക്സും ദേവാസുമായുള്ള കരാറിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നില്ല എന്ന വാദമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. ഈ വാദമാണ് ഇപ്പോള്‍ മാധവന്‍നായരുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരിക്കുന്നത്.&lt;br /&gt;&lt;br /&gt;പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയസുരക്ഷാ ഉപദേഷ്ടാവും ക്യാബിനറ്റ് സെക്രട്ടറിയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രിയും ഉള്‍പ്പെടുന്ന ബഹിരാകാശ കമീഷന്‍ അംഗീകരിച്ചതാണ് ആന്‍ട്രിക്സ്-ദേവാസ് കരാറിലെ വ്യവസ്ഥകള്‍ എന്നാണ് മാധവന്‍നായര്‍ പറയുന്നത്. ഇക്കാര്യം ഫെബ്രുവരില്‍ 24ന് രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവുള്‍പ്പെടെയുളള അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ പൊതുമേഖലാ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞ് ഒഴിയാനാണ് അന്ന് മന്ത്രി നാരായണസ്വാമി ശ്രമിച്ചത്.&lt;br /&gt;&lt;br /&gt;പ്രധാനമന്ത്രിയുടെ ഓഫീസിനും ഐഎസ്ആര്‍ഒയിലെയും ബഹിരാകാശവകുപ്പിലെയും ഉന്നതര്‍ക്കെല്ലാം അറിയാവുന്ന വ്യവസ്ഥകളാണ് കരാറില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെയും മറ്റു മൂന്ന് ഉദ്യോഗസ്ഥരെയും മാത്രം ബലിയാടാക്കുന്നതെന്തിനാണെന്നാണ് മാധവന്‍നായരുടെ പ്രതികരണത്തിന്റെ കാതല്‍ . ഇതെല്ലാം വ്യക്തമാക്കുന്നത്, കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ പലതും ഒളിക്കാനുണ്ടെന്നുള്ളതാണ്. രാജ്യതാല്‍പ്പര്യം ബലികഴിച്ച് ആന്‍ട്രിക്സും സ്വകാര്യകമ്പനിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നത് കൂടുതല്‍ തെളിഞ്ഞിരിക്കുകയാണ്. ഉന്നതല അന്വേഷണകമ്മിറ്റിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്ന് 2011 ആഗസ്തിലും ഡിസംബറിലും ആവശ്യമുയര്‍ത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് തയ്യാറായില്ല. റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികളെടുക്കുമെന്നുമുള്ള ഒഴുക്കന്‍ മറുപടിയാണ് മന്ത്രി നല്‍കിയത്.&lt;br /&gt;&lt;br /&gt;ദേവാസ് ആര്‍ബിട്രേഷനിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കരാര്‍ റദ്ദാക്കാന്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റദ്ദാക്കിയിട്ടില്ല. ഇതിനെതിരെ ദേവാസ് മള്‍ട്ടിമീഡിയ പാരീസിലുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന വാദമാണ് ദേവാസ് ഉയര്‍ത്തിയിട്ടുള്ളത്. കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ രാജ്യത്തിന് പുറത്തുള്ള ആര്‍ബിട്രേഷന്‍ കോടതിയില്‍ കൊണ്ടുപോകാനുള്ള വ്യവസ്ഥയും ബുദ്ധിപൂര്‍വം കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതില്‍ അത്ഭുതമില്ല; കാരണം ദേവാസ് മള്‍ട്ടിമീഡിയയുടെ ചെയര്‍മാന്‍ ഡോ. എം ജി ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പല ഉന്നതരും ഐഎസ്ആര്‍ഒയില്‍നിന്നും പിരിഞ്ഞുപോയ ഉദ്യോഗസ്ഥരാണ്. സിഎജിയുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് രണ്ടുലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമുണ്ടാകുമായിരുന്ന ഇടപാട് താല്‍ക്കാലികമായെങ്കിലും തടയപ്പെട്ടത്. രാജ്യസഭയില്‍ പ്രശ്നം കോളിളക്കം സൃഷ്ടിച്ചതിനു ശേഷം മാത്രമാണ് (2011 ഫെബ്രുവരി 25) കരാര്‍ അവസാനിപ്പിക്കാനുള്ള നോട്ടീസുപോലും ദേവാസിന് ആന്‍ട്രിക്സ് നല്‍കിയത്.&lt;br /&gt;&lt;br /&gt;ഉന്നതതല കമ്മിറ്റി ഏതുതരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്നോ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയതെന്നോ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2ജി സ്പെക്ട്രം ഇടപാടിലെ അഴിമതി പുറത്തുവന്നപ്പോള്‍ ആദ്യം മന്ത്രി എ രാജയെ ന്യായീകരിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി പിന്നീട്് പറഞ്ഞത് കൂട്ടുകക്ഷി ഭരണമായതുകൊണ്ടാണ് തനിക്ക് അഴിമതി തടയാന്‍ കഴിയാതെ പോയതെന്നാണ്. എന്നാല്‍ , തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബഹിരാകാശവകുപ്പില്‍ നടന്നതും പ്രധാനമന്ത്രിയുടെ ഓഫീസിലെ നാല് ഉന്നതരുടെ അംഗീകാരമുള്ളതുമായ എസ് ബാന്‍ഡ് സ്പെക്ട്രം ഇടപാടിലെ ക്രമക്കേടുകളുടെ ധാര്‍മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തത്തില്‍നിന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഡോ. ടി എന്‍ സീമ ദേശാഭിമാനി 30 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-2873011478652198384?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/2873011478652198384/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=2873011478652198384' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2873011478652198384'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2873011478652198384'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_30.html' title='എസ് ബാന്‍ഡ് ഇടപാട്: പ്രധാനമന്ത്രിക്ക് ഒഴിയാനാകില്ല'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-ssLbwaViD2o/Tyaq9Otrx6I/AAAAAAAAInY/OBIImfPF-5w/s72-c/tnseema.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-842985752922130132</id><published>2012-01-29T23:59:00.000+05:30</published><updated>2012-01-29T23:59:00.215+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികമാന്ദ്യം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികം'/><title type='text'>സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം</title><content type='html'>യൂറോ മേഖലയിലെ 9 രാജ്യങ്ങളുടെ വായ്പാക്ഷമതാ നിലവാരം (credit rating) താഴ്ത്തി നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ എന്ന റേറ്റിങ് ഏജന്‍സിയുടെ തീരുമാനം യൂറോപ്പിലെ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ധനമൂലധനത്തിന്റെ സമ്മര്‍ദ്ദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീസിലെ പുതിയ "ദേശീയ സമവായ" സര്‍ക്കാരും ഗ്രീക്ക് ബോണ്ടുകള്‍ കൈവശമുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞ അതേദിവസം, ജനുവരി 13ന്, തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ തീരുമാനം പുറത്തുവന്നത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെട്ടതുപോലെ, ഗ്രീസിന്റെ മുന്‍കടത്തില്‍ 50 ശതമാനം കുറവ് വരുത്തുന്നതിന് പകരമായി ഗ്രീക്ക് ബോണ്ടുകളുടെ പലിശനിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രീക്ക് ചര്‍ച്ച പൊളിഞ്ഞത്. ഏറ്റവും ഉയര്‍ന്ന നിരക്കായ "മൂന്ന് എ" (AAA) ഉണ്ടായിരുന്ന ഫ്രാന്‍സിനെയും ആസ്ട്രിയയെയും "എഎ പ്ലസ്സാ"യും "ഡബ്ബിള്‍ എ" (AA) നിലവാരത്തില്‍നിന്ന് സ്പെയിനിനെ രണ്ട് തട്ട് താഴ്ത്തി "എ" ആയും ഇറ്റലിയെ "എ"യില്‍നിന്ന് രണ്ട് തട്ട് താഴ്ത്തി "മൂന്ന് ബി" (BBB) ആയുമാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വായ്പാക്ഷമതാ നിലവാരം നിശ്ചയിച്ചത്. സൈപ്രസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍ , സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെയും റേറ്റിങ് ഓരോ പടി താഴ്ത്തി. ഇനിയും റേറ്റിങ് താഴ്ത്തേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ സൂചിപ്പിക്കുന്നു.&lt;br /&gt;&lt;br /&gt;യൂറോപ്യന്‍ കടബാധ്യതാ പ്രതിസന്ധി പിഗ്സ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ , ഇറ്റലി, അയര്‍ലണ്ട്, ഗ്രീസ്, സ്പെയിന്‍ എന്നിവയെ മാത്രമല്ല, യൂറോ മേഖലാ സമ്പദ്ഘടനയുടെ തന്നെ ചങ്ക് തകര്‍ത്തു തുടങ്ങിയിരിക്കുന്നു എന്നാണ് ഫ്രാന്‍സിന്റെയും ആസ്ട്രിയയുടെയും വായ്പാക്ഷമതാ നിലവാരം താഴ്ത്തപ്പെട്ടതോടെ വ്യക്തമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് കടം വീട്ടാന്‍ ആവശ്യമായ തുക കുറച്ചൊന്നുമല്ല. ഇറ്റലിക്കുമാത്രം അടുത്ത മൂന്ന് മാസത്തിനകം കടം വീട്ടുന്നതിന് 13000 കോടി യൂറോ ആവശ്യമാണ്. സ്പെയിനിന് 2000 കോടി യൂറോയും ഗ്രീസിന് 1450 കോടി യൂറോയും കടം വീട്ടാനായി മാത്രം ഉടന്‍ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ കടം വീട്ടാന്‍ വേണ്ട തുക എങ്ങനെ സ്വരൂപിക്കും എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ്. ഡിസംബര്‍ ആദ്യം ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയും ഫലപ്രദമായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.&lt;br /&gt;&lt;br /&gt;യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് നേരിട്ട് വായ്പ നല്‍കുകയോ അവയുടെ ബോണ്ടുകള്‍ വാങ്ങുകയോ ചെയ്യുന്നതിനു പകരം ഈ രാജ്യങ്ങളിലെ സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് വായ്പ നല്‍കുന്നതിനാണ് ധാരണ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ബാങ്കില്‍നിന്ന് തുച്ഛമായ പലിശയ്ക്ക് 48900 കോടി യൂറോ വായ്പ ലഭിച്ചിട്ടും സ്വകാര്യ ബാങ്കര്‍മാര്‍ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കുകയും ചെയ്തു. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ തരംതാഴ്ത്തലോടെ ഈ രാജ്യങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനോ അവയുടെ കടപ്പത്രങ്ങള്‍ വിറ്റഴിക്കുന്നതിനോ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരുന്നു. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. യൂറോ മേഖലാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച 44000 കോടി യൂറോയുടെ യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫെസിലിറ്റി (ഇഎഫ്എസ്എഫ്)യില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രാന്‍സിന്റെയും വായ്പാക്ഷമത തരംതാഴ്ത്തപ്പെട്ടതോടെ ഈ സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയും ഫലപ്രാപ്തിയും സംശയത്തിലായിരിക്കുകയാണ്. യൂറോയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.&lt;br /&gt;&lt;br /&gt;2011 ജനുവരിയില്‍ ഒരു യൂറോയ്ക്ക് 1.36915 ഡോളര്‍ ലഭിക്കുമായിരുന്നത് 2012 ജനുവരി 16ന് 1.2669 ഡോളറായി കുറഞ്ഞു. 2011 ജനുവരിയില്‍ പൗണ്ടുമായുള്ള വിനിമയനിരക്ക് ഒരു യൂറോ = 0.8551 ആയിരുന്നത് ഈ ജനുവരി 16ന് 0.82745 ആയി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയനിരക്കില്‍ 0.29 ശതമാനമാണ് ഇടിവുണ്ടായത്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന യൂറോമേഖലയില്‍ ഇനിയും ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത് ജനരോഷവും പ്രതിഷേധവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇന്ന് ഗ്രീസില്‍ നിലനില്‍ക്കുന്നതുപോലെയുള്ള കടബാധ്യത വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് സ്പെയിന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , ഫ്രാന്‍സ് തുടങ്ങിയ യൂറോ മേഖലയിലെ ഇതര രാജ്യങ്ങളും നീങ്ങുന്നതെന്നും യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ വഴുതി വീഴുകയാണെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ പ്രസ്താവിക്കുന്നു. എന്നാല്‍ , ധനമൂലധനത്തിന്റെ വക്താക്കളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വീണ്ടും നിര്‍ദ്ദേശിക്കുന്ന ഒറ്റമൂലി ചെലവ് ചുരുക്കല്‍ തന്നെയാണ്; ഒപ്പം സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതലും.&lt;br /&gt;&lt;br /&gt;ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏംഗെല മെര്‍ക്കല്‍ പ്രസ്താവിക്കുന്നത് 2012 യൂറോ മേഖലയെ സംബന്ധിച്ചിടത്തോളം 2011നേക്കാള്‍ ദുരിതം പിടിച്ച വര്‍ഷമായിരിക്കുമെന്നാണ്. "എല്ലാ അപകടസാധ്യതകളും കൂടി ഒത്തുചേര്‍ന്നു വരുന്ന" വര്‍ഷമായിരിക്കും 2012 എന്നത്രെ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയുടെ വിലയിരുത്തല്‍ . യൂറോപ്പ് നേരിടാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച "ഭയാനകം" ആയേക്കുമെന്ന് നിരീക്ഷിക്കുന്ന "ഇക്കണോമിസ്റ്റ്" വാരിക ജനുവരി 7ന് എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്, "2012 സ്വയംകൃതാനര്‍ത്ഥംമൂലമുള്ള സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ഷമായിരിക്കും" എന്നാണ്.&lt;br /&gt;&lt;br /&gt;ഈ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതോ ഏതെങ്കിലും ചില ധനകാര്യസ്ഥാപനങ്ങളുടെയോ രാജ്യങ്ങളുടെയോ കെടുകാര്യസ്ഥതകൊണ്ട് ഉണ്ടായതോ ആണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2007 ആഗസ്തില്‍ ഇപ്പോഴത്തെ ധനപ്രതിസന്ധി (ലേമാന്‍ ബ്രദേഴ്സ് തകര്‍ച്ചയെ തുടര്‍ന്ന്) ആരംഭിക്കുന്നതിനും കൃത്യം 150 വര്‍ഷംമുമ്പ് നടന്ന ന്യൂയോര്‍ക്കിലെ ഓഹിയൊ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തകര്‍ച്ച 1857-58ലെ "മഹാപ്രതിസന്ധി" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ പ്രതിസന്ധിയും അമേരിക്കയുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നില്ല. അത് യൂറോപ്പിലേക്കും അതിവേഗം പടരുകയാണുണ്ടായത്. 1850ല്‍ കാറല്‍ മാര്‍ക്സ് പ്രവചിച്ച അതേ വിധത്തില്‍ തന്നെ ആയിരുന്നു ആ പ്രതിസന്ധിയുടെ ഗതിക്രമം എന്നാണ് മാര്‍ക്സിന്റെ "ഗ്രുണ്ട്റീസ്" എന്ന കൃതിയെക്കുറിച്ച് പഠനം നടത്തിയ മൈക്കേല്‍ ക്രാട്കെയെ ഉദ്ധരിച്ചുകൊണ്ട് ലിയൊ പാനിച്ചും സാം ഗിന്‍ഡിനും നിരീക്ഷിക്കുന്നത്. (സോഷ്യലിസ്റ്റ് രജിസ്റ്റര്‍ -2011). ബാങ്കുകളുടെ പണലഭ്യതാ പ്രശ്നത്തിന് പരിഹാരം കാണാന്‍ 1844ലെ ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമായത്ര നോട്ട് അച്ചടിക്കാന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവാദം നല്‍കാന്‍ ഇടയുണ്ടെന്ന ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ എഴുതിയ ലേഖനത്തിലെ മാര്‍ക്സിന്റെ പ്രവചനംപോലും അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയുണ്ടായി. ബാങ്കുകള്‍ക്ക്, ധനമൂലധനത്തിന്, മുതലാളിത്ത സമ്പദ്ഘടനയിലുള്ള സ്വാധീനത്തെക്കുറിച്ച് മാര്‍ക്സ് ആ കാലത്ത് തന്നെ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍ 1930കളിലെ മഹാമാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓഹരിവിപണികള്‍ക്കും ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂക്കുകയറിടുന്ന ചില നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ 1980കളില്‍ അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും ഈ നിയമങ്ങളില്‍ അയവ് വരുത്തി ധനമൂലധനത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണുണ്ടായത്. ധനമേഖലയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 1936ല്‍ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് കൊണ്ടുവന്ന ഗ്ലാസ്സ് സ്റ്റീഗല്‍ നിയമം തന്നെ 1998ല്‍ ബില്‍ ക്ലിന്‍റണ്‍ റദ്ദ് ചെയ്യുകയാണുണ്ടായത്. ബ്രിട്ടനിലും ബ്ലെയറിന്റെ ഭരണത്തില്‍ സമാനമായ വിധം ധനമൂലധനത്തെ കയറൂരിവിടുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി എടുത്തുകളയുകയാണുണ്ടായത്. രണ്ടാംലോക യുദ്ധാനന്തരകാലത്തെ മുതലാളിത്തത്തിന്റെ സുവര്‍ണകാലം അസ്തമിച്ചതിനെതുടര്‍ന്ന് 1970കള്‍ക്കുശേഷം അടിക്കടി രൂക്ഷമായി വന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ധനമൂലധനത്തെ കെട്ടഴിച്ചുവിട്ടത്.&lt;br /&gt;ഉല്‍പാദനമേഖലയേക്കാള്‍ ഊഹക്കച്ചവടത്തിലേക്കാണ്, പെട്ടെന്ന് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള മേഖലകളിലേക്കാണ്, 1980കള്‍ക്കുശേഷം മുതലാളിത്തം തിരിഞ്ഞത്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇപ്പോഴത്തെ, 2007ല്‍ തുടങ്ങിയ ധനപ്രതിസന്ധിക്ക് പരിഹാരം ധനമേഖലയെ നിയന്ത്രിക്കലാണെന്ന ലളിത യുക്തിയിലേക്ക് നീങ്ങുന്ന ലിബറല്‍ ചിന്താഗതിക്കാര്‍ 1970കളിലെ പ്രതിസന്ധിക്കു പരിഹാരമായാണ് ധനമൂലധനത്തെ നിയന്ത്രണരഹിതമാക്കിയത് എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുകയാണ്. 1970കളിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ പ്രതിസന്ധിക്ക് പരിഹാരം കാണുകയല്ല ഉണ്ടായത്. മറിച്ച് അതിനാധാരമായ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥയില്‍ എത്തിക്കുകയുമാണുണ്ടായത്.&lt;br /&gt;&lt;br /&gt;വായ്പയെ ആശ്രയിച്ചുള്ള ചെലവഴിക്കല്‍ പ്രോല്‍സാഹിപ്പിക്കുകയും ക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും ധനമൂലധനത്തിന് ഒത്താശ ചെയ്യുന്നതിനായി വന്‍തോതില്‍ നികുതി ഇളവുകള്‍ നല്‍കുന്നതുമെല്ലാം 1980കളോടെ ശക്തമാക്കിയത് 1970കളില്‍ രൂക്ഷമായി വന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായിരുന്നു. എന്നാല്‍ ആ പരിഹാര മാര്‍ഗങ്ങളെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാവുകയാണുണ്ടായത്. ഭവനരഹിതരായ സാധാരണക്കാര്‍ക്കു നല്‍കിയിരുന്ന ധനസഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായങ്ങളും നിര്‍ത്തലാക്കുകയും തല്‍സ്ഥാനത്ത് വായ്പകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്തത് 1990കളില്‍ വലിയ അഭിവൃദ്ധി സൃഷ്ടിച്ചെങ്കിലും അത് പുതിയ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും കാരണമാവുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;അതേപോലെ തന്നെ യുദ്ധാനന്തരം 1980കള്‍ വരെ അതിസമ്പന്നരില്‍നിന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൂടുതല്‍ നികുതി ഈടാക്കുകയും സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക ചെലവിടുകയും ചെയ്തിരുന്നത് നിര്‍ത്തലാക്കി. 1980കള്‍ക്കുശേഷം, 1970 കളിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ സമ്പന്നരില്‍നിന്നുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുകയും ചെയ്തു. വീണ്ടും 2007 മുതല്‍ , പുതിയ സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് സമ്പന്നരില്‍നിന്ന് നികുതി കൂടുതല്‍ ഈടാക്കി സാമൂഹ്യക്ഷേമ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പുരോഗമന സ്വഭാവമുള്ളവരായ ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ ബാങ്കര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ ഇളവനുവദിച്ചുകൊണ്ട് തൊഴിലാളികളുടെ കൂലിയും പെന്‍ഷനും വെട്ടിക്കുറച്ചും ചൂഷണം തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ പാടേ ഉപേക്ഷിച്ചും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് യാഥാസ്ഥിതികരായ ധനമൂലധനത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്. ഈ രണ്ട് നടപടികളും മുതലാളിത്ത തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.&lt;br /&gt;&lt;br /&gt;മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ സഹജമായ സ്വഭാവം തന്നെ ആര്‍ത്തിയും കൊള്ളലാഭക്കൊതിയുമായിരിക്കെ, മുതലാളിത്ത സാമ്പത്തികക്രമത്തിനുള്ളില്‍ ആദ്യത്തെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അത്യാര്‍ത്തിപൂണ്ട മൂലധനശക്തികള്‍ സമ്പത്താകെ തങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗം മാത്രമേ സ്വീകരിക്കൂ.&lt;br /&gt;&lt;br /&gt;സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ ധനമൂലധനം മുന്നോട്ടുവെയ്ക്കുന്ന യാഥാസ്ഥിതികമായ പരിഹാരമാര്‍ഗത്തിനായാണ് വാദിക്കുന്നത്. "ഇക്കണോമിസ്റ്റ്" വാരിക അടുത്തകാലത്ത് എഴുതിയ ഒരു മുഖപ്രസംഗവും കോര്‍പ്പറേറ്റ് ലോകത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് -"യുദ്ധാനന്തരകാലത്തെ സമൃദ്ധിയില്‍ കെട്ടിപ്പടുത്ത ക്ഷേമരാഷ്ട്രങ്ങള്‍ ഇപ്പോഴത്തെ ദുരിതം പിടിച്ച കാലത്തും അതേപടി തുടരണമെന്നത് വല്ലാത്ത വിലകൊടുക്കേണ്ട ഒന്നാണ്". സമൃദ്ധിയുടെ കാലത്ത് ചില എല്ലിന്‍കഷ ണങ്ങള്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും എറിഞ്ഞുകൊടുക്കാം എന്ന് ചുരുക്കം. അങ്ങനെ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളുടെ ചുഴിയില്‍ അകപ്പെട്ട് വട്ടം കറങ്ങുന്ന മുതലാളിത്തത്തെ യാണ് നാം ഇന്ന് കാണുന്നത്. ഈ പ്രതിസന്ധിയുടെ ദുരിതങ്ങളാകെ സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ , അങ്ങനെ തങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ആണ് ധനമൂലധനശക്തികള്‍ ശ്രമിക്കുന്നത്. അത് പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കാണാന്‍ കഴിയുന്നത് ആ രാജ്യങ്ങള്‍ മുതലാളിത്തത്തിനുള്ള ബദലുകള്‍ കെട്ടിപ്പടുക്കാനുള്ള നീക്കത്തില്‍ആയതിനാലാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ജി വിജയകുമാര്‍ ചിന്ത വാരിക&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-842985752922130132?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/842985752922130132/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=842985752922130132' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/842985752922130132'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/842985752922130132'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8465.html' title='സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-2664868772805669484</id><published>2012-01-29T23:58:00.000+05:30</published><updated>2012-01-29T23:58:00.793+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഇന്ത്യാ- ചൈനാ ബന്ധത്തില്‍ പുത്തന്‍ വഴിത്തിരിവ്</title><content type='html'>ഇന്ത്യാ-ചൈനാ ബന്ധത്തില്‍ പുതിയ വഴിത്തിരിവ് സുഷ്ടിച്ചുകൊണ്ട് അതിര്‍ത്തി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രവര്‍ത്തന സംവിധാനം രൂപീകരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ തീരുമാനിച്ചു. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയും ഏകോപനവും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക പ്രവര്‍ത്തന സംവിധാനം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അതിര്‍ത്തിയില്‍ അനിഷ്ടസംഭവങ്ങളൊനും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ പ്രത്യേക പ്രവര്‍ത്തന സംവിധാനത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്‍റി മക്മോഹന്‍ അതിര്‍ത്തി നിര്‍ണയിച്ചതുമുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പ്രത്യേക സംവിധാനത്തിന്റെ രൂപീകരണം. ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോനും ചൈനയുടെ സ്റ്റേറ്റ് കോണ്‍സലര്‍ ദായ്ബിന്‍ഗ്വായും തമ്മില്‍ ജനുവരി 16, 17 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടന്ന പതിനഞ്ചാമത് പ്രത്യേക പ്രതിനിധിതല ചര്‍ച്ചക്കൊടുവിലാണ്സുപ്രധാന വഴിത്തിരിവുണ്ടായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടക്കേണ്ടിയിരുന്ന പ്രത്യേക പ്രതിനിധിതല ചര്‍ച്ചയാണ് രണ്ടുമാസം വൈകി ഡല്‍ഹിയില്‍ നടന്നത്.&lt;br /&gt;&lt;br /&gt;ചൈനയിലെ വിമത നേതാവായ ദലൈലാമ ഇന്ത്യയില്‍ നടക്കുന്ന ആഗോള ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് ചര്‍ച്ച നീണ്ടുപോയത്. ചര്‍ച്ചയ്ക്കൊടുവില്‍ ഇരു രാഷ്ട്രങ്ങളും ചേര്‍ന്ന് സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. കിഴക്കനേഷ്യയുടെ ചുമതലയുള്ള വിദേശമന്ത്രാലയ ജോയിന്റ് സെക്രട്ടറിയും ചൈനീസ് വിദേശമന്ത്രാലയത്തിലെ അതിര്‍ത്തി-സമുദ്ര വിഭാഗത്തിലെ ഡയറക്ടര്‍ ജനറലും സംയുക്തമായിട്ടായിരിക്കും പ്രവര്‍ത്തന സംവിധാനത്തിന് നേതൃത്വം നല്‍കുക. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും സൈനിക ഉദ്യേഗസ്ഥരും ഈ സംവിധാനത്തിന്റെ ഭാഗമായിരിക്കും. വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും പ്രത്യേക സംവിധാനത്തിന്റെ യോഗം ചേരും. അടിയന്തര യോഗം വിളിച്ചുചേര്‍ക്കാനും അധികാരമുണ്ടായിരിക്കും. അതിര്‍ത്തിക്ക് ഇരുവശവുമുള്ള സൈനികര്‍ തമ്മിലുള്ള സന്ദര്‍ശനവും സഹകരണവും ശക്തമാക്കുകയും പ്രത്യേക സംവിധാനത്തിന്റെ ലക്ഷ്യമാണ്. ഇരുരാജ്യങ്ങളും അതിര്‍ത്തി സംബന്ധിച്ച് അംഗീകരിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും പുതിയ സംവിധാനം ശ്രമിക്കും. പ്രത്യേക സംവിധാനത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും അനുവാദത്തോടെ എന്ത് ഭേദഗതിയും വരുത്താവുന്നതാണ്. എന്നാല്‍ അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക പ്രതിനിധി തല ചര്‍ച്ചയെ, പ്രവര്‍ത്തന സംവിധാനത്തിന്റെ രൂപീകരണം ഒരു തരത്തിലും ബാധിക്കില്ല. പ്രത്യേക പ്രതിനിധിതല ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. പതിനാറാംവട്ട ചര്‍ച്ച ഈ വര്‍ഷാവസാനം ചൈനയില്‍ നടക്കും.&lt;br /&gt;&lt;br /&gt;2010 ല്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ചൈനയുടെ പ്രധാനമന്ത്രി വെന്‍ ജിയാബാവോയാണ് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പ്രത്യേക സംവിധാനം എന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവെച്ചത്. 2011 ഏപ്രിലില്‍ ചൈനയിലെ സാന്യയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വെന്‍ ജിയാബാവോയും തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ അന്തിമമായി തീരുമാനിച്ചത്. 1980 കളിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് ഉഭയകക്ഷി സംഭാഷണം ആരംഭിച്ചത്. അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിന് 1993 ലും 1996 ലും കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി 2003 ല്‍ ശിവശങ്കര്‍ മേനോന്‍ ബീജിങ്ങില്‍ ഇന്ത്യയുടെ അംബാസഡറായ ഘട്ടത്തിലാണ് പ്രത്യേക പ്രതിനിധിതല സംഭാഷണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാണ് ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ അതിര്‍ത്തി സംഭാഷണത്തിന്റെ തത്വങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും രാഷ്ട്രീയ അളവുകോലും എന്താണെന്ന് നിശ്ചയിച്ചു. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച ഒരു ചട്ടക്കൂടിന് രൂപം നല്‍കുകയെന്ന രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി ഇപ്പോള്‍ നടന്നിട്ടുള്ളത്. അടുത്ത ഘട്ടമാണ് ഏറെ വിഷമകരം. അതിര്‍ത്തി നിര്‍ണയമാണ് ഈ അവസാന ഘട്ടം. ലഡാക്കിനടുത്തുള്ള അക്സായിചിന്‍ , അരുണാചല്‍പ്രദേശ് എന്നിവയുടെ അതിര്‍ത്തി നിര്‍ണയമാണ് പ്രധാന തര്‍ക്കവിഷയം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സുവര്‍ണകാലം എത്തിപ്പിടിക്കാന്‍ ഇന്ത്യയും ചൈനയും തയ്യാറാകണമെന്നാണ് ചൈനീസ് പ്രതിനിധിയായ ദായ് ബിന്‍ഗ്വയുടെ അഭിപ്രായം. ഇന്ത്യയുടെ വികസനം തടയാനോ ഇന്ത്യയെ ആക്രമിക്കാനോ ചൈനയ്ക്ക് പരിപാടിയില്ലെന്നും ഇതു സംബന്ധിച്ച പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പതിനഞ്ചാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. അയല്‍ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് നീണ്ട 61 വര്‍ഷത്തെ ചരിത്രമുണ്ട്. ചെയര്‍മാന്‍ മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് വിപ്ലവം വിജയിച്ചതിനുശേഷം ജനകീയ ചൈനാ റിപ്പബ്ലിക്കിനെ ആദ്യമായി അംഗീകരിച്ച സോഷ്യലിസ്റ്റ് ഇതര രാഷ്ട്രം ഇന്ത്യയായിരുന്നു.&lt;br /&gt;&lt;br /&gt;1950 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യ ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. "ഹിന്ദി ചീനി ഭായ് ഭായ്" എന്ന മുദ്രാവാക്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സുഹൃദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 1962 ലെ സംഘര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമാണ് തുടര്‍ന്നിരുന്നത്. 1954 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ബീജിങ് സന്ദര്‍ശിച്ചപ്പോള്‍ അഞ്ചു ലക്ഷം പേരാണ് അദ്ദേഹത്തെ എതിരേറ്റത്. പ്രസിദ്ധമായ പഞ്ചശീല തത്വപ്രഖ്യാപനത്തിലും ഇതേവര്‍ഷം തന്നെയാണ് ഒപ്പുവെച്ചത്. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ അടിയുറച്ചതായിരുന്നു ഈ ബന്ധം. എന്നാല്‍ 1962 ന് ശേഷം ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. 1988 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചൈനാ സന്ദര്‍ശനത്തോടെയാണ് ഉഭയകക്ഷി ബന്ധം വീണ്ടും ശക്തമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതുയുഗം തന്നെ ഇതോടെ ആരംഭിച്ചു. 1991 ല്‍ ചൈനീസ് പ്രധാനമന്ത്രി ലീ പെങ് ഇന്ത്യ സന്ദര്‍ശിച്ചു.&lt;br /&gt;&lt;br /&gt;2003 ല്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും 2007 ല്‍ സോണിയാഗാന്ധിയും 2008 ല്‍ മന്‍മോഹന്‍സിങ്ങും ബീജിങ് സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധത്തിലുള്ള ഈ ഉണര്‍വ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലും ദൃശ്യമായി. 1990 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 26 കോടി ഡോളറായിരുന്നെങ്കില്‍ 2010 ല്‍ അത് 6000 കോടി ഡോളറായി വര്‍ധിച്ചു. വര്‍ഷത്തില്‍ 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. നാഥുല ചുരം വ്യാപാരത്തിന് തുറന്നുകൊടുത്തതും ഈ രംഗത്തെ മുന്നേറ്റത്തിന് കാരണമായി. ഇന്ത്യയുടെ എറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ചൈനയെങ്കില്‍ ചൈനയുടെ പത്താമത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപത്തിലും മത്സരിക്കുകയാണിപ്പോള്‍ . പുതിയ ലോകസാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന് ഏറെ പ്രാധാന്യമുണ്ട്. ലോകത്തിലെ രണ്ടും മൂന്നും സാമ്പത്തിക ശക്തിയായി മാറുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. സൈനികമായി ഒന്നാമതെങ്കിലും സാമ്പത്തികമായി അമേരിക്ക തകരുന്ന പശ്ചാത്തലത്തില്‍ ഇത്തരമൊരു സഹകരണത്തിന് സാധ്യതകളും മാനങ്ങളും ഏറെയാണ്. എന്നാല്‍ പശ്ചിമേഷ്യക്ക് പകരം ഏഷ്യ-പസഫിക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ചൈനയെ പിടിച്ചുകെട്ടി ഇന്ത്യ-ജപ്പാന്‍ -അമേരിക്ക സഖ്യം രൂപീകരിക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. ഈ പശ്ചാത്തലത്തിലായിരിക്കണം ഇന്ത്യാ-ചൈനാ ഉഭയകക്ഷി ബന്ധത്തിലുണ്ടായ ഈ മുന്നേറ്റത്തെ വീക്ഷിക്കേണ്ടത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;വി ബി പരമേശ്വരന്‍ ചിന്ത വാരിക&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-2664868772805669484?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/2664868772805669484/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=2664868772805669484' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2664868772805669484'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2664868772805669484'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_3865.html' title='ഇന്ത്യാ- ചൈനാ ബന്ധത്തില്‍ പുത്തന്‍ വഴിത്തിരിവ്'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3603781211805109988</id><published>2012-01-29T22:04:00.000+05:30</published><updated>2012-01-29T22:04:00.486+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ചെറുകല്ലായി'/><category scheme='http://www.blogger.com/atom/ns#' term='എ.കെ.ജി.'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്‍</title><content type='html'>ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.   ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്‍കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്. രണ്ട് സാമ്രാജ്യങ്ങളുടെ അധിനിവേശത്തിനെതിരായി സമരം നയിച്ച ചരിത്രമാണ് പഴയ കുറുമ്പ്രനാട്, കോട്ടയം താലൂക്കിലെ പോരാളികള്‍ക്കുള്ളത്. പ്രസ്തുത താലൂക്കുകളില്‍പെട്ട കണ്ണൂര്‍ ജില്ലയുടെ തെക്കും കോഴിക്കോട് ജില്ലയുടെ വടക്കും അറ്റത്തുള്ള പ്രദേശങ്ങളാണിത്. ഭാരതം ബ്രിട്ടീഷുകാരില്‍ നിന്ന് 1947 ഓഗസ്റ്റ് 15 ന് വിമോചിതമായെങ്കിലും കണ്ണൂര്‍ - കോഴിക്കോട് ജില്ലയുടെ ഇടയില്‍ കിടക്കുന്ന മയ്യഴിയും ചെറുകല്ലായിയും ഫ്രഞ്ച് ആധിപത്യത്തില്‍ തന്നെ തുടര്‍ന്നു. വിമോചനത്തിനായുള്ള നിരവധി സമരങ്ങള്‍ നടന്നുവെങ്കിലും നിരോധനം നീങ്ങിയ ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളാണ് ഈ പ്രദേശങ്ങളുടെ വിമോചനത്തിന് ഫ്രഞ്ചുകാരെ പ്രേരിപ്പിക്കുന്ന ബഹുജന പ്രക്ഷോഭമായി വളര്‍ന്നത്. നാടിനെ മോചിപ്പിക്കുന്നതിന് മാര്‍ച്ച് ചെയ്തവര്‍ക്കു നേരെ പൊലീസ് വെടിവെയ്ക്കുകയും രണ്ട് പേര്‍ - പി പി അനന്തനും എം അച്ചുതനും രക്തസാക്ഷികളാവുകയും ചെയ്തു. ചെറുകല്ലായി സമരത്തെ തുടര്‍ന്ന് രണ്ട് ധീരര്‍ രക്തസാക്ഷികളായ സംഭവം ഐക്യരാഷ്ട്രസഭയിലടക്കം പ്രതിധ്വനിച്ചു. ഫ്രഞ്ച് മയ്യഴിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അധ്യാപകരും അഭിഭാഷകരുമെല്ലാം സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് വിമോചന പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. മാഹി വിമോചനസമരത്തെ ശക്തിപ്പെടുത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ചെറുകല്ലായി സമരമാണ്. രക്തസാക്ഷികള്‍ പി പി അനന്തന്റെയും എം അച്ചുതന്റെയും വീരസ്മരണ എക്കാലവും സ്മരിക്കപ്പെടുകയും ചെയ്യും. കാരണം 233 വര്‍ഷത്തെ ഫ്രഞ്ച് വാഴ്ച അവസാനിപ്പിച്ച  ജനമുന്നേറ്റമെന്ന നിലയിലാണ് ഈ പോരാട്ടത്തെ ചരിത്രം അടയാളപ്പെടുത്തുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഫ്രഞ്ച് കോളനിയുടെ വിമോചനം!&lt;/span&gt;&lt;br /&gt;&lt;br /&gt;ഫ്രഞ്ചുകാരുടെ കോളനിയായിരുന്ന മാഹിയെ മോചിപ്പിച്ച് സ്വതന്ത്രഭാരതത്തോട് ചേര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ പോരാട്ടങ്ങളിലെ ചുവന്ന അധ്യായമാണ് ചെറുകല്ലായിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റവും രണ്ട് ധീരന്മാരുടെ രക്തസാക്ഷിത്വവും. ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷവും കേരളത്തില്‍ കണ്ണൂര്‍ കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ കിടക്കുന്ന മാഹിയും ചെറുകല്ലായിയും ഫ്രഞ്ച് അധിനിവേശ പ്രദേശമായി നിലനില്‍ക്കുകയായിരുന്നു.  ബ്രിട്ടീഷ് വാഴ്ചയില്‍ നിന്ന് രാജ്യം സ്വതന്ത്രയായ ഘട്ടത്തില്‍ തന്നെ മാഹി ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ മോചനത്തിനായുള്ള ആവശ്യവും ശക്തമായിരുന്നു. ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ ഇതിനായി നടന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ വിമോചന പോരാട്ടത്തോടെയാണ് ഏഴു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മാഹി ചെറുകല്ലായി പ്രദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവെച്ചത്.&lt;br /&gt;&lt;br /&gt;1952 ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം പിന്‍വലിച്ച ശേഷമാണ് മാഹിയിലെ ഫ്രഞ്ചിന്ത്യന്‍ പോരാട്ടത്തില്‍ പാര്‍ട്ടി സജീവമായത്. അതിനു മുമ്പ് നടന്ന സമരങ്ങളില്‍ മഹാജന സഭ എന്ന സംഘടനക്കൊപ്പം ചേര്‍ന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. 1948 ല്‍ മഹാജനസഭക്കാര്‍ പിന്‍മാറിയപ്പോള്‍ നിരോധിത പാര്‍ട്ടിയായിരുന്നുവെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. 1953 ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ഗ്രൂപ്പ് നേതാവായിരുന്ന എ കെ ജി ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിലെ വിമോചന സമരത്തോടുള്ള നിലപാട് മാറ്റണമെന്നും പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപക്ഷേപം ഉന്നയിച്ചു. ഇതിന്റെ ഫലമായി 1953 മെയ് ഒന്ന് മുതല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. എല്ലാ പാര്‍ട്ടികളുടേയും പിന്‍തുണയോടെ ഉപരോധ സമരവും ആരംഭിച്ചു. മയ്യഴി ഉള്‍പ്പെടെയുള്ള ഫ്രഞ്ചിന്ത്യന്‍ ജനതയോട് അന്തിമ സമരത്തിനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമുണ്ടായതും ഇതേ സമയത്തായിരുന്നു. 1954 ജനുവരിയില്‍ ചേര്‍ന്ന സി പി ഐ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഫ്രഞ്ച് ഇന്ത്യന്‍ ലിബറേഷന്‍ സെക്രട്ടറി വി സുബ്ബയ്യയെ പ്രത്യേകം ക്ഷണിക്കുകയുണ്ടായി. യോഗത്തിന് ശേഷം വി സുബ്ബയ്യയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി സെക്രട്ടറി അജയഘോഷ് പത്ര സമ്മേളനം നടത്തിയത്.&lt;br /&gt;&lt;br /&gt;കേന്ദകമ്മറ്റി യോഗത്തിന് ശേഷം മാഹി പാലം, മൂഴിക്കര, അഴിയൂര്‍, എന്നിവിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് അന്തിമ സമരത്തിനുള്ള പാര്‍ട്ടിയുടെ ആഹ്വാനം ജനങ്ങളെ അറിയിച്ചു. ഇ എം എസ്, എ കെ ജി, എന്‍ ഇ ബാലറാം, സി എച്ച് കണാരന്‍, എം കെ കേളു, പി വി കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളാണ് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചത്. മയ്യഴി നാലുതറ പ്രദേശങ്ങളില്‍  പി വി കുഞ്ഞിരാമന്‍ നടത്തിയ ഉജ്ജ്വല പ്രസംഗങ്ങള്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നവയായിരുന്നു. ഇതിനിടയില്‍ പി വി കുഞ്ഞിരാമനെ പന്തക്കല്‍ വെച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഇന്തോ ചീന ഉള്‍പ്പെടെയുള്ള ഫ്രഞ്ച് കോളനികളുടെ വിമോചന പോരാട്ടങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആഹ്വാനം ചെയ്തതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇത് പല സ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇതേ തുടര്‍ന്ന് പട്ടാണിപ്പറമ്പത്ത് നാരായണന്‍, പിതാവ് മരക്കാന്‍ എന്നിവരെ പിടികൂടി കയ്യാമം വെച്ച് കോടതിയില്‍ ഹാജരാക്കിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഫ്രഞ്ച് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പറമ്പത്ത് ബാലന്‍, പി കെ ഭാസ്‌കരന്‍ എന്നിവരെ മയ്യഴിയില്‍ നിന്നു തന്നെ പുറത്താക്കി. വിദ്യാര്‍ഥി പ്രക്ഷോഭവും ഇതോടൊപ്പം തന്നെ ശക്തിപ്പെട്ടു. എ ഐ എസ് എഫ് നേതാക്കളായ ഇ മാധവന്‍, വാസുദേവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ പൂത്തട്ട നാരായണനെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും മുച്ചിക്കല്‍ പത്മനാഭനെ സ്ഥലം മാറ്റുകയും ചെയ്തു. ഫ്രഞ്ച് അധിനവേശത്തിനെതിരായ സമരത്തിന്റെ നേതൃത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായതോടെ വിമോചന പ്രസ്ഥാനം കൂടുതല്‍ ശക്തവും സംഘടിതവും വ്യാപകവുമായി. 1954 മാര്‍ച്ച് 31 ന് പുതുശ്ശേരിയിലെ നെട്ടപ്പാക്കം, തിരുഭവനം എന്നിവയും ഏപ്രില്‍ അഞ്ചിന് ബാഹൂറും ഫ്രഞ്ചുകാരില്‍ നിന്ന് ജനങ്ങള്‍ മോചിപ്പിച്ചു. ഈ സംഭവങ്ങള്‍ മാഹിയില്‍ വന്‍ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഈ പാശ്ചാത്തലത്തിലാണ് കേരളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുകല്ലായിയെ മോചിപ്പിക്കണമെന്ന ആശയം ശക്തിപ്പെട്ടത്. അഴിയൂരില്‍ രഹസ്യമായി ചേര്‍ന്ന കോട്ടയം,  കുറുമ്പ്രനാട്  താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ്  പ്രവര്‍ത്തകരുടെ യോഗമാണ് ചെറുകല്ലായിയെ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തത്.&lt;br /&gt;&lt;br /&gt;1954 ഏപ്രില്‍ 26 ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 30 ഓളം വളണ്ടിയര്‍മാര്‍ മാഹിപ്പാലത്തിനടുത്ത് കുറിച്ചിയില്‍ കടപ്പുറത്ത് ഒത്തുചേര്‍ന്ന് രണ്ടു വഴികളിലൂടെ ചെറുകല്ലായിയിലേക്ക് മാര്‍ച്ച് ചെയ്തു. മെയിന്‍ റോഡിലൂടെ നടന്ന വളണ്ടിയര്‍മാര്‍ പൊലീസ് ഔട്ട്‌പോസ്റ്റിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സമീപിച്ച് ആയുധം വെച്ച് കീഴടങ്ങാനാവശ്യപ്പെട്ടു. സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ പരിഭ്രാന്തനായ ഒരു പൊലീസുകാരന്‍ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ പി പി അനന്തനെ പ്രവര്‍ത്തകര്‍ സമീപത്തെ എം എസ് പി ക്യാമ്പിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെയ്പിനെ തുടര്‍ന്ന് ഫ്രഞ്ചുകാര്‍ ഉപേക്ഷിച്ചുപോയ കാവല്‍ പുരയിലാണ് അച്ചുതന്റെ ജഡം കാണപ്പെട്ടത്. അടിയേറ്റു വീണ അച്ചുതനെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു.  വെടിവെപ്പിനെ തുടര്‍ന്ന് കാവല്‍ നിന്നിരുന്ന പൊലീസുകാര്‍ സ്ഥലംവിട്ടു. ചെറുകല്ലായി മോചിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ചാലക്കര, ചെമ്പ്ര, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അടുത്ത ഒരാഴ്ചയ്ക്കകം ഫ്രഞ്ചുകാര്‍ പിന്‍വാങ്ങി. 1954 മെയ് മാസത്തില്‍ വിയറ്റ്‌നാമിലെ വിമോചന പോരാട്ടത്തിനു മുന്നില്‍ ഫ്രാന്‍സ് കീഴടങ്ങി. ഇന്തോ ചീനയിലെ ഫ്രഞ്ച് കോളനികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാനും  ഫ്രഞ്ച് മന്ത്രിസഭ നിര്‍ബന്ധിതമായി. ചെറുകല്ലായി സംഭവവും രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ ജനമുന്നേറ്റവും കാരണം ഇന്ത്യയിലെ ഭരണവും അവസാനിപ്പിക്കാതെ വഴിയില്ലെന്ന് വന്നു. അങ്ങിനെ 1954 ജൂലൈ 16 ന് മയ്യഴിക്കാര്‍ക്ക് അധികാരം കൈമാറി ഫ്രഞ്ചുകാര്‍ എന്നെന്നേക്കുമായി കെട്ടുകെട്ടി.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പൊന്ന്യം കൃഷ്ണന്‍ ജനയുഗം 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3603781211805109988?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3603781211805109988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3603781211805109988' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3603781211805109988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3603781211805109988'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_7802.html' title='മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3907343730959680208</id><published>2012-01-29T18:59:00.000+05:30</published><updated>2012-01-29T19:02:35.764+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='അന്തിക്കാട് സമരം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>അന്തിക്കാട്: ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ</title><content type='html'>കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന് സുശക്തമായ ഒരു അടിത്തറ രൂപപ്പെട്ടുവന്നത് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് നിന്നാണ്. കേരളത്തിലെ നിസ്വവര്‍ഗം ചോരകൊണ്ടെഴുതിയ സമരങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളിലൊന്നായി, ചരിത്രം അതിന്റെ സംഭരണപ്പുരയില്‍ അന്തിക്കാടിനെ കാത്തുവച്ചിട്ടുണ്ട്. മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒപ്പം ചുമലിലെ സാമ്രാജ്യത്വനുകമൊന്നിളക്കി മാറ്റാന്‍വേണ്ടി ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ത്യാഗോജ്ജ്വലവും ധീരോദാത്തവുമായ പോരാട്ടമാണ് അന്തിക്കാട് ചെത്തുതൊഴിലാളികള്‍ നടത്തിയത്. അതിനവരെ പ്രാപ്തരാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ അന്തിക്കാട് സമരം&lt;/span&gt;&lt;br /&gt;&lt;br /&gt;നടുക്കുന്നതും കരളലിയിക്കുന്നതുമായിരുന്നു അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സ്ഥിതി. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു പറ കള്ളിന് ചെത്തുതൊഴിലാളിക്ക് കിട്ടേണ്ടത് ഒമ്പത് അണയാണ് (പതിനാറണ ഒരു രൂപ). അന്തിക്കാട് കള്ളു കോണ്‍ട്രാക്ടര്‍ കൊടുക്കുന്നത് ആറണ. ഒരു പറയെന്നാല്‍ പത്തിടങ്ങഴിയാണ്. കോണ്‍ട്രാക്ടറുടെ പറയില്‍ പതിനൊന്നും പന്ത്രണ്ടും ഇടങ്ങഴികൊള്ളും. കള്ളിനു ചെലവുകുറഞ്ഞ കാലത്ത് വെള്ളംകൂട്ടി എന്നു പേരുപറഞ്ഞും ചെലവുകൂടിയ കാലത്ത് മുഴുവന്‍ അളന്നില്ലെന്ന കാരണം പറഞ്ഞും ക്രയം ചുമത്തും. ക്രയമെന്നാല്‍ കുറ്റം. എങ്ങനെയായാലും ക്രയം ചുമത്തിയേ കള്ളെടുക്കൂ. കള്ള് എത്തിക്കുന്നതിനു വൈകിയാലും വിലയില്ല. കള്ള് കോണ്‍ട്രാക്ടര്‍ എടുക്കും. ഓരോ തവണ ചെത്തുകിട്ടാനും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കും ഏജന്റന്‍മാര്‍ക്കും കൈക്കൂലി കൊടുക്കണം. കോഴിയും ചാരായവുമടങ്ങുന്ന വിരുന്നൊരുക്കണം. കുടയും വാസനസോപ്പും കൊടുക്കണം. തെങ്ങുകിട്ടാന്‍ ശുപാര്‍ശ പറയുന്ന നാട്ടുപ്രമാണിയെയും സല്‍ക്കരിക്കണം. കള്ള് അളന്നാല്‍ കിട്ടുന്നതില്‍നിന്ന് വേണം തെങ്ങിനു പാട്ടം കൊടുക്കാന്‍. തൊഴിലുപകരണങ്ങള്‍ തൊഴിലാളി വാങ്ങണം. എക്‌സൈസ് ഓഫീസര്‍ക്കും ശിപായിക്കും കൈക്കൂലിയും കാഴ്ചയും കൊടുക്കണം. തെങ്ങിന് നമ്പറടിക്കുന്നതിനും ടി ടി എഴുതുന്നതിനും നാലും രണ്ടും ആറണ കൊടുക്കണം. കേസില്‍ക്കുടുങ്ങിപ്പോയാല്‍ തല്ലുകൊള്ളാതെ രക്ഷപ്പെടണമെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ അഞ്ച് രൂപയെങ്കിലും വേണം.&lt;br /&gt;&lt;br /&gt;-ഇങ്ങനെ, കാട്ടാളനീതി കൊടികുത്തി വാഴുന്ന അന്തിക്കാട്ടേക്കാണ് ചെത്തുതൊഴിലാളികളെ സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജോര്‍ജ് ചടയംമുറി എന്ന പാര്‍ട്ടി പ്രവര്‍ത്തകനെ നിയോഗിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധസംഘടനയാണ്. കൊച്ചിയില്‍ കപ്പല്‍ക്കമ്പനിയിലെ കണക്കെഴുത്തുകാരനായിരുന്നു ജോര്‍ജ് ചടയംമുറി. അസാമാന്യമായ മനക്കരുത്ത്. തികഞ്ഞ സംഘടനാപാടവം.&lt;br /&gt;&lt;br /&gt;ഒരാള്‍ക്കും സംശയത്തിനിടകൊടുക്കാതെ കരുതലോടെയുള്ള നീക്കങ്ങള്‍. നാളുകള്‍ നീണ്ട കഠിനപ്രയത്‌നം. 12 വില്ലേജുകളിലായി 44 പ്രാദേശിക കമ്മിറ്റികളുണ്ടാക്കി. 1942 ജനുവരി രണ്ടിന് അന്തിക്കാട് ആശുപത്രിക്ക് പടിഞ്ഞാറുള്ള വയലില്‍ ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്റെ ഉദ്ഘാടന സമ്മേളനം നടന്നു. ചെങ്കൊടികളും ചേറ്റുകത്തികളുമായി അന്തിക്കാട് മേഖലയിലെ 1500 ലേറെ തൊഴിലാളികള്‍ ജാഥയില്‍ അണിനിരന്നു.&lt;br /&gt;&lt;br /&gt;കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരുടെയും എക്‌സൈസുകാരുടെയും ശ്വാസംനിലച്ചുപോയി! ആ ആഘാതത്തില്‍നിന്ന് ഉണരാന്‍ കഴിയുന്നതിനുമുമ്പ് അടുത്തത് സംഭവിച്ചു. ജനുവരി 15 ന് ഏനാമ്മാവ്-പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ചെത്തുതൊഴിലാളിയുടെ സമരമുറ, ചെത്തുന്ന കള്ള് ചരിച്ചുകളയലാണ്. സമരത്തെ സര്‍ക്കാരിനെതിരായ വെല്ലുവിളിയായി സര്‍ക്കാര്‍ കണ്ടു. എക്‌സൈസ് വരുമാനത്തെ ബാധിക്കുന്ന കാര്യമാണല്ലോ., നാലഞ്ച് തൊഴിലാളികളെ അടര്‍ത്തിയെടുത്ത് പൊലീസിന്റെയും എക്‌സൈസിന്റെയും ഗുണ്ടകളുടെയും അകമ്പടിയോടെ കള്ളുമാട്ടങ്ങള്‍ ചുമപ്പിച്ച് ഷാപ്പിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നു. ചെത്തുകാരും കുടുംബങ്ങളും ചേര്‍ന്ന് മാട്ടങ്ങള്‍ തല്ലിപ്പൊട്ടിച്ചു. പൊലീസുകാരും എക്‌സൈസുകാരും തിരിഞ്ഞോടി. ജനക്കൂട്ടത്തില്‍പ്പെട്ടുപോയ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറും ശിപായിയും കൈകൂപ്പി മാപ്പു പറഞ്ഞ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കി ജയ് വിളിച്ചാണ് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ഞെട്ടി. കൊച്ചി സംസ്ഥാനത്ത് ഇങ്ങനെയൊന്ന് ആദ്യം. വൈകിയില്ല. വന്‍ പൊലീസ് സംഘം അന്തിക്കാട്ടേക്കു പാഞ്ഞു. അന്തിക്കാട് - പടിയം റോഡിലൂടെ പൊലീസ് മാര്‍ച്ച് ചെയ്തുവന്നു. ആശുപത്രിയോടടുത്തപ്പോള്‍ ഇടിമുഴക്കംപോലെ മുദ്രാവാക്യം വിളികള്‍. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി 1300ഓളം ചെത്തുതൊഴിലാളികള്‍ എതിരെ. പതറിപ്പോയ പൊലീസിന് പിടിച്ചുനില്‍ക്കാനായില്ല. അവര്‍ ആത്മരക്ഷാര്‍ഥം കണ്ടവഴികളിലൂടെ പാഞ്ഞു. ചുവന്ന നീളന്‍തൊപ്പികള്‍ പൂഴിമണ്ണില്‍ ചിതറിക്കിടന്നു.&lt;br /&gt;പൊലീസിനെയും എക്‌സൈസിനെയും ആക്രമിച്ചു എന്ന പേരില്‍ 300 തൊഴിലാളികളെ പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്തു. രണ്ടു വര്‍ഷം തുടര്‍ച്ചയായി കേസ് നടന്നു. 28 പേരെ ആറുമാസം കഠിന ചടവിനു ശിക്ഷിച്ചു.&lt;br /&gt;&lt;br /&gt;ശ്രീനാരായണഗുരുവിന്റെ ചിത്രത്തിനൊപ്പം ചെത്തുതൊഴിലാളി കുടുംബങ്ങളില്‍ ലെനിനും സ്റ്റാലിനും സ്ഥാനംപിടിച്ചു. അന്തിക്കാട് മോസ്‌ക്കോമുക്കും ലെനിന്‍ കോര്‍ണറുമുണ്ടായി. സാമൂഹികമായ പ്രശ്‌നങ്ങളില്‍ യൂണിയന്‍ ഇടപെടാന്‍ തുടങ്ങി. തര്‍ക്കങ്ങളും കേസുകളും പറഞ്ഞുതീര്‍ത്തു. കമ്മ്യൂണിസ്റ്റുകള്‍ അന്തിക്കാട് സമാന്തരസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നു എന്ന പ്രചാരണമായി. മര്‍ദ്ദകവീരന്മാരായ പാപ്പാളി, ഉമ്മര്‍ എന്നീ പൊലിസ് ഇന്‍സ്‌പെക്ടര്‍മാരെ അന്തിക്കാട്ടേക്കു നിയോഗിച്ചു. പൊലിസ് രണ്ടുദിവസം തുടര്‍ച്ചയായി റൂട്ട്മാര്‍ച്ച് നടത്തി. യൂണിയന്‍ ഓഫീസിലും, തൊഴിലാളിവീടുകളിലും പരിശോധനകളായി. കെ പി പ്രഭാകരന്‍, ടി എന്‍ നമ്പൂതിരി, ഗോപിമാസ്റ്റര്‍, കെ ഈശാന്‍, കെ ജി കേളപ്പന്‍, വി ജി മാധവന്‍, കെ ജി ദാമോദരന്‍, അയ്യപ്പക്കുട്ടി എന്നീ എട്ടുനേതാക്കളെ ആദ്യം അറസ്റ്റു ചെയ്തു. യൂണിയന്‍ ഓഫീസ് തുറക്കരുതെന്നായി അടുത്ത കല്പന. തുറക്കുമെന്ന് യൂണിയനും. യൂണിയന്‍ 'ഓഫീസ് തുറക്കല്‍' സമരമാരംഭിച്ചു. 40 ദിവസം സമരം തുടര്‍ന്നു. ഒടുവില്‍, 1943 ഡിസംബറില്‍ രാജ്യരക്ഷാചട്ടമനുസരിച്ച് ഏനാമ്മാവ്- പെരിങ്ങോട്ടുകര ചെത്തുതൊഴിലാളി യൂണിയനെ നിരോധിച്ചു. ഓഫീസ് കണ്ടുകെട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകസംഘവും മഹിളാസംഘവും ബാലസംഘവുമൊക്കെ നിരോധനത്തിന്റെ പരിധിയില്‍ വന്നു.&lt;br /&gt;&lt;br /&gt;അന്തിക്കാട്ടെ നിരോധനത്തിനെതിരെ പ്രശസ്ത വ്യക്തികളും സംഘടനകളും രംഗത്തുവന്നു. പെരിങ്ങോട്ടുകരയില്‍ചേര്‍ന്ന കൊച്ചി എസ് എന്‍ ഡി പി വാര്‍ഷികസമ്മേളനം പ്രമേയം പാസ്സാക്കി. സംഘടനാ സെക്രട്ടറിയും പാര്‍ട്ടിചാര്‍ജ്ജുകാരനുമായി പി ഗംഗാധരന്‍ ഗ്രാമങ്ങളില്‍ കാല്‍നടജാഥ നടത്തി. രാജവാഴ്ചയ്ക്കും ദിവാന്‍ഭരണത്തിനുമെതിരെ കൊച്ചിയെ നിശ്ചലമാക്കിക്കൊണ്ട് ഹര്‍ത്താല്‍ ആചരിച്ചു. നിരോധനം പിന്‍വലിക്കാന്‍ 46 ജൂലൈയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.&lt;br /&gt;&lt;br /&gt;കള്ള് കോണ്‍ട്രാക്ടര്‍മാരും സര്‍ക്കാരും തുടരെ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. തെങ്ങ് വീതിച്ചപ്പോള്‍ അംഗീകരിച്ച തീരുമാനത്തിനു വിരുദ്ധമായി, യൂണിയനെ തെങ്ങ് ഏല്‍പിക്കാന്‍ തയ്യാറായില്ല. അതിനെതിരെ സൂചനാപണിമുടക്ക് നടന്നു. ഷാപ്പുകള്‍ അടഞ്ഞു. അത് അനിശ്ചിതകാല പണിമുടക്കായി മാറി.&lt;br /&gt;&lt;br /&gt;സ്ഥിതി പഴയതിലും രൂക്ഷമായി. വീടുവീടാന്തരം കയറിയുള്ള പരിശോധന ശക്തമായി. ചിലയിടങ്ങളില്‍ തൊഴിലാളികള്‍ പൊലിസും എക്‌സൈസുമായി ഏറ്റുമുട്ടി.&lt;br /&gt;&lt;br /&gt;അന്തിക്കാട് ഫര്‍ക്കയിലെ 12 വില്ലേജുകളിലും 144 ഉം കര്‍ഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. ഗ്രാമങ്ങളില്‍ പട്ടാളക്യാമ്പുകള്‍ തുറന്നു. മെയ് 29 ന് കൊച്ചിയില്‍ എ ഐ ടി യു സി പൊതുപണിമുടക്ക് നടത്തി. യൂണിയനെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നോട്ടിഫൈ ചെയ്തു. തൊഴിലാളികള്‍ വകവച്ചില്ല. അതിനനുസരിച്ച് അറസ്റ്റും തല്ലിയൊതുക്കലും കടുത്തതായി.&lt;br /&gt;&lt;br /&gt;47 ആഗസ്റ്റ് 15 പിറന്നു. രാജ്യം സ്വതന്ത്രമായി. രാജ്യം സ്വാതന്ത്ര്യം നേടിയിട്ടും അന്തിക്കാട് ഫര്‍ക്കയിലെ 144 ഉം കര്‍ഫ്യൂവും പിന്‍വലിച്ചില്ല. യൂണിയന്‍ നിരോധനത്തിനെതിരെ ജോര്‍ജ്ജ് ചടയംമുറി ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി യൂണിയന്റെ മേലുള്ള നിരോധനം എടുത്തുകളഞ്ഞു. 51 അവസാനം പൊതുതിരഞ്ഞെടുപ്പ് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ചെത്തുതൊഴിലാളികളുടെ നേതാവായ കെ പി പ്രഭാകരനെ അന്തിക്കാട് നിയമസഭയിലേക്കയച്ചു.&lt;br /&gt;&lt;br /&gt;അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ സാമൂഹിക നിയന്ത്രിതശക്തിയായി. അന്തിക്കാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായി. പൊലിസിന്റെയും എക്‌സൈസിന്റെയും ഭീകരമര്‍ദ്ദനത്തിനിരയായ 11 തൊഴിലാളികള്‍ മരിച്ചു. ഏറെപ്പേര്‍ രോഗികളായി. '57 ല്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ടി വി തോമസ് തൊഴില്‍മന്ത്രിയായി. ടി വി ചെത്തുതൊഴിലാളികള്‍ക്ക് ഗുണകരമായ നടപടികള്‍ സ്വീകരിച്ചു. അന്തിക്കാട്ടെ ചെത്തുതൊഴിലാളികള്‍ക്ക് ഒരുസഹകരണസംഘം എന്ന ആശയം മുന്നോട്ടുവച്ചതും ടി വി. പിന്നീട് അധികാരത്തില്‍ വന്ന അച്യുതമേനോന്‍ സര്‍ക്കാര്‍ അന്തിക്കാട് സമരം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ബേബി ആലുവ ജനയുഗം 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3907343730959680208?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3907343730959680208/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3907343730959680208' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3907343730959680208'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3907343730959680208'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_5208.html' title='അന്തിക്കാട്: ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6479208750540732116</id><published>2012-01-29T18:57:00.000+05:30</published><updated>2012-01-29T18:58:43.011+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികമാന്ദ്യം'/><category scheme='http://www.blogger.com/atom/ns#' term='സാമ്പത്തികം'/><title type='text'>ആഗോളസമ്പദ്‌വ്യവസ്ഥ, മറ്റൊരു മാന്ദ്യത്തിലേക്കോ?</title><content type='html'>2008 ല്‍ ആഗോള ധനകാര്യപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതോടെ, നാം പ്രവചനാതീതമായ സംഭവവികാസങ്ങള്‍ക്ക് നടുവില്‍ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു. ''ദി ഏജ് ഓഫ് അണ്‍റീസണ്‍'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ചാള്‍സ് ഹാന്‍ഡിയുടെ വാക്കുകളാണ് ഈ അവസരത്തില്‍ പ്രസക്തമായി തോന്നുന്നത്. ''യുക്തിസഹമല്ലാത്തൊരു യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്..... ഇക്കാലയളവില്‍ യാഥാര്‍ഥ്യമായിത്തീരുമെന്ന് ഉറപ്പുള്ള ഒരു പ്രവചനം മാത്രമേയുള്ളൂ; ഒരു പ്രവചനവും യാഥാര്‍ഥ്യമാവില്ലെന്ന പ്രവചനമാണിത്''. ധനശാസ്ത്രചിന്തകള്‍, നയരൂപീകരണമേഖലയിലുള്ളവര്‍, മാധ്യമലേഖകര്‍-ഇവരൊക്കെ ബുദ്ധിപൂര്‍വമെന്നു കരുതാവുന്ന പ്രവചനങ്ങള്‍ നടത്തുക പതിവാണ്. എന്നാല്‍ പ്രവചനങ്ങള്‍ പാളിപ്പോയി എന്ന് മനസ്സിലാക്കിയ ഉടന്‍തന്നെ അവര്‍ അത് പിന്‍വലിക്കുകയും ചെയ്യും. 2011 ല്‍ തുടക്കത്തില്‍തന്നെ, ആഗോള സമ്പദ്‌വ്യവസ്ഥാപ്രതിസന്ധി തരണംചെയ്യാന്‍ പോകുന്നു എന്ന ജാഗ്രതയോടെയുള്ളൊരു ശുഭാപ്തിവിശ്വാസം വ്യാപകമായി നിലനിന്നിരുന്നു. സാര്‍വദേശീയ നാണയനിധി അല്‍പംകൂടി ജാഗ്രതയോടെ പറഞ്ഞത്, പ്രതിസന്ധി തരണംചെയ്യല്‍ പ്രക്രിയയില്‍ കാലതാമസം ഉണ്ടാകുമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കു തന്നെയാണ് നീങ്ങുന്നതെന്നാണ്.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ നിഷ്പക്ഷമായി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍, 1929 ലെ മഹാമാന്ദ്യത്തെ അനുസ്മരിപ്പിക്കുന്നവയാണ് സമീപകാല സംഭവവികാസങ്ങള്‍ എന്നാണ്. ഇന്നലെ അവസാനിച്ചു എന്ന് കരുതിയിരുന്ന പ്രശ്‌നം, തൊട്ടടുത്ത ദിവസം വീണ്ടും പഴയപടി തുടരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍ക്കാര്‍ പ്രകടമാക്കുന്ന ശുഭാപ്തിവിശ്വാസം മോശപ്പെട്ട ഭരണനിര്‍വഹണത്തിന്റെ ഫലമായി ജനമനസ്സുകളിലേക്കെത്തുന്നില്ല. വിപണികളും സര്‍ക്കാരിന്റെ ആത്മവിശ്വാസപ്രകടനത്തോട് അനുകൂലമായിട്ടല്ല പ്രതികരിക്കുന്നതും.&lt;br /&gt;&lt;br /&gt;2011 സെപ്തംബറിലെ നിധി-ബാങ്ക് യോഗങ്ങളിലും നവംബറില്‍ നടന്ന ജി-20 യോഗത്തിലും നിരവധി നേതാക്കള്‍ പ്രശ്‌നപരിഹാരാര്‍ഥം ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു ധാരണയിലെത്താന്‍ സഹായകമായൊരു നേതൃത്വമില്ലാതെപോയി. 1930 കളിലെ മഹാമാന്ദ്യകാലഘട്ടത്തില്‍ നേതൃത്വമേറ്റെടുക്കാന്‍ ഫ്രാങ്കഌന്‍ റൂസ്‌വെല്‍റ്റ് ഉണ്ടായിരുന്നു. മാര്‍ഗദര്‍ശകമായി കെയ്‌നീഷ്യന്‍ പ്രതിവിധികളുമുണ്ടായിരുന്നു; താല്‍ക്കാലികമായിരുന്നെങ്കില്‍കൂടി, 2008 ലെ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ജനത പുതിയ പ്രസിഡന്റായി ബരാക്ക് ഒബാമയെ തിരഞ്ഞെടുക്കുന്നത്, ജോര്‍ജ് ബുഷ് തന്റെ പിടിപ്പുകെട്ട ഭരണത്തിന്റെ ഫലമായി താറുമാറാക്കപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു. മൂന്നുവര്‍ഷക്കാലത്തെ ഒബാമാ ഭരണകൂടത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഈ പ്രതീക്ഷക്കൊത്ത് തൃപ്തികരമല്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. സര്‍ക്കാര്‍ കടബാദ്ധ്യതാപ്രതിസന്ധിക്കു പരിഹാരമെന്നനിലയില്‍ 2.3 ട്രില്യണ്‍ ഡോളര്‍ വിപണിയിലെത്തിച്ചെങ്കിലും സാമ്പത്തികവളര്‍ച്ചയും തൊഴിലവസരവര്‍ധനവും സാധ്യമായിട്ടില്ല. തൊഴിലില്ലായ്മ 9 ശതമാനത്തിലേറെയായി തുടര്‍ന്നുവരുമ്പോള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുകയുമാണ്. സ്വാഭാവികമായും സാമ്പത്തികനയങ്ങളില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വമ്പിച്ച സ്വാധീനം ചെലുത്താതിരിക്കില്ല.&lt;br /&gt;&lt;br /&gt;അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയുടെ ഊരാക്കുടുക്കില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍തന്നെ യൂറോപ്യന്‍മേഖലയിലെ അന്തരീക്ഷവും കൂടുതല്‍ ഇരുളടഞ്ഞുവരുന്നതായാണ് അനുഭവം. വികസിത മുതലാളിത്തരാജ്യങ്ങളില്‍ മൊത്തം 44 മില്യണ്‍ പേരാണ് തൊഴില്‍രഹിതരായുള്ളതെന്ന സ്ഥിതിക്ക് മാന്ദ്യഭീഷണികള്‍ ഈ രാജ്യങ്ങളെയാകെ അലട്ടിവരുകയുമാണ്.&lt;br /&gt;&lt;br /&gt;ഏതായാലും അമേരിക്കയിലേയും യൂറോമേഖലയിലേയും സാമ്പത്തികപ്രതിസന്ധികള്‍ ഏഷ്യന്‍മേഖലാരാജ്യങ്ങളെ ഇതുവരെ സാരമായി ബാധിച്ചിട്ടില്ല. എന്നാല്‍, അപകടസാധ്യതകള്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. ഏഷ്യന്‍മേഖലയെ മാന്ദ്യപ്രതിസന്ധി ബാധിക്കാനുള്ള സാധ്യത പാശ്ചാത്യലോകത്തെ കാര്‍ന്നുതിന്നുന്ന വ്യാധിക്ക് ആശ്വാസമെത്താന്‍ എത്രസമയം വേണ്ടിവരുമെന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പ്രതിസന്ധി അധികകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ആഗോള ഡിമാന്‍ഡിലെ ഇടിവ് ഏഷ്യയില്‍നിന്നുള്ള കയറ്റുമതികളെ ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് ചൈനയില്‍നിന്നുള്ള കയറ്റുമതികളുടെ മുഖ്യവിപണി യൂറോമേഖലയാണ്. ഈ മേഖലയില്‍ മാന്ദ്യവും, കടബാദ്ധ്യതയും തുടര്‍ന്നും ഉയരാനിടവന്നാല്‍, പ്രശ്‌നം ഇരുരാജ്യങ്ങളേയും ബാധിക്കും.&lt;br /&gt;&lt;br /&gt;ഭൂരിഭാഗം ഏഷ്യന്‍രാജ്യങ്ങളുടേയും ജി ഡി പിയിലേക്കുള്ള മുഖ്യസ്രോതസ്സ് ടൂറിസമാണ്. ഈ മേഖലയില്‍ മുഖ്യ ആശ്രയം അമേരിക്കയും യൂറോ മേഖലയുമാണ്. ഇന്ത്യയില്‍ പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യു എസില്‍ നിന്നുമുള്ള  വിനോദസഞ്ചാരികള്‍, മൊത്തം വിനോദസഞ്ചാരികളുടെ 48 ശതമാനം വരും. മാന്ദ്യം തുടരാനിടയായാല്‍ ടൂറിസം വഴിയുള്ള വരുമാനം കുത്തനെ ഇടിയുകതന്നെ ചെയ്യും. കാരണം, വരുമാനത്തെ ആശ്രയിച്ച് പണം ചെലവാക്കിവരുന്ന ഒരു മേഖലയാണ് ടൂറിസം എന്നതുതന്നെ. അതായത് ഏറ്റവും ഫലപ്രദമായ ആഭ്യന്തര ഡിമാന്‍ഡ് സംരക്ഷണം മാത്രമേ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗമായുള്ളു. ആഭ്യന്തരവ്യാപാര ഉദാരീകരണം ഇക്കാര്യത്തില്‍ ഏറെ ഗുണകരമായിരിക്കും. ഇതോടൊപ്പം ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ഊട്ടി ഉറപ്പിക്കുകയും വേണം.&lt;br /&gt;&lt;br /&gt;മുതലാളിത്ത മാന്ദ്യപ്രതിസന്ധി ചരിത്രപരമായി വിലയിരുത്തപ്പെടുമ്പോള്‍, നമുക്കു കാണാന്‍ കഴിയുക, 2008 ല്‍ തുടക്കം കുറിക്കുകയും 2011 ല്‍ മുഴുവന്‍ കാലവും തുടരുകയും ചെയ്ത പ്രതിസന്ധിക്ക് 1930 കളിലെ മഹാമാന്ദ്യവുമായി നിരവധി സമാനതകളുണ്ടെന്നാണ്. ''വാള്‍സ്ട്രീറ്റ് കയ്യടക്കുക'' എന്ന മുദ്രാവാക്യം തന്നെ ഉദാഹരണമായെടുക്കാം. മുതലാളിത്ത ബാങ്കിങ്ങ്, ധനകാര്യവ്യവസ്ഥയുടെ പാപ്പരത്തത്തിനെതിരായി നടന്ന സമീപകാല പ്രതിഷേധം മഹാമാന്ദ്യത്തിന്റെ കാലഘട്ടത്തിലുമുണ്ടായിരുന്നു. പ്രൊഫസര്‍ ഗാല്‍ബ്രേയ്ത്ത് തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അക്കാലത്ത് ഉയര്‍ന്ന പ്രതിഷേധവും കോര്‍പ്പറേറ്റ് അത്യാര്‍ത്തിക്കെതിരായി നടന്നതായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിതിയും ഇതില്‍നിന്നെല്ലാം ഏറെ ഭിന്നമല്ല. ജി ഡി പി വളര്‍ച്ചാനിരക്ക് 8-9 ശതമാനം വരെയായി ഉയരുകയുണ്ടായെങ്കിലും ആഗോളമാന്ദ്യം ഏല്‍പിച്ച ആഘാതത്തിന്റെ ഫലമായി ഇപ്പോള്‍ 7.9 ശതമാനമെത്തിനില്‍ക്കുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് (എന്‍ സി എ ഈ ആര്‍) നടത്തിയ ഒരു സര്‍വ്വേ അനുസരിച്ച് 2009 - 10 ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ ഉയര്‍ന്ന തലത്തില്‍പ്പെടുന്ന 20 ശതമാനം ദേശീയവരുമാനത്തിന്റെ 50 ശതമാനം കയ്യടക്കി വെച്ചിരുന്നതായി കാണുന്നു. 1993 - 94 ല്‍ ഇത് 37 ശതമാനം മാത്രമായിരുന്നു. ഇതേ ഏജന്‍സി തന്നെ നടത്തിയ മറ്റൊരു പഠനം കാണിക്കുന്നത്, ഈ കാലയളവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ താഴെ തട്ടിലുള്ള 60 ശതമാനം പേരുടെ വരുമാനത്തില്‍ 39 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേക്ക് താഴ്ചയുണ്ടായിരിക്കുന്നതായിട്ടാണ്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് (ഓ ഈ സി ഡി) എന്ന സംഘടനയുടെ കണ്ടെത്തല്‍, ഇന്ത്യയുടെ വരുമാനവിതരണത്തിലുള്ള അസമത്വം പിന്നിട്ട രണ്ടു ദശകക്കാലത്തിനിടയില്‍ ഇരട്ടിയായിട്ടുണ്ടെന്നാണ്. ഇതിന്റെ അര്‍ഥം, സാമ്പത്തികവളര്‍ച്ചയോടൊപ്പം, സാമൂഹ്യനീതിയും ദാരിദ്ര്യനിര്‍മ്മാര്‍ജനവും ഉറപ്പാക്കണമെങ്കില്‍ സ്റ്റേറ്റിന്റെ സജീവമായ ഇടപെടല്‍ കൂടിയേത്തതീരു എന്നാണ്.&lt;br /&gt;&lt;br /&gt;ഇത്തരം പഠനറിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെതായൊരു റിപ്പോര്‍ട്ടില്‍ നടപ്പുവര്‍ഷത്തില്‍ ആഗോളസമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഗുരുതരമായ മറ്റൊരു മാന്ദ്യത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണെന്ന മുന്നറിയിപ്പ് പരിശോധിക്കപ്പെടേണ്ടത്. ''ആഗോള സാമ്പത്തികസ്ഥിതിയും, സാധ്യതകളും 2012''എന്ന ശീര്‍ഷകത്തോടെയുള്ള ഈ റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായൊരു പ്രവചനമുണ്ട്. എന്താണതെന്നോ? 2012 ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ''ഒന്നുകില്‍ രക്ഷപ്പെടുക, അല്ലെങ്കില്‍ തകരുക''എന്നതാണ് ഈ പ്രവചനവും അത് ഉളവാക്കുന്ന വെല്ലുവിളിയും. ഈ വെല്ലുവിളി നമുക്കേറ്റെടുക്കാന്‍ കഴിയുമോ? ഒരു മില്യന്‍ ഡോളര്‍ ചോദ്യം തന്നെയാണിത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പ്രൊഫ കെ അരവിന്ദാക്ഷന്‍ ജനയുഗം 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6479208750540732116?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6479208750540732116/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6479208750540732116' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6479208750540732116'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6479208750540732116'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_6723.html' title='ആഗോളസമ്പദ്‌വ്യവസ്ഥ, മറ്റൊരു മാന്ദ്യത്തിലേക്കോ?'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-6200710808225399958</id><published>2012-01-29T11:20:00.003+05:30</published><updated>2012-01-29T11:24:37.793+05:30</updated><category scheme='http://www.blogger.com/atom/ns#' term='സുകുമാര്‍ അഴീക്കോട്'/><category scheme='http://www.blogger.com/atom/ns#' term='ഓര്‍മ്മ'/><title type='text'>സമാനതകളില്ലാത്ത സാംസ്കാരികജീവിതം</title><content type='html'>അഴീക്കോട് മാഷിന്റേത് സമാനതകളില്ലാത്ത സാഹിത്യ സാംസ്കാരിക ജീവിതമാണ്. ഈ വിഷയത്തെ സമഗ്രമായി സമീപിച്ചാല്‍ അതിനുതന്നെ ആയിരക്കണക്കിന് പേജുകള്‍ എഴുതേണ്ടിവരും. കണ്ണൂരിലെ കെ ടി സുകുമാരന്‍ എങ്ങനെ സുകുമാര്‍ അഴീക്കോടായി വളര്‍ന്നുവെന്നത് വിസ്മയകരമായ ഒരു ജീവിതാനുഭവംതന്നെയാണ്.&lt;br /&gt;&lt;br /&gt;വാഗ്ഭടാനന്ദസ്വാമികള്‍ കെ ടി സുകുമാരന്റെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു. അതിനാല്‍ വാഗ്ഭടാനന്ദന്റെ ഒരു സ്വാധീനം സുകുമാരനില്‍ ബാല്യകാലംമുതലേ ഉണ്ടായിരുന്നു. അയത്നലളിതമായി ആത്മീയകാര്യങ്ങള്‍ അവതരിപ്പിച്ചിരുന്ന വാഗ്ഭടാനന്ദന്റെ സവിശേഷമായ രീതി അഴീക്കോട് മാഷിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതിഗഹനമായ വിഷയങ്ങള്‍ തത്ത്വമസിയില്‍ വളരെ ലളിതമായി പ്രതിപാദിക്കാനായത് ഒരുപക്ഷേ വാഗ്ഭടാനന്ദന്റെ അനുഗ്രഹംകൊണ്ടാവണം.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s1600/azhikode%2Bsketch.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 215px; height: 320px;" src="http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s320/azhikode%2Bsketch.jpg" alt="" id="BLOGGER_PHOTO_ID_5702927539046981698" border="0" /&gt;&lt;/a&gt;പ്രഭാഷണകലയില്‍ അഴീക്കോട് മാഷിനെ വെല്ലാന്‍ അധികമാരുമുണ്ടെന്നു തോന്നുന്നില്ല. വളരെ കടുപ്പമേറിയ വിഷയങ്ങളും അതിലളിതമായി നര്‍മോക്തി കലര്‍ത്തി അവതരിപ്പിച്ച് ശ്രോതാക്കളെ മണിക്കൂറുകളോളം കൂടെ കൊണ്ടുപോകുന്ന അതിവിശിഷ്ടമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ കഴിയുന്നതല്ല. സാമൂഹിക രാഷ്ട്രീയ അവസ്ഥകളുടെ സ്വതസിദ്ധമായ അപഗ്രഥനവും ആഴമേറിയ വായനയുടെ ഫലമായി ആര്‍ജിച്ച ജ്ഞാനവും മൗലികചിന്തയും സമഞ്ജസമായി സമ്മേളിച്ചുള്ള ആ വാഗ്ധോരണി ഒരിക്കല്‍ കേട്ടവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്.&lt;br /&gt;&lt;br /&gt;അഴീക്കോട് മാഷിന്റെ ഗുരുവായ കെ രൈരുനായര്‍ എഴുതിയ ശാകുന്തളം പരിഭാഷയ്ക്ക് അവതാരിക എഴുതാന്‍ ചുമതലപ്പെടുത്തപ്പെട്ടത് ശിഷ്യനായ സുകുമാരനായിരുന്നു. ആ കൃത്യം വളരെ ഭംഗിയായി നിര്‍വഹിച്ചതുകൊണ്ടാവണമല്ലോ അത് വായിച്ച കുട്ടികൃഷ്ണമാരാര്‍ "കൊച്ചുന്നാളിലേ ഇയാള്‍ ഒരു പണ്ഡിതനായിക്കഴിഞ്ഞല്ലോ" എന്ന് അഭിപ്രായപ്പെട്ടത്. ചെറിയ പ്രായത്തില്‍തന്നെ കുട്ടികൃഷ്ണമാരാരെപ്പോലെ ഒരാളില്‍നിന്ന് ലഭിച്ച ഈ പ്രശംസ കുട്ടികൃഷ്ണമാരാരുടെ ദീര്‍ഘദര്‍ശിത്വത്തിന്റെയും കൂടി ഒരു നിദര്‍ശനമാണ്.&lt;br /&gt;ഗുരുവിന് അവതാരിക എഴുതിത്തുടങ്ങിയ അഴീക്കോട് മാഷിന്റെ നിരൂപണവിമര്‍ശനശൈലികളും ഭാഷാശൈലിയും സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. മുണ്ടശ്ശേരിയുടെയും കുട്ടികൃഷ്ണമാരാരുടെയും നിരൂപണശൈലികള്‍ക്കിടയിലുള്ള ഒന്നാണ് അഴീക്കോട് മാഷിന്റേതെന്ന വാദവും നമുക്ക് ഓര്‍ക്കാം. മലയാളത്തില്‍ നിരൂപണവും വിമര്‍ശനവും ഒരേപോലെ ഗൗരവമായി കൈകാര്യംചെയ്തിട്ടുള്ളത് അഴീക്കോട് മാഷാണ്. അനിതരസാധാരണമാണ് മാഷിന്റെ ഭാഷാശൈലി. തത്ത്വമസിയില്‍ അതിന്റെ പ്രോജ്വലരൂപം ദര്‍ശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെയാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുള്ളത്: "എന്റെ മറ്റെല്ലാ പുസ്തകങ്ങളും എനിക്ക് ഒരുപക്ഷേ, വീണ്ടും എഴുതാന്‍ കഴിഞ്ഞേക്കാം. പക്ഷേ തത്ത്വമസി അങ്ങനെ വീണ്ടും എഴുതാനാവില്ല. ആ സര്‍ഗ്ഗമുഹൂര്‍ത്തം ഇനി ലഭ്യമാവില്ല." ഇക്കാരണത്താലാവാം പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ തിരസ്കരിച്ച മാഷ് തത്ത്വമസിക്കു ലഭിച്ച വയലാര്‍ പുരസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചത്.&lt;br /&gt;&lt;br /&gt;തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാടാണ് മാഷ് എന്നും കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രീയത്തിലും ഇതുതന്നെയാണവസ്ഥ. "ഞാന്‍ മരിക്കുംവരെ കോണ്‍ഗ്രസുകാരനായിരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ, ഞാന്‍ മരിക്കും മുമ്പേ കോണ്‍ഗ്രസ് മരിച്ചു" എന്ന് അദ്ദേഹം വ്യക്തമാക്കി. "ഗുജറാത്തിലെ ക്രൂരതയെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ക്രൂരത ലോകത്തൊരിടത്തുമുണ്ടായിട്ടില്ല. വീണ്ടും അവിടെ ജനിക്കാന്‍ ഗാന്ധിജി ഭയപ്പെടും. ഗര്‍ഭിണിയുടെ വയറ്റില്‍നിന്ന് കുഞ്ഞിനെ എടുത്തുകൊന്നത് ഏത് മതത്തിന്റെ പേരിലായാലും അത് മതമല്ല എന്നു പ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാണിക്കണം" എന്നും നിര്‍ഭയമായി തുറന്നടിക്കാന്‍ അഴീക്കോട് മാഷിനല്ലാതെ മറ്റാര്‍ക്കാണു കഴിയുക? "അമ്പത്തഞ്ചുവര്‍ഷം മുമ്പാണ് ഞാന്‍ പ്രസംഗം ആരംഭിച്ചത്. രാജ്യം അന്ന് ഇത്രയും ചീത്തയായിട്ടില്ല. രാഷ്ട്രമിന്ന് മോശപ്പെട്ട അവസ്ഥയിലെത്തിയതിന് എന്റെ പ്രസംഗവും കാരണമായോ എന്ന് ആശങ്കപ്പെടുകയാണ്." ഇങ്ങനെയാണ് പരിഹാസം തുളുമ്പുന്ന സ്വരത്തില്‍ അഴീക്കേട് നടത്തുന്ന സ്വയംവിമര്‍ശനം. ഇക്കാര്യത്തില്‍ ഞാന്‍ പറയും, പ്രിയപ്പെട്ട അഴീക്കോട് മാഷ്, അങ്ങയുടെ പ്രസംഗങ്ങളും പ്രവൃത്തികളുമാണ് ഈ രാഷ്ട്രത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്താതെ രക്ഷിച്ചത്.&lt;br /&gt;&lt;br /&gt;ഒറ്റ വാചകത്തില്‍ ഉപസംഹരിച്ചാല്‍ നാടിനെ ഗ്രസിച്ച പിശാചിനെ നിഗ്രഹിക്കാന്‍ നല്ലവന്റെ രക്തം നല്‍കണം എന്നൊരു ചൊല്ലുണ്ട്. സാഹിത്യജീവിതത്തിനപ്പുറം നമ്മുടെ സാമൂഹികജീവിതത്തില്‍ കാണുന്ന പുഴുക്കുത്തുകള്‍ക്കും നെറികേടുകള്‍ക്കും നീതിരാഹിത്യത്തിനുമെതിരെ ഗാന്ധിയന്‍ ദര്‍ശനത്തിന്റെ ഉള്ളുറപ്പില്‍ എതിരിടാനും പോരിടാനും സദാ കോണ്‍ഗ്രസ് മരിച്ചുപോയി. സമരസജ്ജമായിരുന്നു ആ മനസ്സ്, ആദര്‍ശോജ്വലമായ പൊതുജീവിതം നയിച്ച സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിയന്‍ മനസ്സ്, സമൂഹശുശ്രൂഷയ്ക്ക് ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്ന് ഉറച്ച് വിശ്വസിക്കുകയും അതിനായി വാക്കും രചനയും മാറ്റുകയുംചെയ്തു. കമ്യൂണിസ്റ്റ് സഹയാത്രികനാണ് താനെന്ന് തുറന്നുപറയാന്‍ ഒരു മടിയും അദ്ദേഹം കാണിച്ചില്ല. ദാരിദ്ര്യദുഃഖം പേറുന്നവന്റെ അവസാനത്തെ ആശ്വാസമാകാനുള്ള വെമ്പലായിരുന്നു ഗാന്ധിയനായ ഈ സമരോത്സുകന്റെ പൊതുജീവിതം.&lt;br /&gt;&lt;br /&gt;(&lt;span style="font-weight: bold;"&gt;എം എ ബേബി&lt;/span&gt;)&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഇണങ്ങിയും പിണങ്ങിയും ഇഴമുറിയാത്ത സൗഹൃദം &lt;/span&gt;&lt;br /&gt;&lt;br /&gt;ഇണങ്ങിയും പിണങ്ങിയും ഏറെക്കാലം നീണ്ട സൗഹൃദമാണ് സുകുമാര്‍ അഴീക്കോടുമായി എനിക്കുള്ളത്. ഒരുപക്ഷേ, കേരളത്തിലെ വേറെ ഏതൊരാളേക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും, അദ്ദേഹത്തിന്റെ എല്ലാ ശക്തിദൗര്‍ബല്യങ്ങളോടും കൂടി. സുകുമാര്‍ അഴീക്കോടുമായി ഞാന്‍ കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവുമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പംപോലും വിഷം സൂക്ഷിച്ചിരുന്നില്ല. കാലുഷ്യം തീണ്ടാത്ത കലഹമായിരുന്നു ഞങ്ങളുടേത്. ആ മനസ്സിന്റെ നന്മ നന്നായി അറിയാവുന്ന ഒരാളാണ് ഞാന്‍ . വിയോജിപ്പുകള്‍ തുറന്നു പറയാറുമുണ്ട്. അദ്ദേഹവുമായുള്ള അടുപ്പം തുടങ്ങുന്നതുതന്നെ വിയോജിച്ചുകൊണ്ടാണ്.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-efutEu5J38k/TyTebv8VuOI/AAAAAAAAInM/Uhomts23Y2w/s1600/azhikode6.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 191px; height: 320px;" src="http://2.bp.blogspot.com/-efutEu5J38k/TyTebv8VuOI/AAAAAAAAInM/Uhomts23Y2w/s320/azhikode6.jpg" alt="" id="BLOGGER_PHOTO_ID_5702927596465273058" border="0" /&gt;&lt;/a&gt;1948ലായിരുന്നു അത്. എം ഗോവിന്ദന്‍ , എം വി ദേവന്‍ തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തില്‍ മദ്രാസില്‍നിന്നാരംഭിച്ച "നവസാഹിതി"യുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ ഒരു സാഹിത്യ സമ്മേളനം നടക്കുകയായിരുന്നു. പൊന്‍കുന്നം വര്‍ക്കി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ വേദിയിലുണ്ട്. സുകുമാര്‍ അഴീക്കോടിനെ പങ്കെടുപ്പിക്കാത്തതെന്ത് എന്ന് സി പി ശ്രീധരന്‍ ചോദിച്ചു. സംഘാടകനായ ഞാന്‍ അതിന് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. "ഞങ്ങള്‍ മലയാളത്തിലെ സാഹിത്യകാരന്മാരെമാത്രമേ ക്ഷണിച്ചിട്ടുള്ളൂ." സംസ്കൃതപദ ജടിലമായ ഭാഷാപ്രയോഗമായിരുന്നു അന്ന് സുകുമാര്‍ അഴീക്കോടിന്റേത്. അതിനെ പരോക്ഷമായി പരാമര്‍ശിക്കുന്നതായിരുന്നു എന്റെ മറുപടി. പിന്നീട് അദ്ദേഹം ആ ശൈലിയില്‍നിന്നെല്ലാം മാറി.&lt;br /&gt;സുകുമാര്‍ അഴീക്കോടുമായി അടുത്ത സൗഹൃദവും സാഹോദര്യവും കുട്ടിക്കാലം മുതല്‍ക്കേ പുലര്‍ത്തിയിരുന്ന ഒരാളാണ് ഞാന്‍ . ചിറക്കല്‍ രാജാസ് സ്കൂളില്‍ അദ്ദേഹം എന്റെ സീനിയറായിരുന്നു. ഞാന്‍ സ്കൂളിലെത്തുമ്പോഴേക്കും അദ്ദേഹം അവിടത്തെ പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും അടുത്തിടപഴകാനും സൗഹൃദം പങ്കിടാനും കഴിഞ്ഞിരുന്നു. ഒന്നിച്ച് സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സിനിമ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമെല്ലാമുള്ള അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;പട്ടാമ്പിയിലെ പ്രശസ്തമായ തറവാടായ കല്ലമ്മാര്‍തൊടിയിലെ കുടുംബാംഗമാണ് എന്റെ ഭാര്യ. പുന്നശ്ശേരി നീലകണ്ഠശര്‍മയുടെ ശിഷ്യന്‍ കല്ലമ്മാര്‍തൊടി രാമുണ്ണിമേനോന്‍ പ്രശസ്തനായ കവിയായിരുന്നു. ഗുരുവായൂര്‍ സത്യഗ്രഹ കാലത്ത് അദ്ദേഹമെഴുതിയ കവിതകളാണ് പടപ്പാട്ടുകള്‍പോലെ എ കെ ജിയും കെ കേളപ്പനുമെല്ലാം പാടിയിരുന്നത്. രാമുണ്ണിമേനോന്റെ അനന്തരവളാണ് എന്റെ ഭാര്യ. അവരുടെ തറവാട്ടുവീട്ടില്‍ ഞാനും സുകുമാരനും അന്തിയുറങ്ങിയിട്ടുണ്ട്. ജീവിതത്തിലുടനീളം ഇണങ്ങിയും പിണങ്ങിയും നീണ്ട സൗഹൃദം പുലര്‍ത്തിപ്പോന്നിട്ടുണ്ട് ഞങ്ങള്‍ .&lt;br /&gt;&lt;br /&gt;മുത്തങ്ങ വെടിവയ്പില്‍ പ്രതിഷേധിച്ച് സുകുമാര്‍ അഴീക്കോട് സാഹിത്യ അക്കാദമി നല്‍കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. ശ്രീമതി സാറാ ജോസഫിനാല്‍ അനുഗതനായി അംഗീകാരങ്ങളും സ്വര്‍ണപ്പതക്കങ്ങളും അദ്ദേഹം അക്കാദമിക്ക് തിരിച്ചുനല്‍കി. വിശിഷ്ടാംഗം എന്ന നിലയില്‍ ലഭിച്ച സ്വര്‍ണപ്പതക്കം തിരിച്ചു നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. എളുപ്പത്തില്‍ ക്ഷുഭിതനാവുകയും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയ്ക്ക് വിധേയനാവുകയും ചെയ്യുന്ന പ്രകൃതമാണ് അഴീക്കോടിന്റേത്. അതുകൊണ്ടാണ് ഇങ്ങനെ ഇത് സംഭവിച്ചത്.&lt;br /&gt;ഇതേക്കുറിച്ച് ഒരു പ്രമുഖ പത്രത്തോടുള്ള പ്രതികരണത്തില്‍ ആ സ്വര്‍ണപ്പതക്കങ്ങള്‍ ഉരുക്കിക്കളയരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അത് അവര്‍ പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. എന്റെ പഴയ സുഹൃത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയുന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറഞ്ഞത്. എന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി എനിക്കൊരു കത്തയക്കുകയുംചെയ്തു. പക്ഷേ, ഞാന്‍ പറഞ്ഞതുതന്നെ സംഭവിച്ചു. വളരെ വൈകാതെ അദ്ദേഹം ആ പുരസ്കാരങ്ങള്‍ തിരിച്ചു വാങ്ങി.&lt;br /&gt;ഇങ്ങനെയുള്ള സംഭവങ്ങള്‍ നിരവധിയുണ്ട്. സുകുമാര്‍ അഴീക്കോടിന്റെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്താനും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചത് ഞാനാണ്. എനിക്കെതിരെ കുഞ്ഞബ്ദുള്ള വൈദ്യരും വി ആര്‍ സുധീഷുമെല്ലാം ചേര്‍ന്ന് മാനനഷ്ടക്കേസ് കൊടുത്തപ്പോള്‍ , ഞാനാവശ്യപ്പെടാതെ തന്നെ അത് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചത് സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അവര്‍ വില കല്‍പ്പിച്ചിരുന്നില്ലെന്നത് വേറെകാര്യം. കേസ് തള്ളിപ്പോവുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൂര്‍ണമായും നന്മയുള്ള ഒരാളും ലോകത്തിലില്ല. ഗുണദോഷ സമ്മിശ്രമായ സ്വഭാവവിശേഷങ്ങളോടുകൂടിയേ വ്യക്തികളുണ്ടാകൂ. എല്ലാം കുട്ടിക്കിഴിച്ചുനോക്കുമ്പോള്‍ സുകുമാരനില്‍ കൂടുതലും ഗുണങ്ങളാണുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളോടും തന്നെ ദ്രോഹിച്ചപ്പോള്‍ക്കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലരും പലപ്പോഴും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗംചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളെ വിശ്വസിച്ച അദ്ദേഹത്തിന് അതുകൊണ്ടുതന്നെ പല അപകടത്തിലും ചെന്നുചാടേണ്ടിയും വന്നിട്ടുണ്ട്. ജീവിതാന്ത്യത്തില്‍ ഇതെല്ലാം അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തോന്നുന്നത്. ഒടുവിലത്തെ പ്രസ്താവനയുംമറ്റും അതാണ് സൂചിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്മ എന്നും സൂക്ഷിച്ച ആ പഴയ ചങ്ങാതിയുടെ മനസ്സ് ഞാനെന്നും തിരച്ചറിഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;(&lt;span style="font-weight: bold;"&gt;ടി പത്മനാഭന്‍)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അഴീക്കോട് നിരന്തരം സംസാരിച്ച പ്രക്ഷോഭകന്‍ : കെ ഇ എന്‍&lt;/span&gt;&lt;br /&gt;&lt;br /&gt;അഴീക്കോടിന്റെ തത്വമസി ഉള്‍പ്പെടെയുള്ള കൃതികള്‍ പ്രഭാഷണ കലയില്‍നിന്ന് രൂപം കൊണ്ടതാണെന്ന് കെ ഇ എന്‍ കുഞ്ഞഹമദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ ഇ എന്‍ .&lt;br /&gt;&lt;br /&gt;അഴീക്കോടിന്റെ പ്രബന്ധങ്ങളും പ്രഭാഷണത്തിന്റെ തുടര്‍ച്ചയാണ്. ജീവിതം മുഴുവന്‍ നിരന്തരം സംസാരിച്ച പ്രക്ഷോഭകനാണ് അഴീക്കോട്. നവോഥാന പശ്ചാത്തലമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയത്. നവോഥാന നിലപാടില്‍ പ്രവര്‍ത്തിച്ച അഴീക്കോട് പ്രഭാഷണ ലോകത്ത് നിരന്തരം വ്യാപരിച്ചു. പ്രഭാഷകര്‍ക്ക് ജീവിതത്തില്‍ പലതും നഷ്ടപ്പെടാറുണ്ട്. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിച്ച അഴീക്കോട് അപൂര്‍വ മാതൃകയായി. ജി ശങ്കരക്കുറുപ്പ് മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരെ വിമര്‍ശിച്ച അദ്ദേഹത്തിന്റെ നിലപാട് എക്കാലവും മഹത്തായ ശരിയായി നിലനില്‍ക്കും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും സംസ്കൃത ഭാഷയെ വിഗ്രഹവല്‍ക്കരിച്ചിട്ടില്ലെന്നും കെ ഇ എന്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി, ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-6200710808225399958?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/6200710808225399958/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=6200710808225399958' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6200710808225399958'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/6200710808225399958'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_5258.html' title='സമാനതകളില്ലാത്ത സാംസ്കാരികജീവിതം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-rseDbf9y8JM/TyTeYaCwIEI/AAAAAAAAInA/oySjZa_-bNI/s72-c/azhikode%2Bsketch.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-2896624594584125584</id><published>2012-01-29T11:10:00.001+05:30</published><updated>2012-01-29T11:13:16.750+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='നാടകം'/><category scheme='http://www.blogger.com/atom/ns#' term='കല'/><category scheme='http://www.blogger.com/atom/ns#' term='പാട്ടബാക്കി'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍</title><content type='html'>തൊഴിലാളി കുടുംബം മുങ്ങിത്താഴ്ന്ന ദുരിതങ്ങളും ദുരന്തങ്ങളും.സമുദായ ഘടനയുടെ ഭാഗമായ കള്ളവും വ്യഭിചാരവും. ഭൂപ്രഭുക്കളുടെയും കാര്യസ്ഥന്മാരുടെയും കാമപൂരണത്തിനിരയായ സ്ത്രീകള്‍ . വിശപ്പ് അപരാധമാകുന്ന സമൂഹം. കഷ്ടതകള്‍ ദൈവഹിതമെന്ന വിധിതീര്‍പ്പ്. ദൈവം മരിച്ചാല്‍ സുഖമുണ്ടാവുമല്ലോ എന്ന പ്രതികരണം- അതെ, ഒരു കാലഘട്ടത്തിന്റെ കറുത്തമുഖം പിച്ചിച്ചീന്തുകയായിരുന്നു പാട്ടബാക്കി. ബദല്‍ലോകത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു അത്. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമെന്ന് സി ജെ തോമസും ജീവല്‍ സാഹിത്യസംഘത്തിന്റെ ആദ്യ സന്തതിയെന്ന് ഇ എം എസും വിശേഷിപ്പിച്ച പാട്ടബാക്കി 1937ല്‍ വൈലത്തൂരില്‍ നടന്ന പൊന്നാനി താലൂക്ക് കര്‍ഷക സമ്മേളനത്തിനുവേണ്ടിയാണ് കെ ദാമോദരന്‍ എഴുതിയത്. തൊഴിലാളിയായ കിട്ടുണ്ണി, അമ്മ, സഹോദരങ്ങളായ കുഞ്ഞിമാളു, ബാലന്‍ എന്നിവരുടെ ദുരിത ജീവിതവും ദുരന്തങ്ങളും. നിലവിലെ വ്യവസ്ഥിതിയാണ് പ്രശ്നകാരണമെന്ന തിരിച്ചറിവും മാറ്റത്തിന് അടിസ്ഥാനവര്‍ഗം സംഘടിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്നതുമാണ് കേന്ദ്ര പ്രമേയം.&lt;br /&gt;&lt;br /&gt;"മുതലാളിമാരുടെയും മറ്റും ഉപദ്രവംകൊണ്ട്, ജനങ്ങള്‍ക്ക് പട്ടിണി കിടക്കേണ്ടിവരുന്ന സമുദായത്തില്‍ കള്ളവും വ്യഭിചാരവും പാപമല്ല. കുഞ്ഞിമാളൂ, ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്. അവ രണ്ടും ഇല്ലാതാവണമെങ്കില്‍ ദാരിദ്ര്യം നശിക്കണം. അങ്ങനെയാവാന്‍ ഭരണസമ്പ്രദായം മാറണം. ഈ സമുദായസംഘടനയെ ഉടച്ചുവാര്‍ക്കണം" എന്ന് നാടകാന്ത്യത്തില്‍ കിട്ടുണ്ണി. അധ്വാനിക്കുന്ന വര്‍ഗം സംഘടിത ശക്തിയായ കാലത്തിന്റെ ശബ്ദമാണത്. ആ സംഭാഷണം പതിനായിരങ്ങള്‍ ഏറ്റുപറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s1600/pattabakki1.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 264px; height: 176px;" src="http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s320/pattabakki1.jpg" alt="" id="BLOGGER_PHOTO_ID_5702925152252909394" border="0" /&gt;&lt;/a&gt;കര്‍ഷകസംഘം പരിപാടി നടക്കുന്നിടത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. പ്രേക്ഷകര്‍ അവരുടെ ജീവിതം നാടകത്തില്‍ കണ്ടു. ഭൂപ്രഭുക്കളുടെയും കാര്യസ്ഥരുടെയും കാമവെറിയുടെ ഇരകള്‍ കുഞ്ഞുമാളുവിനൊപ്പം കരഞ്ഞു. കൊച്ചനിയന് വിശപ്പടക്കാന്‍ ഒരുപിടി അരിമോഷ്ടിച്ചതിന് ജയിലില്‍പോയ കിട്ടുണ്ണിക്കൊപ്പം പ്രേക്ഷകരും ഭൂപ്രഭുത്വത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥയേയും ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍കൊണ്ട് ശപിച്ചു.&lt;br /&gt;&lt;br /&gt;ജയിലില്‍ കിട്ടുണ്ണിയും സഹതടവുകാരായ മുഹമ്മദും നാരായണന്‍നമ്പ്യാരും കയര്‍ പിരിക്കുന്നതിനിടെ നടത്തുന്ന സംഭാഷണമുണ്ട്. അധ്വാനം അന്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ലോകം അസുന്ദരമാവുന്നതിനെക്കുറിച്ചുള്ള വാചകം കിട്ടുണ്ണിയില്‍നിന്ന് പുറത്തുവരുന്നു: "നമ്മുളുണ്ടാക്കിയ നെല്ലില്‍നിന്ന് ഒരുപിടി വാരിയാല്‍ കുറ്റമായി!" അപ്പോള്‍ മറ്റൊരു തടവുകാരന്റെ പ്രതികരണം: "ഇന്നത്തെ സമൂഹത്തില്‍ വിശപ്പ് ഒരപരാധമാണ്". ഉപരിവര്‍ഗ താല്‍പ്പര്യത്തിന്റെ മറ പ്രേക്ഷകര്‍ക്കുവേണ്ടി നാടകകൃത്ത് തുറന്നുകാണിക്കുന്ന ഒരു സംഭാഷണമാണ് തുടര്‍ന്ന്. കിട്ടുണ്ണി പറയുന്നു: "മുതലാളി, തൊഴിലാളിയുടെ ചെകിട്ടത്തടിക്കുമ്പോഴും കുടകൊണ്ടടിച്ച് തലയില്‍നിന്ന് ചോരയൊലിപ്പിക്കുമ്പോഴും നിര്‍ദയമായി ചവിട്ടിത്തേക്കുമ്പോഴും, കൂലി കുറച്ചും മറ്റും പട്ടിണിക്കിട്ട് നരകിപ്പിക്കുമ്പോഴും വിരലനക്കാത്ത അഹിംസാഭക്തന്മാര്‍ , പട്ടിണിക്കൊരറുതിയുണ്ടാക്കാന്‍ നാം പ്രക്ഷോഭം കൂട്ടുമ്പോള്‍ ആക്ഷേപിക്കുന്നു. നമ്മെ ജയിലിലിടാന്‍ അവരൊറ്റു നില്‍ക്കുന്നു". മുഹമ്മദ് എന്ന തടവുകാരന്റെ പരിഹാരം: "ഒരൊറ്റ നിവൃത്തിയേയുള്ളു. ഇന്ന് എല്ലാ അധികാരവും ധനികവര്‍ഗങ്ങള്‍ക്ക് മാത്രമാണ്. ആ അധികാരവും ഭരണകൂടവും തൊഴിലാളികളും കൃഷിക്കാരുംകൂടി പ്രക്ഷോഭം നടത്തി പിടിച്ചെടുക്കണം". നാലു വയസുമാത്രം പ്രായമുള്ള കിട്ടുണ്ണിയുടെ കൊച്ചനുജന്‍ അരിയും ഉടുപ്പും വാങ്ങാന്‍ നമുക്കെന്താ കാശില്ലാത്തതെന്ന് അമ്മയോടു ചോദിക്കുന്നുണ്ട്. "ദൈവം തന്നില്ല" എന്ന മറുപടി. വീണ്ടും അവന്‍ : "അപ്പോമ്മേ, ഈ ദൈവം ചത്താലേ നമുക്ക് സുഖാവു അല്ലേ...?" മനുഷ്യനുണ്ടാക്കിയ ദൈവത്തെ മനുഷ്യന്‍ തന്നെ കൈയൊഴിയുന്ന അവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏതോ ബിന്ദുവില്‍ നാലുവയസുകാരന്റെ ചോദ്യം തിരശീല വീണാലും മാറ്റൊലികൊള്ളും.&lt;br /&gt;&lt;br /&gt;പോഷകാഹാരക്കുറവു കാരണം കുഞ്ഞുങ്ങളുടെ കൂട്ടമരണം നടക്കുന്ന ഇന്നത്തെ അവസ്ഥയും ഭിന്നമല്ല. നീതിപാലകര്‍ക്കാണെങ്കില്‍ എല്ലാം തമാശ. എലിയും പൂച്ചയും കളിയിലാണ് അവര്‍ . "പാട്ടബാക്കിയി"ല്‍ ഇത്തരമൊരു കളിയുണ്ട്. ഒരുപിടി അരിമോഷ്ടിച്ചതിന് അറസ്റ്റിലായ കിട്ടുണ്ണിയെ ചോദ്യം ചെയ്യവെ ഇന്‍സ്പെക്ടര്‍ : "മോഷണം ആദ്യത്തെ തവണയാണല്ലേ... ആദ്യമായി ഒരു പട്ടിണി വന്നു... ആദ്യമായി കട്ടു... ആദ്യമായി പിടിക്കപ്പെട്ടു... അല്ലേ?" ഇത്തരം കറുത്ത ഹാസ്യം 74 വര്‍ഷം മുമ്പ് നമ്മുടെ നാടകലോകത്തിന് ഏറെക്കുറെ അപരിചിതം. പാട്ടബാക്കിയില്‍ പൊലീസ് ഇന്‍സ്പെക്ടറായി അഭിനയിച്ച എ കെ ജി ആത്മകഥയില്‍ കുറിച്ചു: ആ നാടകം കര്‍ഷകരെ അണിനിരത്തുന്നതിലും വളരെ സഹായകമായി. അക്കാലത്താണ് സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം ഞാന്‍ മനസിലാക്കുന്നത്. കര്‍ഷകയോഗങ്ങള്‍ നടക്കുന്ന സ്ഥലത്തെല്ലാം "പാട്ടബാക്കി" അവതരിപ്പിച്ചു. ദാമോദരന്‍ , കെ പി ആര്‍ , പെരച്ചുട്ടി, പി ശേഖരന്‍ തുടങ്ങിയവരായിരുന്നു അഭിനയിച്ചത്. ഞാനും അതിലൊരു നടനായിരുന്നു".&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പി വി കെ പനയാല്‍ ദേശാഭിമാനി 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-2896624594584125584?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/2896624594584125584/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=2896624594584125584' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2896624594584125584'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/2896624594584125584'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8792.html' title='പാട്ടബാക്കി: ചുടുകണ്ണീരില്‍ വേവിച്ച വാക്കുകള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-txcVo8z2QnM/TyTcNeis11I/AAAAAAAAIm0/CrxhlHI93lo/s72-c/pattabakki1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-4077645775413493808</id><published>2012-01-29T09:16:00.002+05:30</published><updated>2012-01-29T09:20:52.838+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം</title><content type='html'>രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s1600/karat%2Byechuri.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 300px; height: 147px;" src="http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s320/karat%2Byechuri.jpg" alt="" id="BLOGGER_PHOTO_ID_5702895617407790674" border="0" /&gt;&lt;/a&gt;കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.&lt;br /&gt;&lt;br /&gt;ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.&lt;br /&gt;(വി ബി പരമേശ്വരന്‍)&lt;br /&gt;&lt;br style="font-weight: bold; color: rgb(153, 0, 0);"&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഏക ബദല്‍ സോഷ്യലിസം&lt;/span&gt;&lt;br /&gt;&lt;br /&gt;അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.&lt;br /&gt;&lt;br /&gt;ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും. ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി&lt;/span&gt;&lt;br /&gt;&lt;br /&gt;നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.&lt;br /&gt;&lt;br /&gt;ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.&lt;br /&gt;&lt;br /&gt;പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി&lt;/span&gt;&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.&lt;br /&gt;&lt;br /&gt;ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.&lt;br /&gt;&lt;br /&gt;കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി&lt;/span&gt;&lt;br /&gt;&lt;br /&gt;സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും&lt;/span&gt;&lt;br /&gt;&lt;br /&gt;ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം&lt;/span&gt;&lt;br /&gt;&lt;br /&gt;അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍&lt;/span&gt;&lt;br /&gt;&lt;br /&gt;ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.&lt;br /&gt;&lt;br /&gt;ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം. അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്&lt;/span&gt;&lt;br /&gt;&lt;br /&gt;കേരളത്തിലെ പാര്‍ടിയില്‍  വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.  കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ  പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ  ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ്  കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന്  കാരാട്ട് പറഞ്ഞു.&lt;br /&gt;&lt;br /&gt;മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍  ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ  ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ  തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും  ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍  മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത  കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ  ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച്  ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ  തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ  എന്ന് കാരാട്ട് പ്രതികരിച്ചു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കടപ്പാട്: ദേശാഭിമാനി 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-4077645775413493808?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/4077645775413493808/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=4077645775413493808' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4077645775413493808'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/4077645775413493808'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2319.html' title='ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-5YfYs0J5PqY/TyTBWUq5LlI/AAAAAAAAImo/YrqlC7XRlRg/s72-c/karat%2Byechuri.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-9073219103791765928</id><published>2012-01-29T09:13:00.000+05:30</published><updated>2012-01-29T09:15:10.549+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='മതം'/><title type='text'>പകവിടാത്ത പാമ്പുകളും വര്‍ഗീയസംഘടനകളും</title><content type='html'>പാമ്പുകളെക്കുറിച്ച് ഒരു കെട്ടുകഥയുണ്ട്. പാമ്പുകള്‍ പക സൂക്ഷിക്കും എന്നാണ് ആ കഥ. പാമ്പിനെ നോവിച്ചാല്‍ ആ വിഷജീവി കടിക്കും. അത് പ്രകൃതിനിയമം. എന്നാല്‍ കെട്ടുകഥയനുസരിച്ച്, പാമ്പിനോട് മോശമായി പെരുമാറുന്ന മനുഷ്യനെ പാമ്പ് പിന്തുടരും. ഉടനെ കടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പക മനസ്സില്‍ കരുതുന്ന പാമ്പ് എപ്പോഴെങ്കിലും ആളെ കണ്ടെത്തി വിഷപ്പല്ലമര്‍ത്തിക്കൊല്ലും. മൃതദേഹം കുഴിച്ചിടുകയാണെങ്കില്‍, രാത്രികാലങ്ങളിലും ആളില്ലാപ്പകലുകളിലും പാമ്പ് അവിടെ കാവല്‍കിടക്കും. മണ്ണടര്‍ത്തി ആള്‍ പുറത്തുവന്നാല്‍ പിന്നെയും കൊത്താനാണത്രെ ഇത്.&lt;br /&gt;&lt;br /&gt;കൊമ്പേറി എന്നു പേരിട്ടു വിളിക്കുന്ന ഒരു പാമ്പുജാതിയുണ്ടത്രെ. കടിച്ചുകൊന്ന മനുഷ്യന്റെ മൃതശരീരം ദഹിപ്പിക്കുന്നതു കാണാനായി ഈ പാമ്പ് സമീപത്തുള്ള ഏതെങ്കിലും മരത്തിന്റെ കൊമ്പില്‍ കയറിയിരിക്കും. ചിതയിലെ അവസാന തീക്കനലും കെട്ടതിനു ശേഷം മാത്രമേ ഈ പാമ്പുകള്‍ മരക്കൊമ്പില്‍ നിന്നും ഇറങ്ങുകയുള്ളൂ. ചത്തടിഞ്ഞാലുമപ്പട്ടടച്ചാരവും പത്തിവിടര്‍ത്തി ചികഞ്ഞുകൊത്തുന്ന മിത്രസര്‍പ്പങ്ങളെക്കുറിച്ച് മഹാകവി ചങ്ങമ്പുഴ പാടുന്ന പിശാചില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം ഭാവനകളാണെങ്കിലും പകവിടാത്ത പാമ്പുകള്‍ വര്‍ഗ്ഗീയവികാരമാണെന്ന് ഇന്ത്യയിലെ മതസംഘടനകള്‍ തെളിയിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇന്ത്യയുടെ പിക്കാസോ എന്നു വിശേഷിപ്പിക്കപ്പെട്ട എം എഫ് ഹുസൈന് രാജ്യം വിട്ടുപോകേണ്ടി വന്നത് ഹിന്ദുമതഭീകരരുടെ ഭീഷണി മൂലമാണ്. സരസ്വതീദേവിയെ തനിമയോടെ ആവിഷ്‌കരിച്ച് ശിവകാശികലണ്ടറുകളില്‍ നിന്ന് മോചിപ്പിച്ചു എന്നതായിരുന്നു കുറ്റം. അറേബ്യന്‍ രാജ്യത്ത് അഭയം തേടി പൗരത്വം സ്വീകരിച്ച എം എഫ് ഹുസൈന്‍ ഇംഗ്ലണ്ടില്‍ വച്ചു മരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്‌കാരവും ഇംഗ്ലണ്ടിലായിരുന്നു.&lt;br /&gt;&lt;br /&gt;എം എഫ് ഹുസൈന്റെ മരണശേഷവും പകവിടാത്ത ഹിന്ദുവര്‍ഗ്ഗീയ സംഘടനകള്‍ ആ അനശ്വര പ്രതിഭയ്‌ക്കെതിരേ കൊലശൂലമെടുത്തിരിക്കയാണ്. 2012 ജനുവരി രണ്ടാം വാരത്തില്‍ മുംബൈയിലെ കാലഗോഡില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടമ്പററി ഇന്ത്യന്‍ ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച എം എഫ് ഹുസൈന്‍ ചിത്രപ്രദര്‍ശനം അവര്‍ തടഞ്ഞു. ഹിന്ദു ജാഗരണ്‍ സമിതിയുടെ നേതൃത്വത്തില്‍ ഗാലറിയിലേക്ക് ഇരച്ചുകയറി തടയുകയായിരുന്നു.&lt;br /&gt;&lt;br /&gt;എം എഫ് ഹുസൈന്റെ വിവാദചിത്രങ്ങളൊന്നുപോലും അവിടെ ഇല്ലായിരുന്നു. കാശ്മീരിന്റെ പ്രകൃതിഭംഗിയും ഇന്ത്യന്‍ ഗ്രാമീണതയുമായിരുന്നു പെയിന്റിംഗുകളുടെ പ്രമേയം. കല ആസ്വദിക്കാനുള്ള ക്ഷമയോ സൗന്ദര്യബോധമോ വര്‍ഗ്ഗീയവാദികള്‍ക്കില്ലല്ലൊ.&lt;br /&gt;&lt;br /&gt;ഹിന്ദുവര്‍ഗ്ഗീയവാദികളില്‍ നിന്നും തീരെ താഴെയല്ല ഇന്ത്യയിലെ ഇസ്ലാം തീവ്രവാദികള്‍. ജയ്പൂരിലെ സാഹിത്യോത്സവത്തിനു ലോകസാഹിത്യകാരനായ സല്‍മാന്റുഷ്ദി വരുന്നത് തടയാന്‍ വേണ്ടിയാണ് അവര്‍ മുറവിളികൂട്ടിയത്. സല്‍മാന്‍ റുഷ്ദിയുടെ ജീവനുമേല്‍ ഇറാനിലെ പരേതനായ ഖുമേനി പുറപ്പെടുവിച്ച ഫത്‌വ നടപ്പിലാക്കിക്കിട്ടുവാനുള്ള രക്തദാഹമാണ് ഇന്ത്യയിലുള്ള ഇസ്ലാം തീവ്രവാദികള്‍ക്കുള്ളത്. അനിഷ്ടപരാമര്‍ശങ്ങളെ സമചിത്തതയോടെ കാണാന്‍ കഴിയാത്തവരുടെ വിശ്വാസപ്രമാണങ്ങള്‍ സ്‌നേഹത്തിന്റേതായിരിക്കില്ല.&lt;br /&gt;&lt;br /&gt;മുംബൈ, ജയ്പൂര്‍ എന്നീ നഗരങ്ങള്‍ ഇന്ത്യയുടെ സാംസ്‌ക്കാരിക ഈടുവയ്പുകളാണ്. ചരിത്രവും സംസ്‌ക്കാരവും കൈകോര്‍ത്തു നില്‍ക്കുന്ന ഈ നഗരങ്ങളിലാണ് ഹിന്ദുമുസ്ലിം വര്‍ഗ്ഗീയവാദികള്‍ വികൃതമുഖം കാട്ടിനില്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;ഹിന്ദു-മുസ്ലിം വോട്ടുകളില്‍ കണ്ണുനട്ട ചില രാഷ്ട്രീയപാര്‍ട്ടികളും ഈ വര്‍ഗ്ഗീയസംഘടനകളുടെ മുദ്രാവാക്യങ്ങള്‍ പേറുന്നു എന്നതാണ് ഏറെ ഖേദകരം. മതങ്ങളുടെ അടിസ്ഥാനപ്രമാണം സ്‌നേഹമാണെന്ന് സ്വതന്ത്രചിന്തകര്‍ പോലും പറയുമ്പോള്‍, ഭീകരവാദത്തിന് രക്ഷാവലയം നല്‍കുന്ന മതങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സ്‌നേഹത്തിന് പുഷ്പസൗരഭ്യമല്ല, രക്തഗന്ധമാണുള്ളതെന്ന് സമ്മതിക്കേണ്ടി വരും. കൊമ്പേറിപ്പാമ്പുകള്‍ പാവം ജീവികളാകുന്നത് മതങ്ങള്‍ക്കു മുന്‍പിലാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 29 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-9073219103791765928?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/9073219103791765928/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=9073219103791765928' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9073219103791765928'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/9073219103791765928'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_29.html' title='പകവിടാത്ത പാമ്പുകളും വര്‍ഗീയസംഘടനകളും'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-1847813138770118791</id><published>2012-01-28T23:59:00.000+05:30</published><updated>2012-01-28T23:59:00.055+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='അഭിമുഖം'/><title type='text'>ആള്‍ക്കൂട്ടത്തിലെ നക്ഷത്രജീവിതം</title><content type='html'>എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ 'സന്ധ്യ'യില്‍ പതിവില്ലാത്തതിരക്ക്. ഗൃഹനാഥ രത്‌നമ്മ ചേച്ചി വിരുന്നുകാരെ സ്വീകരിച്ച് ഓടി നടക്കുന്നു. വീട്ടിലെ അകത്തളങ്ങളില്‍ പല ഗ്രൂപ്പുകളായി അതിഥികള്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു. ഗൃഹനാഥനെ മാത്രം കാണാനില്ല. അടുത്തൊരിടം വരെ പോയിരിക്കുന്നു. അച്ഛന്‍ ഇപ്പോള്‍ വരും മകള്‍ രേഖയുടെ മറുപടി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന കൊച്ചുമകന് വേദനയുണ്ടെന്നറിഞ്ഞ് മുത്തച്ഛന്റെ സ്‌നേഹവായ്‌പോടെ ഓടി പോയതാണ് സാനുമാഷ്.&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s1600/1010092_sanu.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 176px; height: 193px;" src="http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s320/1010092_sanu.jpg" alt="" id="BLOGGER_PHOTO_ID_5702728855190694210" border="0" /&gt;&lt;/a&gt;അവാര്‍ഡ് വിവരമറിഞ്ഞപ്പോള്‍ മുതല്‍ നിലക്കാത്ത സന്ദര്‍ശക പ്രവാഹം, ഫോണ്‍കോളുകള്‍. സ്‌നേഹത്തിന്റെ മധുരവും പൂക്കുടകളുമേന്തിയെത്തുന്ന പ്രിയപ്പെട്ട ശിഷ്യര്‍, പരിചയക്കാര്‍ എല്ലാവരെയും സൗമ്യമായ പുഞ്ചിരിയോടെ ക്ഷീണമറിയിക്കാതെ സ്വീകരിക്കുന്ന മാഷ്.&lt;br /&gt;&lt;br /&gt;അവാര്‍ഡുകളേക്കാള്‍ തന്റെ ഉള്ളം നിറക്കുന്നത് ഈ സ്‌നേഹവായ്പുകളാണെന്ന് നിറഞ്ഞ മനസോടെ മാഷ് വ്യക്തമാക്കുന്നു. അവാര്‍ഡ് തനിക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് ഉണ്ടാക്കുന്നതെന്ന് വിനയത്തിന്റെ ഭാഷയില്‍ മാഷ് പറയുന്നു. മലയാളത്തില്‍ ജീവിച്ച് വിശ്വത്തോളം വളര്‍ന്ന സാനുമാഷിന്റെ ബഷീര്‍. ഏകാന്തവീഥിയിലെ അവധൂതന്‍ ഇതിനകം തന്നെ വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതിലൂടെ ഈ കൃതിക്ക് വേണ്ടി മാഷ് നടത്തിയ സാധനയ്ക്ക് പൂര്‍ണ്ണത കൈവരുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ബഷീര്‍:ഏകാന്തവീഥിയിലെ അവധൂതന്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;ബഷീറിനെ വളരെയടുത്തു നിന്ന് കണ്ടറിയാനുള്ള ഭാഗ്യമുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ച് എത്രയേറെ കൃതികളാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് കൃത്യമായി പറയാനാവില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര രചനയെന്ന ചിന്ത മനസില്‍ വന്നപ്പോള്‍ തന്നെ അതൊരു പൂര്‍ണ്ണ, സമഗ്ര, വസ്തുനിഷ്ഠ കൃതിയാകണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതിനായി ബഷീറിനെ അടുത്ത് പരിചയമുള്ളവരെയെല്ലാം കണ്ട് സംസാരിച്ചു. വീടും ചുറ്റുപാടുകളുമെല്ലാം നടന്ന് കണ്ടു. പലപ്പോഴും ' ഒരു കല്പിത കഥാപാത്രത്തെ പോലെ ജീവിച്ച ബഷീറിനെ'കുറിച്ച് അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന കഥകളെ കുറിച്ച് ഒരളവോളമെങ്കിലും സത്യസന്ധത പുലര്‍ത്താന്‍ കഴിയണമെന്ന് ഉറപ്പിച്ചിരുന്നു. ' ബഷീറിന്റെ കഥകളില്‍ മാത്രമല്ല അദ്ദേഹം എഴുതുന്ന എന്തിലും ആ പേര് മുദ്രിതമായിരുന്നു. ആന്തരിക നേത്രങ്ങളാല്‍ അതു കാണാതിരിക്കാന്‍ ഒരാസ്വാദകനും സാധ്യമല്ല. അത്ര തെളിഞ്ഞ അന്തരീക്ഷത്തിലാണ് ആ പേര് ആ രചനകളിലെങ്ങും പതിഞ്ഞിരിക്കുന്നത് പേരടിക്കാതെ പ്രസിദ്ധം ചെയ്താല്‍ പോലും ഏതു വായനക്കാരനും തിരിച്ചറിയുന്നു ഇത് ബഷീറിന്റേതാണല്ലോ''.&lt;br /&gt;&lt;br /&gt;കഥയിലും നോവലിലും ബഷീര്‍ അവതരിപ്പിക്കുന്ന മനുഷ്യരും പ്രകൃതിയും വിഭവങ്ങളും സംഭവങ്ങളും കണ്‍മുന്നില്‍ കാണുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;തലയെടുപ്പുള്ള ഒരുതലമുറ?&lt;/span&gt;&lt;br /&gt;&lt;br /&gt;സാഹിത്യത്തിലെ തലയെടുപ്പുള്ള തലമുറ എം ടി പത്മനാഭന്‍, ഒ എന്‍ വി, അയ്യപ്പപ്പണിക്കര്‍, ഒ വി വിജയന്‍ അങ്ങനെ മലയാളത്തിന്റെ പ്രശസ്തി മറുനാടുകളിലെത്തിച്ചവരായിരുന്നു. പിന്നീടുള്ളവര്‍ക്ക് ഈ പ്രശസ്തി നിലനിര്‍ത്താനായോ എന്ന് സംശയമുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;സാഹിത്യചര്‍ച്ചകള്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;ചര്‍ച്ചകളോ ക്രിയാത്മക സംവാദങ്ങളോ സാഹിത്യത്തില്‍ നിന്ന് പൂര്‍ണ്ണമായും ഇല്ലാതായി കഴിഞ്ഞു. ദൈനംദിന സംഭവ വികാസങ്ങളുടെ പേരിലുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഗഹനമായ വായനയോ പഠനമോ നടക്കാത്തതാകാം മികച്ച സംവാദങ്ങള്‍ ഇല്ലാതായതിന് പിന്നില്‍.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;അധ്യാപക വിദ്യാര്‍ഥിബന്ധം?&lt;/span&gt;&lt;br /&gt;&lt;br /&gt;സാഹിത്യചര്‍ച്ചകളിലും മേഖലകളിലും സജീവമായുണ്ടായിരുന്ന പലരും അധ്യാപകരായിരുന്നു. അധ്യാപക-വിദ്യാര്‍ഥിതലം ഊഷ്മളവും അതോടൊപ്പം ചിന്തകള്‍ക്ക് വഴിയൊരുക്കുന്നത്ര സംവേദന ക്ഷമവുമായിരുന്നു. ഇന്ന് അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലും കാഴ്ചപാടുകളിലും ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഏകാകി-ബഷീറിനെ പോലെ?&lt;/span&gt;&lt;br /&gt;&lt;br /&gt;എന്നും ആള്‍ കൂട്ടത്തിന് നടുവിലായിരുന്നു ബഷീര്‍. സ്‌നേഹിതരും ആസ്വാദകരും സ്വന്തം കഥാപാത്രങ്ങള്‍ തന്നെയും ബഷീറിനൊപ്പം എന്നുമുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഒറ്റപ്പെട്ട ഏകാകിയായ ബഷീര്‍- അദ്ദേഹത്തെ കുറിച്ചുള്ള ചിന്തകള്‍ക്കിടയിലെപ്പോഴെ എനിക്ക് ഒരു ഇല്ല്യൂഷന്‍ പോലെ ആ തിരിച്ചറിവുണ്ടാവുകയായിരുന്നു. പലപ്പോഴും ഞാനും അങ്ങനെയാണ്. ഭാര്യയും മക്കളും ശിഷ്യരുമൊക്കെയുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ അതെനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. എന്റെ ചിന്തകളും എഴുത്തും എല്ലാം എന്റേതുമാത്രമാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;പുതിയ കൃതി?&lt;/span&gt;&lt;br /&gt;&lt;br /&gt;അയ്യപ്പ പണിക്കരെക്കുറിച്ചുള്ള രചനയുടെ പ്രാരംഭ ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഗഹനമായ പഠനം ആവശ്യമുള്ള കൃതിയാണിത്. അയ്യപ്പപണിക്കരുടെ കവിതകളിലെ ആഴവും പരപ്പും വ്യത്യസ്തയും പൂര്‍ണ്ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള ബൃഹത് രചനയാണെന്നതു കൊണ്ടു തന്നെ കൂടുതല്‍ സമയവും ശ്രദ്ധയും ഇതിനായി ചെലവഴിക്കണം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;കൊച്ചിയിലെ ജീവിതം?&lt;/span&gt;&lt;br /&gt;&lt;br /&gt;' ആലപ്പുഴയില്‍ ജനിച്ചു വളര്‍ന്നെങ്കിലും എറണാകുളത്തെ സായാഹ്നങ്ങളാണ് എന്നിലെ എഴുത്തുകാരനെയും ചിന്തകളെയും വളര്‍ത്തിയിത്. 46 വര്‍ഷമായി ' സന്ധ്യയില്‍' താമസം തുടങ്ങിയിട്ട്''. സന്ധ്യയിലെ എഴുത്തുമുറിയില്‍ ചിന്തകള്‍ക്ക് വ്യക്തത കൈവരുന്നു.&lt;br /&gt;&lt;br /&gt;' മഹാരാജാസ് കോളജിലെ അധ്യാപക ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ വ്യക്തികള്‍, ശിഷ്യര്‍ അങ്ങനെ എന്നെ രൂപപ്പെടുത്തിയതില്‍ എറണാകുളത്തെ ജീവിതം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;എം കെ സാനുവെന്ന രാഷ്ട്രീയക്കാരന്‍?&lt;/span&gt;&lt;br /&gt;&lt;br /&gt;എംഎല്‍എ എന്ന നിലയില്‍ കൊച്ചിയെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രത്യേകിച്ച് നേതാക്കളില്‍ നിന്ന് അകന്ന് നില്‍ക്കുന്നതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ ട്രെന്‍ഡുകള്‍ വ്യക്തമല്ല. മുമ്പ് ഇസങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണെങ്കില്‍ ഇന്നത് വ്യക്തിപരമായ ഏറ്റുമുട്ടലുകളായി മാറിയെന്ന സംശയമുണ്ട്. അഴിമതിയും രാഷ്ട്രീയരംഗത്തെ അപചയവുമെല്ലാം ഇതിന്റെ പ്രതിഫലനം മാത്രമാണ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;രാഷ്ട്രീയ, സാമൂഹ്യ,സാഹിത്യരംഗത്തെ അപചയം?&lt;/span&gt;&lt;br /&gt;&lt;br /&gt;അപചയം ഒരു തലമുറയുടെയാകെ ചിന്തകളില്‍ വരുന്നതാണ്. എല്ലാ കാര്യങ്ങളിലും ഒരു ഉയര്‍ച്ചയും അതിനൊരു താഴ്ചയുമുണ്ട്. അപചയത്തിന്റെ ഫലം കണ്ടുവളരുന്ന അടുത്ത തലമുറ ഇതിനെതിരെ പ്രതികരിക്കും. അവരില്‍ നിന്ന് ഒരു പുതുനാമ്പ് പൊട്ടിവിടരും. പലയിടത്തും അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഭൂമിയുടെ തലമുറകളുടെ ചാക്രിക ചലനങ്ങള്‍ ഇത്തരത്തില്‍ തന്നെയാണുള്ളത്.&lt;br /&gt;&lt;br /&gt;കൊടുങ്ങല്ലൂരിലോ മറ്റോ കുറെ യുവാക്കള്‍ ചേര്‍ന്ന് ' ഈ തന്തമാരെ ഞങ്ങള്‍ക്ക് വേണ്ട' എന്നൊരു മുദ്രാവാക്യമുയര്‍ത്തികൊണ്ടുവന്നിരുന്നു പക്ഷെ അത് ശക്തിപ്രാപിച്ചില്ല.ഒരിടത്ത് വിജയിച്ചില്ലെങ്കിലും ഇനിയും അപചയങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ ശക്തിപ്രാപിക്കും. അത് പുതുതലമറയ്ക്ക് വഴികാട്ടിയാകും. മാഷ് ശുഭാപ്തി വിശ്വാസത്തിലാണ്.&lt;br /&gt;&lt;br /&gt;സാഹിത്യസദസിലേക്ക് തന്നെ ക്ഷണിക്കാനെത്തിയ സംസ്‌കൃത കോളജിലെ വേദാന്തധ്യാപകനോട് ' ഇടക്കൊന്നു വിളിക്കും' ചില സംശയങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് പറയുന്ന മാഷ് 83-ാം വയസിലും തന്റെയുള്ളിന്റെ ഉള്ളിലെ വിദ്യാര്‍ഥിയെ സജീവമാക്കി നിര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;തിരക്കുകള്‍ മാഷുടെ കൂടെ എന്നുമുണ്ട്. പ്രസംഗം, അവതാരിക , ഇതെന്റെ പുതിയ പുസ്തകം മാഷൊന്ന് വായിക്കണമെന്ന് പറഞ്ഞെത്തുന്ന പുതുതലമുറക്കാര്‍. ഈ തിരക്കുകള്‍ മാഷിനെ  ക്ഷീണിപ്പിക്കുന്നില്ല. തന്റെ പുതിയ രചനക്കുള്ള ചിന്തകള്‍ ഇതിനിടയിലെവിടെയോ നാമ്പെടുക്കുന്നുണ്ടാകാം.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കടപ്പാട്: ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-1847813138770118791?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/1847813138770118791/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=1847813138770118791' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/1847813138770118791'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/1847813138770118791'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8956.html' title='ആള്‍ക്കൂട്ടത്തിലെ നക്ഷത്രജീവിതം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-J3_Jz3B1jYM/TyQprfAC6UI/AAAAAAAAImc/9jgWx4EOJRc/s72-c/1010092_sanu.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-5307739173934668350</id><published>2012-01-28T21:45:00.000+05:30</published><updated>2012-01-28T21:47:08.245+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='ഭക്ഷ്യം'/><category scheme='http://www.blogger.com/atom/ns#' term='പൊതുവിതരണം'/><title type='text'>പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക</title><content type='html'>ഭക്ഷ്യസുരക്ഷാനിയമം- 2011 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ആശ്വാസമെന്ന കൊട്ടിഘോഷിപ്പോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ , അപകടകരമായ നിരവധി വ്യവസ്ഥ ബില്ലിലുണ്ടെന്ന് കരടുരൂപം പരിശോധിച്ചാല്‍ മനസ്സിലാകും. ബില്‍ അതേപടി തിരിച്ചുവരികയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്താല്‍ ജനസംഖ്യയുടെ പകുതിയിലേറെവരുന്ന ജനവിഭാഗത്തിന് കടുത്ത ആഘാതമാകും. നിരവധിപേര്‍ ഭക്ഷ്യസബ്സിഡിയില്‍നിന്ന് ഒഴിവാക്കപ്പെടും. ലഭ്യമാകുന്ന റേഷന്റെ അളവ് കുറയും. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമേഖലയിലേക്ക് മാറും. ബില്ലിലെ വ്യവസ്ഥകളില്‍ പലതും ലോകബാങ്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകയാല്‍ യുപിഎ സര്‍ക്കാര്‍ അവ ഒഴിവാക്കുമെന്നു പറയാന്‍ കഴിയില്ല. ഭക്ഷ്യ സബ്സിഡിയുടെ പരിധിയില്‍വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യാധിഷ്ഠിത റേഷന്‍ കൊണ്ടുവന്നതും ക്ഷേമപദ്ധതിക്കുള്ള ചെലവ് കുറയ്ക്കാനുള്ള ആഗോളവല്‍ക്കരണ ആശയങ്ങളുടെ ഭാഗംതന്നെയാണ്. എപിഎല്‍ , ബിപിഎല്‍ , അന്ത്യോദയ എന്നിങ്ങനെ ഉപഭോക്താക്കളെ തരംതിരിക്കുകയും ബിപിഎല്ലുകാരുടെ എണ്ണം കുറയ്ക്കുന്നതിന് ജനവിരുദ്ധമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെക്കൂടി ജനങ്ങളെ ഒഴിവാക്കാനുള്ള സമര്‍ഥമായ തന്ത്രമാണ് പുതിയ ബില്ലിലുള്ളത്.&lt;br /&gt;&lt;br /&gt;കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ത്രിപുര തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങളില്‍ വ്യാപകമായ പൊതുവിതരണസമ്പ്രദായമുണ്ട്. തീര്‍ത്തും കുറ്റമറ്റതാണെന്നു പറയാന്‍ കഴിയില്ലെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയവ ജനങ്ങളുടെ മൗലികാവകാശമാണ്; അത് ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ കടമയും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും അവ, പട്ടിണി കിടന്ന് മരിക്കുന്ന മനുഷ്യര്‍ക്ക് വിതരണം ചെയ്യാത്തത് അക്ഷന്തവ്യമായ അപരാധമാണ്. ഇന്ത്യയില്‍ 15,000 കോടി രൂപ ഭക്ഷ്യസബ്സിഡിക്കായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. എന്നിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റേഷന്‍വിതരണം ഒരു സ്വപ്നമായി അവശേഷിക്കുന്നു. കേരളം കഴിഞ്ഞാല്‍ ഫലപ്രദമായി റേഷന്‍വിതരണം നടത്തുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാടും ഹിമാചല്‍പ്രദേശും ത്രിപുരയുമാണ്. കേരളത്തില്‍ ആഴ്ചയിലെ മുഴുവന്‍ ദിവസവും (പൊതു അവധിദിനങ്ങള്‍ ഒഴികെ) റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ സമയം കട തുറന്നിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ചില ദിവസങ്ങള്‍മാത്രമാണ് കട പ്രവര്‍ത്തിക്കുന്നത്.&lt;br /&gt;&lt;br /&gt;ജനകീയസമരങ്ങളിലൂടെയാണ് കേരളം മെച്ചപ്പെട്ട റേഷന്‍സമ്പ്രദായം നേടിയെടുത്തത്. പോരാട്ടങ്ങളുടെ ഉജ്വലമായ ചരിത്രംതന്നെ അതിനുപിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുടെ മുമ്പില്‍ ഇടതുപക്ഷം പോരാട്ടം തുടര്‍ന്നതിന്റെ ഫലമായാണ് കേന്ദ്രം ദക്ഷിണ ഭക്ഷ്യമേഖല പ്രഖ്യാപിച്ചത്. കേരളം, ആന്ധ്ര, മൈസൂരു (കര്‍ണാടക) തുടങ്ങിയ സംസ്ഥാനങ്ങളെ അതിന്റെ പരിധിയിലാക്കി. അരി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്ന് കേരളത്തിന് നേരിട്ട് അരി വാങ്ങാമെന്നായി. ഇവിടെനിന്ന് അരി പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു. വിലനിയന്ത്രണവും ഏര്‍പ്പാടാക്കി. 1964ല്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണ ഭക്ഷ്യമേഖല ഒഴിവാക്കി. 1965ല്‍ അനൗദ്യോഗിക പൊതുവിതരണം പ്രഖ്യാപിച്ചു. 1966ല്‍ കേരള റേഷനിങ് ഓര്‍ഡറനുസരിച്ച് റേഷന്‍ സ്റ്റാറ്റ്യൂട്ടറി അവകാശമായി. സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍വന്നതോടെ കേരളത്തിന്റെ പൊതുവിതരണം ശക്തമാകാന്‍ തുടങ്ങി. 85 ശതമാനം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന സ്ഥിതിവന്നു. 400 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ കേരളത്തില്‍ റേഷന്‍കടകളുണ്ട്. 1974ല്‍ സപ്ലൈകോ നിലവില്‍വന്നതോടെ ജനങ്ങള്‍ക്ക് കുറെക്കൂടി ആശ്വാസമായി. കുറഞ്ഞവിലയ്ക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാകുന്ന മാവേലി സ്റ്റോറുകള്‍ നിലവില്‍വന്നു. എഴുനൂറിലേറെ മാവേലി സ്റ്റോറുകളും 15 സൂപ്പര്‍മാര്‍ക്കറ്റുകളും മൊബൈല്‍ മാവേലി സ്റ്റോറും ഇന്നുണ്ട്. ഇത്രയും വിപുലമായ പൊതുവിതരണശൃംഖലയാണ് പുതിയ ബില്‍ വരുന്നതോടെ ക്രമേണ ഇല്ലാതാവുക.&lt;br /&gt;&lt;br /&gt;പുതിയ ഭക്ഷ്യസുരക്ഷാ ബില്ലില്‍ കാണുന്ന പ്രധാനപ്പെട്ട ചില ന്യൂനതകള്‍ വ്യക്തമാക്കേണ്ടതുണ്ട്. 2010 നവംബറില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ , 18.03 കോടിപേര്‍ ഭക്ഷ്യസബ്സിഡിയുടെ പരിധിയില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ദരിദ്രജനങ്ങളുടെ 90 ശതമാനംവരും. എന്നാല്‍ , ബില്ലില്‍ ഗ്രാമത്തില്‍ 75 ശതമാനംപേരും നഗരത്തില്‍ 50 ശതമാനംപേരുമാണ് പരിധിയിലുണ്ടാവുക എന്നു പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭക്ഷ്യസുരക്ഷിതത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നര്‍ഥം. കേന്ദ്രം ഇപ്പോള്‍ത്തന്നെ 6.52 കോടി കുടുംബങ്ങളെയാണ് ബിപിഎല്ലായി കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ 11.05 കോടി കുടുംബങ്ങളെ ബിപിഎല്ലായി രേഖപ്പെടുത്തിയിട്ടുണ്ട് (56 ശതമാനംപേര്‍). പുതിയ ബില്ലില്‍ ഗ്രാമത്തില്‍ 46 ശതമാനവും നഗരത്തില്‍ 28 ശതമാനവുമായി ഇത് കുറയുന്നു.&lt;br /&gt;&lt;br /&gt;ദേശീയ ഉപദേശകസമിതി തയ്യാറാക്കിയ ബില്ലിന്റെ കരടില്‍ സെക്ഷന്‍ 21 പറയുന്നത് മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നാണ്. മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം കുറയുന്നതോടൊപ്പം ഭക്ഷ്യധാന്യത്തിന്റെ അളവും കുറയ്ക്കുകയാണ്. ഒരു ബിപിഎല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ കിട്ടുമായിരുന്നത് 25 കിലോയായി നേരത്തെ കുറച്ചു. ബില്ലിലെ നിര്‍ദേശം ആളൊന്നിന് ഏഴുകിലോവീതം മൂന്ന് രൂപയ്ക്ക് നല്‍കാനാണ്. രണ്ട് അംഗംമാത്രമുള്ള കുടുംബത്തിന് 14 കിലോയാണ് ലഭിക്കുക. കുട്ടികളെ എണ്ണത്തില്‍ കൂട്ടാനിടയില്ല. അണുകുടുംബങ്ങളുള്ള കേരളത്തില്‍ ഭക്ഷ്യധാന്യറേഷന്‍ തീരെ കുറയാന്‍ ഇടയുണ്ട്. എപിഎല്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം ആളൊന്നിന് മൂന്നുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. വിലയാണെങ്കില്‍ കര്‍ഷകന്‍ കൊടുക്കുന്ന താങ്ങുവിലയുടെ പകുതിയും. താങ്ങുവില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സമരംചെയ്യുമ്പോള്‍ ജനങ്ങള്‍ അവരുടെ ശത്രുക്കളായി മാറും. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം വ്യവസ്ഥകളും ബില്ലിലുണ്ട്.&lt;br /&gt;&lt;br /&gt;ഇതിനേക്കാളൊക്കെ അപകടകരമായത് അധ്യായം 13ലെ സെക്ഷന്‍ ജി യാണ്. പൊതുവിതരണത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണിത്. ലോകബാങ്കിന്റെ നിര്‍ദേശങ്ങളാണ് ഈ വകുപ്പില്‍ കാണാന്‍ കഴിയുക. സബ്സിഡിതുക പണമായി ഗുണഭോക്താവിന് എത്തിക്കാനും ഭക്ഷ്യകൂപ്പണ്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് രണ്ടും പല രാജ്യങ്ങളും പരിശോധിച്ച് നിഷ്ഫലമെന്നു കണ്ട് തള്ളിക്കളഞ്ഞ പദ്ധതികളാണ്. ഭക്ഷ്യധാന്യത്തിന്റെ ശേഖരണവും വില്‍പ്പനാവകാശവും കുത്തകമുതലാളിമാരുടെ കൈയിലെത്തുക എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. ഗ്രാമങ്ങളിലെ നിരക്ഷരരായ മനുഷ്യര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ബാങ്കുകളൊന്നുമില്ല. അവര്‍ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനും വശമില്ല. ഇനി അക്കൗണ്ട് തുടങ്ങിയാല്‍ പണം വരുമെന്നതിന് ഒരു ഉറപ്പുമില്ല. വന്നില്ലെങ്കില്‍ ആരോടും പരാതി പറയാനും കഴിയില്ല. പൊതുവിതരണസമ്പ്രദായമാണെങ്കില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് പരാതി ബോധിപ്പിക്കാമായിരുന്നു. സബ്സിഡി പണം സ്വകാര്യബാങ്ക് ഇടപാട് സംഘങ്ങള്‍ തട്ടിയെടുക്കാനും ഇത് ഇടവരും.&lt;br /&gt;&lt;br /&gt;ഭക്ഷ്യാവകാശം ആധാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ആധാര്‍വഴി നല്‍കുന്ന യുഐഡി കാര്‍ഡുകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. ബില്ലിന്റെ ക്ലോസ് മൂന്നിലാണ് ആധാറുമായുള്ള ബന്ധം സൂചിപ്പിക്കുന്നത്. നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ തള്ളി ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്തുക, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരങ്ങള്‍ നല്‍കുക, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊതു അടുക്കള തുടങ്ങിയ ചില നല്ല നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. എന്നാല്‍ , മേല്‍പ്പറഞ്ഞ ദോഷവശങ്ങള്‍ ഉള്ളതിനാല്‍ ഇവയൊന്നും നടപ്പാകുകയില്ലെന്നതാണ് പ്രശ്നം.&lt;br /&gt;&lt;br /&gt;ഭക്ഷ്യശേഖരം ധാരാളം ഉണ്ടായിട്ടും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിതരണം ശക്തമാക്കാത്തത് എന്തുകൊണ്ടെന്നാണ് നാം ചോദിക്കേണ്ടത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുകയാണ് വേണ്ടത്. ലക്ഷ്യംവച്ചുള്ള റേഷന്‍വിതരണം (അര്‍ഹരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്) അവസാനിപ്പിക്കണം. സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാബില്ലിലെ ജനവിരുദ്ധപരാമര്‍ശങ്ങള്‍ ഒഴിവാക്കി ബില്‍ ഭേദഗതിചെയ്യുക, ബിപിഎല്‍ മാനദണ്ഡം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക, പൊതുവിതരണ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനുവരി 30ന് വില്ലേജ് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുകയാണ്. ഗ്രാമസ്വരാജിനുവേണ്ടിയും ജനങ്ങളുടെ പട്ടിണി അകറ്റാനും ആഗ്രഹിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഭക്ഷണം നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കെ കെ ശൈലജ&lt;/span&gt; &lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ദേശാഭിമാനി 28 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-5307739173934668350?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/5307739173934668350/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=5307739173934668350' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5307739173934668350'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5307739173934668350'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2366.html' title='പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-972771076866404947</id><published>2012-01-28T21:40:00.001+05:30</published><updated>2012-01-28T21:43:07.789+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സാമ്രാജ്യത്വം'/><title type='text'>ബുഷിന്റെ പാതയിലൂടെ</title><content type='html'>അമേരിക്കന്‍ ഐക്യനാട്ടിലെ സമാധാനപ്രിയരായ സാധാരണജനങ്ങള്‍മാത്രമല്ല, അമേരിക്കയുടെ ആധിപത്യത്തെ ചെറുക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങളുമെല്ലാം വന്‍പ്രതീക്ഷയോടെയാണ് കറുത്ത വംശജനും വാഗ്മിയുമായ ബറാക് ഒബാമയുടെ പ്രസിഡന്റ് സ്ഥാനാരോഹണം 2008ല്‍ സ്വാഗതംചെയ്തത്. മുതലാളിത്തലോകം സാമ്പത്തികപ്രതിസന്ധിയിലേക്ക് ഊഴ്ന്നിറങ്ങുന്ന സന്ദര്‍ഭത്തിലാണ് ഒബാമ അധികാരമേറ്റത്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ യുദ്ധം നടത്തിവന്നത് അന്നും തുടരുകയായിരുന്നു. ഇറാനും വടക്കന്‍ കൊറിയയും ഇറാഖും "തിന്മയുടെ അച്ചുതണ്ടു"കളാണെന്നും അവയെ അടിച്ചിരുത്താതെ ലോകത്തിന് സമാധാനമുണ്ടാവുകയില്ലെന്നുമായിരുന്നു ബുഷിന്റെ കണ്ടെത്തല്‍ . അങ്ങനെ അമേരിക്കന്‍ കടന്നാക്രമണങ്ങളുടെ പരമ്പരകൊണ്ട് സംഘര്‍ഷഭരിതമായ ലോകത്തിന് സമാധാനം വാഗ്ദാനംചെയ്താണ് ഒബാമ അധികാരത്തിലെത്തിയത്. കൂടാതെ തന്റെ "മഹാനായ മുന്‍ഗാമി" എഫ് ഡി റൂസ്വെല്‍റ്റിന്റെ സാമൂഹ്യക്ഷേമ നടപടികള്‍ പിന്തുടരുമെന്നും തൊഴിലില്ലായ്മ അഞ്ചുശതമാനമായിട്ടെങ്കിലും കുറയ്ക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ ഒബാമ ഒന്നാം ഊഴം പൂര്‍ത്തിയാക്കി രണ്ടാം ഊഴത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരവേലകള്‍ ആരംഭിച്ചുകഴിഞ്ഞു. വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒബാമ അധികാരത്തിലെത്തുമ്പോള്‍ ഉണ്ടായിരുന്നപോലെ ലോകം ഇപ്പോഴും സംഘര്‍ഷഭരിതമാണ്. നാലുവര്‍ഷം കഴിഞ്ഞിട്ടും സാമ്പത്തികപ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. അമേരിക്കന്‍ അര്‍ധഗോളത്തില്‍ അമേരിക്കന്‍ ഐക്യനാട് ഒറ്റപ്പെട്ടിരിക്കുകയാണ്. കനഡയും അമേരിക്കന്‍ ഐക്യനാടും ഒഴിച്ചുള്ള മുപ്പത്തിമൂന്ന് രാഷ്ട്രങ്ങള്‍ ഒത്തൊരുമിച്ച് വെനസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ കാരക്കാസില്‍വച്ച് ഡിസംബര്‍ ആദ്യവാരത്തില്‍ യോഗം ചേരുകയും അമേരിക്കയുടെ ആധിപത്യത്തെയും ആഗോളവല്‍ക്കരണ, ലിബറല്‍ നയങ്ങളെ എതിര്‍ക്കാനും തീരുമാനിച്ചത് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ വിവരിച്ചിരുന്നല്ലോ (&lt;a href="http://workersforum.blogspot.com/2012/01/blog-post_21.html"&gt;അടുക്കളത്തോട്ടം അരങ്ങിലേക്ക്&lt;/a&gt;).&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പശ്ചിമേഷ്യയും ഒബാമയും &lt;/span&gt;&lt;br /&gt;&lt;br /&gt;ഇറാഖിലെ യുദ്ധം അവസാനിപ്പിക്കുന്നുവെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികസാന്നിധ്യം പിന്‍വലിക്കുമെന്നും ഒബാമ വാഗ്ദാനംചെയ്തിരുന്നു. ഇറാഖ് യുദ്ധത്തിനെതിരെ ഉയര്‍ന്നുവന്ന അമേരിക്കന്‍ പൊതുജനാഭിപ്രായത്തെ തൃപ്തിപ്പെടുത്താനാണിത് ചെയ്തത്. അനേകം അമേരിക്കന്‍ സൈനികര്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ യുദ്ധം കാരണം ജീവന്‍ ബലിയര്‍പ്പിച്ചത് അമേരിക്കന്‍ജനതയെ അത്യധികം വേദനിപ്പിച്ചു. അതുപോലെ അഫ്ഗാനിസ്ഥാനില്‍ ബിന്‍ലാദനെ പിടികൂടാനെന്ന് പറഞ്ഞ് വ്യോമാക്രമണവും മറ്റും നടത്തിയതും നിഷ്പ്രയോജനമായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ബിന്‍ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ വ്യോമാക്രമണം നടത്തി അമേരിക്ക വധിച്ചതുകൊണ്ട് ആ ന്യായവും ഇനി പറയാനാവില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും കെട്ടുകെട്ടിയ അമേരിക്കന്‍ ഐക്യനാടിന് ഇപ്പോള്‍ ഇറാന്‍ ഭീഷണിയായിരിക്കുന്നു. ഇറാനില്‍ ആണവായുധം നിര്‍മിക്കുകയും ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്നത് ബുഷിനെയെന്നപോലെ ഒബാമയെയും അസ്വസ്ഥനാക്കുന്നു. ഇറാനെതിരായി യുദ്ധം ചെയ്യുമെന്നൊക്കെ വീരവാദം മുഴക്കുന്നുണ്ടെങ്കിലും ചൈനയും റഷ്യയും ഇറാന്റെ സഖ്യശക്തികളായതുകൊണ്ട് അതിന് അവര്‍ക്ക് വേണ്ടത്ര ധൈര്യമില്ല. ഇസ്രയേലും പലസ്തീനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്ന് വാഗ്ദാനംചെയ്യുകയും അതിനായി സ്വന്തം അധ്യക്ഷതയില്‍ ത്രികക്ഷിസമ്മേളനം നടത്തുകയുംചെയ്ത ഒബാമ അവിടെയും പരാജയപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കിഴക്കനേഷ്യയില്‍ കണ്ണുനട്ട് &lt;/span&gt;&lt;br /&gt;&lt;br /&gt;അമേരിക്കന്‍ സാമ്രാജ്യത്വത്തിന് സൈനികമായും സാമ്പത്തികമായും ശക്തമായ വെല്ലുവിളി ചൈനയില്‍നിന്ന് ഉയര്‍ന്നുവരികയാണ്. പെന്റഗണ്‍ (അമേരിക്കന്‍ സൈനികനേതൃത്വം) ജനുവരിയില്‍ പുറപ്പെടുവിച്ച രേഖയനുസരിച്ച് ചൈനയാണ് എതിര്‍ക്കപ്പെടേണ്ട പ്രധാന ശത്രുവെന്ന് അമേരിക്ക കരുതുന്നു. ഇപ്പോള്‍ ചൈനക്കെതിരായി ഇന്ത്യയെയും വിയറ്റ്നാമിനെയും അണിനിരത്താനുള്ള നയതന്ത്രശ്രമങ്ങളിലാണ് അമേരിക്ക. പെന്റഗണ്‍ രേഖയുടെ പേര് "ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രാജ്യരക്ഷാ മുന്‍ഗണനയില്‍ അമേരിക്കയുടെ ആഗോളനേതൃത്വം നിലനിര്‍ത്താനുള്ള പരിപാടി" എന്നാണ്. ആ പേരുതന്നെ അമേരിക്കയുടെ ലക്ഷ്യത്തെയും മാര്‍ഗത്തെയും വിളിച്ചറിയിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;സൈനികസന്നാഹം &lt;/span&gt;&lt;br /&gt;&lt;br /&gt;കിഴക്കന്‍മേഖലയില്‍ പെന്റഗണിന്റെ ഇരുപത്തിരണ്ട് ജെറ്റ് പോര്‍വിമാനങ്ങളും അന്തര്‍വാഹിനി കപ്പലുകളില്‍ 22000 നാവികസേന ഭടന്മാരെയും ശാന്തസമുദ്രത്തില്‍ വിന്യസിച്ചിരിക്കുകയാണ്. 600 കോടി ഡോളര്‍ ചിലവുവരുന്ന ആയുധക്കരാര്‍ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ച് തയ്വാനുമായി ഒപ്പിട്ടിരിക്കുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരം അമേരിക്കന്‍ സൈനികത്താവളം സ്ഥാപിച്ചിട്ടുള്ളതായി ഒബാമ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും വിന്യസിച്ചാണ് ചൈനക്കെതിരെയുള്ള സൈനികസംരംഭം അമേരിക്ക വിശാലമായി നിലനിര്‍ത്തുന്നത്. ചൈനക്കെതിരായി ജപ്പാന്‍ , ദക്ഷിണകൊറിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായി കടുതല്‍ ശക്തമായ സൈനികസഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടരുമെന്നും അതില്‍ വിയറ്റ്നാമിനെയും ഇന്ത്യയെയും കൂടി പങ്കാളികളാക്കുമെന്നും പെന്റഗണ്‍രേഖയില്‍ പറയുന്നുണ്ട്.&lt;br /&gt;&lt;br /&gt;അമേരിക്കയുടെ ഈ വക ശ്രമങ്ങളില്‍ സഹകരിക്കാനായി ഇന്ത്യയുടെ രാജ്യരക്ഷാമന്ത്രി എ കെ ആന്റണിയുടെ നിര്‍ദേശപ്രകാരം സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്താനുള്ള നീക്കം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അടിയുറച്ച അമേരിക്കന്‍പ്രേമവുമായി പൊരുത്തപ്പെടുന്നതാണ്. സിംഗപ്പുര്‍ , തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി അമേരിക്ക നേരത്തെതന്നെ സൈനികസഖ്യത്തിലാണ്. ഇപ്പോള്‍ മ്യാന്മറിനെക്കൂടി ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ നടപടികള്‍കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ സമുദ്രമായ ശാന്തസമുദ്രത്തെ ഒരു അമേരിക്കന്‍ കായലായി മാറ്റുകയാണ് അവരുടെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;ഷാങ്ഹായ് സഖ്യം &lt;/span&gt;&lt;br /&gt;&lt;br /&gt;ഈ അമേരിക്കന്‍ സഖ്യങ്ങളുടെയും നയതന്ത്രനീക്കങ്ങളുടെയും പോക്ക് അത്ര സുഗമമാകാന്‍ പോകുന്നില്ല. 1996ല്‍ രൂപീകരിക്കപ്പെട്ട ഷാങ്ഹായ് സഹകരണ ഗ്രൂപ്പ്, യൂറോ ഏഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് മുറിച്ചു കയറാന്‍ കഴിയാത്ത ഒരു കീറാമുട്ടിയാണ്. ഷാങ്ഹായ് ഗ്രൂപ്പില്‍ ചൈനയെ കൂടാതെ റഷ്യ, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ കസാഖ്സ്ഥാന്‍ , കിര്‍ഗിസ്ഥാന്‍ , തജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അംഗങ്ങളാണ്. ഈ സഖ്യം സാമ്പത്തികവും സാംസ്കാരികവുമായ സഹകരണത്തോടൊപ്പം സൈനികസഹകരണവും ഉറപ്പുവരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗത്തേക്ക് കടന്നുകയറാന്‍ തെക്കന്‍ കൊറിയന്‍ ബന്ധംമാത്രമേ അമേരിക്കയ്ക്കുള്ളൂ. യൂറേഷ്യന്‍ വന്‍കരയിലെ ഒരു ചെറിയ മൂലയാണ് തെക്കന്‍ കൊറിയ. ശാന്തസമുദ്രത്തിന്റെ വിശാലമേഖലകളില്‍ മുങ്ങിയും പൊങ്ങിയും നീന്തുന്ന അമേരിക്കന്‍ സൈനികസന്നാഹങ്ങള്‍ക്ക് ഈ വന്‍ യൂറോ-ഏഷ്യന്‍ മേഖലയെ ശല്യപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇപ്രകാരം സ്വന്തം ഭൂഖണ്ഡത്തില്‍നിന്ന് ഒറ്റപ്പെട്ട അമേരിക്കന്‍ സാമ്രാജ്യത്വം മറ്റൊരു സ്വാധീനമേഖല സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ വിപര്യയമാണ്. ഇങ്ങനെ പ്രശ്നകലുഷമായ അന്തരീക്ഷത്തിലാണ് ഒബാമ രണ്ടാമൂഴം നേടാന്‍ ശ്രമിക്കുന്നത്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;പി ഗോവിന്ദപ്പിള്ള ദേശാഭിമാനി 28 ജനുവരി 2012&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-972771076866404947?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/972771076866404947/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=972771076866404947' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/972771076866404947'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/972771076866404947'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_28.html' title='ബുഷിന്റെ പാതയിലൂടെ'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-5778501953864043522</id><published>2012-01-27T23:17:00.001+05:30</published><updated>2012-01-27T23:34:50.102+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='കെ.ജി.ജോര്‍ജ്ജ്'/><category scheme='http://www.blogger.com/atom/ns#' term='ആത്മകഥ'/><title type='text'>അഭിനയത്തിന്റെ ശരീരം</title><content type='html'>&lt;a href="http://workersforum.blogspot.com/search/label/%E0%B4%95%E0%B5%86.%E0%B4%9C%E0%B4%BF.%E0%B4%9C%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%8D"&gt;ഇതിനു മുന്‍പ് പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍&lt;/a&gt;&lt;br /&gt;&lt;br /&gt;മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്താതെപോയ നടനാണ് ഗോപി. വെള്ളിത്തിരയില്‍ നാടക വേദിയുടെ കരുത്ത് സന്നിവേശിപ്പിച്ച തിലകനെയും നെടുമുടി വേണുവിനെയും പ്രയോജനപ്പെടുത്തിയ അത്രയുംപോലും ഗോപിയുടെ പ്രതിഭയെ ഉപയോഗിച്ചില്ല. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് അഭിനയ സിദ്ധിയും അറിവുമുണ്ടായിരുന്നത് ഗോപിക്കായിരുന്നെന്നതില്‍ സംശയമില്ല. ഞങ്ങള്‍ പരസ്പരം ആശാനേ എന്നാണ് വിളിക്കാറ്. അത് തിരുവല്ലാക്കാരുടെ രീതിയാണ്. ഗോപിയെയും തിലകനെയും ആശാനേയെന്നു വിളിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ക്യാമറക്കു മുന്നില്‍ അവരുടെ പ്രകടനം കഴിഞ്ഞാല്‍ തിരിച്ചും അങ്ങനെ വിളിച്ച് പോരെ എന്ന് ചോദിക്കും. അഭിനയത്തിന്റെ തിയററ്റിക്കല്‍ ബേസ് ഗോപിക്ക് നന്നായുണ്ടായിരുന്നു. തിലകനും മോശമല്ല. പക്ഷേ, തിലകനേക്കാള്‍ ഒരുപടി മുന്നിലാണ് ഗോപി. അദ്ദേഹം അക്കാര്യത്തില്‍ ജീനിയസ് തന്നെയായിരുന്നെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു. ഗോപി അഭിനയിക്കുമ്പോള്‍ അഭിനയമാണെന്ന് തോന്നില്ല. സ്വാഭാവികമായിരിക്കും പ്രകടനം. അത്തരം എത്രയോ മുഹൂര്‍ത്തങ്ങള്‍ .&lt;br /&gt;&lt;br /&gt;തിലകെന്‍റ കാര്യത്തില്‍ അങ്ങനെയല്ല. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗ് ഡെലിവറിയുമൊക്കെ വളരെ കള്‍ച്ചേഡ് ആണ്. ഗോപിയെപ്പോലെ അഭിനയത്തിന്റെ സൂക്ഷ്മാംശത്തില്‍ പോലും ശ്രദ്ധകാണിച്ച നടന്‍ വേറെയില്ല. എന്റെ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സൂക്ഷ്മാംശത്തെ കുറിച്ചൊക്കെ അദ്ദേഹത്തോട് പറയുമായിരുന്നു. നാം ഉദ്ദേശിച്ചതു പോലെത്തന്നെ ചെറു ചലനം കൊണ്ടോ നോട്ടംകൊണ്ടോ പോലും അത് സാധിക്കാന്‍ ഗോപിക്ക് കഴിഞ്ഞിരുന്നു. ആദാമിെന്‍റ വാരിയെല്ലില്‍ അദ്ദേഹത്തിന്റെ കഥാപാത്രം സൂര്യയെ വ്യഭിചരിച്ച ശേഷം വീട്ടില്‍ വന്നിറങ്ങുമ്പോള്‍ അവളെ കാണുന്ന രംഗത്തില്‍ സൂര്യക്കുനേരെ അയയ്ക്കുന്ന ഒരു നോട്ടമുണ്ട്. വളരെ അര്‍ഥഗര്‍ഭമായൊരു നോട്ടം. ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സകല സ്വഭാവ സവിശേഷതകളും ആ ഒരൊറ്റ നോട്ടത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാം.&lt;br /&gt;&lt;br /&gt;മറ്റൊരു രംഗത്തില്‍ മുട്ട കഴിച്ചുകൊണ്ടു നില്‍ക്കുന്ന മാമച്ചന്‍ മുതലാളി പിന്നില്‍ ഗോവണിയിറങ്ങി വരുന്ന ശ്രീവിദ്യയെ അവിടേക്ക് നോക്കാതെതന്നെ അവരുടെ സാന്നിധ്യം അറിയുന്ന ഒരു രംഗമുണ്ട്. അസാമാന്യ അഭിനയ ശേഷിയുള്ളവര്‍ക്കു മാത്രം സാധിക്കുന്ന പ്രകടനമാണതെന്ന് ഞാന്‍ കരുതുന്നു. ഗോപിയോടു മാത്രമാണ് അത്തരം സൂക്ഷ്മ ഭാവ പ്രകടനത്തെ കുറിച്ച് പറഞ്ഞിരുന്നത്. ഗോപിയുടെ അഭിനയം മുഖത്ത് മാത്രമല്ല ശരീരം കൊണ്ടുകൂടിയാണ്. വളരെ സുന്ദരമായ ശരീരമായിരുന്നു. അത് പ്രത്യേക രീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാനും ഗോപിയ്ക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;വാരിയെല്ലില്‍ ശ്രീവിദ്യയുടെ ഭര്‍ത്താവിെന്‍റ വേഷമായിരുന്നു ഗോപിക്ക്. ശരീര പ്രകൃതത്തില്‍ ശ്രീവിദ്യയുമായി മാച്ചല്ലാത്ത ഗോപി അസാമാന്യ പ്രകടനമൊന്നുകൊണ്ടു മാത്രം ആ പരിമിതിയെ മറികടന്നു. ഗോപി അഭിനയിച്ച മറ്റു സംവിധായകരുടെ ചിത്രങ്ങളില്‍ കൊടിയേറ്റവും എലിപ്പത്തായവും ഓര്‍മയ്ക്കായിയും മികച്ചതായി തോന്നി. എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല. അങ്ങനെ സൂക്ഷ്മമായി കണ്ടിട്ടുമില്ല. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. എന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ അഭിനയ ശേഷി നല്ലയളവില്‍ പ്രയോജനപ്പെടുത്തിയെങ്കിലും അംഗീകാരമൊന്നും അര്‍ഹമായ അളവില്‍ കിട്ടിയില്ല. എങ്കിലും മറ്റു പല ചിത്രങ്ങളിലായി ഗോപിക്ക് അംഗീകാരങ്ങള്‍ കിട്ടി. അഭിനയ ശേഷിയുടെ അപാരതയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചക്ക് സാക്ഷിയാകാന്‍ എനിക്കു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;a href="http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s320/yavanika.jpg"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 196px; height: 133px;" src="http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s320/yavanika.jpg" alt="" border="0" /&gt;&lt;/a&gt;യവനികയില്‍ അഭിനയിച്ച ശേഷമാണ് ഗോപി ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തുടര്‍ച്ചയായി ചിന്ദി ചിത്രങ്ങളില്‍ അവസരം കിട്ടി. ബോംബെയില്‍ പോയി വരുമ്പോള്‍ ആ വിശേഷങ്ങളൊക്കെ പറയാന്‍ വരുമായിരുന്നു. ആ ചിത്രങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനത്തെ പുകഴ്ത്തി പറഞ്ഞിരുന്നു. അത് ഗോപി നന്നായി ആസ്വദിക്കുകയും ചെയ്യുമായിരുന്നു. നടനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അടുത്തു നിന്നു കാണാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്റെ കുടുംബവുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായി.&lt;br /&gt;&lt;br /&gt;മദിരാശിയില്‍ ഗോപിക്ക് വീടില്ലായിരുന്നു. കരമനയിലായിരുന്നു കുടുംബമൊക്കെ. മദിരാശിയില്‍ വരുമ്പോള്‍ അദ്ദേഹം ഞങ്ങളോടൊപ്പം താമസിച്ചിട്ടുണ്ട്. വീട്ടില്‍ വിരുന്നുകള്‍ പോലുള്ളവ നടക്കുമ്പോള്‍ പ്രധാനയാളായി ക്ഷണിച്ചിരുന്നു. "പാമ്പുകള്‍ക്ക് മാളമുണ്ട്" എന്ന കെ എസ് ജോര്‍ജിന്റെ പാട്ട് ഗോപിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മകളില്‍ കെ എസ് ജോര്‍ജ് പാടുന്ന അതേ ശൈലിയില്‍ ആ ഗാനം ഗോപി ഭംഗിയായി ആസ്വദിച്ച് ആലപിക്കുമായിരുന്നു. ഞാനും ഗോപിയും പരസ്പരം സംസാരിക്കാത്ത കാര്യങ്ങളില്ല. പുതിയ ലൈംഗിക അനുഭവങ്ങളുണ്ടാകുന്നതു പോലും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. മദ്യപിച്ചിരുന്നെങ്കിലും അമിതമായിരുന്നില്ല. എന്റെ ചിത്രങ്ങളില്‍ വേഷമിട്ട മറ്റു നടന്മാരില്‍ ഓര്‍മിക്കേണ്ട വേറെയും നിരവധിപേരുണ്ട്.&lt;br /&gt;&lt;br /&gt;സിനിമകളിലെല്ലാം പുതിയ ഒരു നടനോ നടിക്കോ അവസരം നല്‍കുന്നത് ഞാനറിഞ്ഞോ അറിയാതെയോ എല്ലാ ചിത്രങ്ങളിലും തുടര്‍ന്നുപോന്ന രീതിയാണ്. അങ്ങനെ അവതരിപ്പിച്ചവരില്‍ പ്രധാനപ്പെട്ടയാളുകളാണ് വേണു നാഗവള്ളിയും രതീഷും ഗണേശനുമൊക്കെ. നടന്‍ മുരളിക്ക് ഏറെ ശ്രദ്ധേയമായ പഞ്ചാഗ്നിയിലെ ആദ്യ വേഷം ലഭിക്കുന്നതില്‍ എന്റേതായ ഒരു പങ്കുവഹിച്ചു. അതുപോലെ നമ്മള്‍ ഇന്നു കാണുന്ന മമ്മൂട്ടി മുതല്‍ വലിയ ശ്രീനിവാസന്‍ വരെയുള്ളവരുടെ ആദ്യകാലത്ത് എന്റെ പ്രോത്സാഹനമുണ്ടായിരുന്നു. എന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയെത്തിയ ആരെയും നിരാശരാക്കിയില്ല എന്നു പറയാനാകും. സെറ്റുകളില്‍ അവസരം തേടിയെത്തുന്നവരോട് പിന്നീട് വാ, പരിഗണിക്കാം എന്നൊന്നും പറയാറില്ലായിരുന്നു. പറ്റുന്ന വേഷം, ചെറുതാണെങ്കില്‍ പോലും കഴിയുന്നത് അപ്പോള്‍ തന്നെ നല്‍കിയിരുന്നു. അല്ലെങ്കില്‍ ഒരു വേഷമുണ്ട് അല്‍പ്പം കാത്തിരിക്കൂ എന്നു പറയും. എന്തായാലും അവസരം തേടിവന്നവര്‍ , അവര്‍ക്ക് സിനിമക്ക് പറ്റിയ എന്തെങ്കിലുമുള്ളവരാണെങ്കില്‍ ഒരവസരമെങ്കിലും നല്‍കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-MpwfHa6mSOI/TsPIgRRiDCI/AAAAAAAAH9c/pB_Y5jB5t6o/s320/swapnadanam1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 283px; height: 226px;" src="http://1.bp.blogspot.com/-MpwfHa6mSOI/TsPIgRRiDCI/AAAAAAAAH9c/pB_Y5jB5t6o/s320/swapnadanam1.jpg" alt="" border="0" /&gt;&lt;/a&gt;സ്വപ്നാടനത്തില്‍ നായകനായ ഡോ. മോഹന്‍ദാസ് എന്റെ മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന വേഷമായി അതുമാറി. മികച്ച അഭിനേതാവ് എന്ന നിലയിലല്ല മോഹന്‍ദാസിനെ സ്വപ്നാടനത്തില്‍ കാസ്റ്റ് ചെയ്തത്. മറിച്ച് അദ്ദേഹത്തിന്റെ രൂപവും പ്രൊഫഷണല്‍ പശ്ചാത്തലവും ആ കഥാപാത്രത്തിന് ഇണങ്ങുമെന്നതുകൊണ്ടാണ്. അതങ്ങനെ തന്നെ സംഭവിച്ചു. എന്റെ വേറെ ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിച്ചിട്ടില്ല. ഇണക്കമുള്ള വേഷമില്ലാതിരുന്നതു തന്നെ കാരണം. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നറിയില്ല. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പറോ വിലാസമോ കൈവശമില്ല. ഒടുവില്‍ കണ്ടതുപോലും വളരെ മുമ്പാണ്. തിരുവനന്തപുരത്ത് ഓള്‍ സെയിന്റ്സ് കോളേജിലെ ലക്ചററെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. എവിടെയാണെങ്കിലും ഞാന്‍ ഇപ്പോഴും കാണണമെന്നാഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. സ്വപ്നാടനത്തിന് മുഹമ്മദ് ബാപ്പുവിനെ നിര്‍മാതാവായി കിട്ടിയ ശേഷം അന്വേഷിച്ചു കണ്ടെത്തിയത് ചിത്രത്തിലെ നായകനായ ഡോ. മോഹന്‍ദാസിനെയാണ്. അദ്ദേഹം അതിനു മുമ്പ് ചില സിനിമകളിലൊക്കെ അഭിനയിച്ചു. അരവിന്ദന്റെ ഉത്തരായനത്തില്‍ നല്ല വേഷമായിരുന്നു. അത് ഇഷ്ടപ്പെട്ടാണ് ഞാന്‍ സ്വപ്നാടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചത്. ഞാനും ലത്തീഫും കൂടി അദ്ദേഹം കാഞ്ഞിരപ്പള്ളിയിലുണ്ടെന്നറിഞ്ഞ് കാര്‍ വിളിച്ച് അവിടേക്കു പോയി. ഒരു ലോഡ്ജില്‍ അദ്ദേഹത്തെ കണ്ടെത്തി. വിവരം പറഞ്ഞു. സിനിമയില്‍ നായക വേഷത്തില്‍ അഭിനയിക്കാനുള്ള ക്ഷണം അത്രയൊന്നും ആഹ്ലാദത്തോടെയല്ല മോഹന്‍ദാസ് സ്വീകരിച്ചത്. അല്പം നിര്‍ബന്ധിച്ചുകൂടിയാണ് സമ്മതിപ്പിച്ചത്. ഞാന്‍ പുതുമുഖ സംവിധായകനായതുകൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ രീതി അതാണ്. താനൊരു നടനാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിട്ടില്ല. കറുത്ത് ഉയരത്തില്‍ , ഉരുക്കു പോലുള്ള ശരീരമായിരുന്നു ഡോ. മോഹന്‍ദാസിന്റേത്. അതിെന്‍റ ഭംഗി കഴിയുന്നത്ര നന്നായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഒരു യുവാവിെന്‍റ പൂര്‍വകാല ജീവിതത്തിലൂടെയാണ് സ്വപ്നാടനം വികസിക്കുന്നത്. നാര്‍കോ അനാലിസിസിലൂടെയാണ് അദ്ദേഹത്തിന്റെ പൂര്‍വകാലം വെളിപ്പെടുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറായ മോഹന്‍ദാസിന് അത് നന്നായി തന്നെ ഫലിപ്പിക്കാനായി. നാര്‍കോ അനാലിസിസിന് ഇന്നത്തെ പോലെ പ്രചാരമായിട്ടില്ലാത്ത കാലമാണ്. ചിത്രത്തില്‍ കുത്തിവയ്പിെന്‍റ ഒരു രംഗമുണ്ട്. നീണ്ട ഒരു രംഗം. സിനിമയില്‍ അത്രയും വിസ്തരിച്ച് മുമ്പ് അത്തരം രംഗം വന്നിട്ടില്ല. സൂചി കൈയില്‍ കുത്തിയിറക്കുന്നതു മുതല്‍ മരുന്ന് ഇഞ്ചക്ട് ചെയ്യുന്നതും സൂചി വലിച്ചൂരുന്നതും വരെയുള്ള ആ രംഗം പ്രേക്ഷകന് അങ്ങേയറ്റം അനുഭവവേദ്യമാക്കാന്‍ മോഹന്‍ദാസിെന്‍റ ഭാവങ്ങള്‍ക്കായി.&lt;br /&gt;&lt;br /&gt;അദ്ദേഹം ഡോക്ടറായിരുന്നതു കൊണ്ട് വേറെയും ഗുണങ്ങളുണ്ടായി. വൈദ്യശാസ്ത്രവും മനശാസ്ത്രവുമായി ബന്ധപ്പെട്ട് പലതും സിനിമയിലുണ്ടായിരുന്നതിനാല്‍ അത്തരം കാര്യങ്ങളിലെ സംശയങ്ങള്‍ക്ക് മോഹന്‍ദാസ് നിവൃത്തിയുണ്ടാക്കി. ചിലതൊക്കെ മറ്റു ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്തു പോലും അദ്ദേഹം സഹായിച്ചു. നടനെന്ന നിലയില്‍ വലിയ പ്രതിഭയൊന്നുമായിരുന്നില്ലെങ്കിലും കഴിവുറ്റ സംവിധായകന് നന്നായി വഴങ്ങുന്ന പലതും അദ്ദേഹത്തിലുണ്ടായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നത് ക്യാമറക്കു മുന്നില്‍ നല്‍കാന്‍ മോഹന്‍ദാസിന് കഴിഞ്ഞു എന്ന് സംശയമില്ലാതെ പറയാം. ആ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. സ്വപ്നാടനം കണ്ട ശേഷം അക്കാലത്ത് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ ഒരു അഭിപ്രായം ജോണ്‍ പോള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അവര്‍ ഒരുമിച്ച് കൊച്ചിയില്‍ ഈ സിനിമ കണ്ടിരുന്നു. ഡോ.മോഹന്‍ദാസിന്റെ അഭിനയം തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നും അദ്ദേഹത്തിന്റെ ശരീരം കൊണ്ടുള്ള പ്രകടനം വളരെ മികച്ചതാണെന്നുമാണ് അഴീക്കോട് ജോണ്‍ പോളിനോടു പറഞ്ഞത്. ചിത്രത്തില്‍ നായികയായിരുന്ന റാണി ചന്ദ്രയുമായും സിനിമ ചിത്രീകരണ കാലത്ത് അദ്ദേഹത്തിന് നല്ല അടുപ്പമുണ്ടായി. ആ ബന്ധം സിനിമക്ക് ഗുണമുണ്ടാക്കി. അവരുടെ സൗഹൃദം റാണിചന്ദ്രയുടെ മരണംവരെ നന്നായി നിലനിന്നു. റാണി വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് മൃതദേഹം മദ്രാസിലെത്തിച്ചപ്പോള്‍ കേരളത്തില്‍നിന്ന് കാണാന്‍ വന്നവരില്‍ ഒരാളായി മോഹന്‍ദാസുണ്ടായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന്റെ സൂചനയായി അതിനെ കാണാം.&lt;br /&gt;&lt;br /&gt;റാണിയും കുടുംബവും ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. കുറെ മരപ്പെട്ടികളാണ് മദ്രാസില്‍ കൊണ്ടുവന്നത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഓരോന്നിലും മരിച്ചവരുടെ പേരുകള്‍ എഴുതിയിരുന്നു. ഒന്നില്‍ കറുത്ത മഷികൊണ്ട് റാണിചന്ദ്ര എന്ന് എഴുതി വച്ചിരുന്നത് ഞാനും കണ്ടു. മൃതദേഹം സംസ്കരിക്കുന്നതു വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിയായി അവസാനംവരെ മോഹന്‍ദാസുമുണ്ടായിരുന്നു. എന്റെ പിന്നീടുള്ള ചിത്രങ്ങളിലൊന്നും അദ്ദേഹത്തിനു പറ്റിയ വേഷമില്ലായിരുന്നു. ഒരു ചിത്രം കഴിഞ്ഞാല്‍ പിന്നെ അതിെന്‍റ എക്സ്റ്റന്‍ഷനിലേക്ക് പോകുന്ന രീതിയില്ലായിരുന്നു. ഒന്നും ആവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. എന്റെ തുടര്‍ന്നുള്ള ചിത്രത്തില്‍ വേഷമൊന്നും അദ്ദേഹവും ആവശ്യപ്പെട്ടില്ല. അഭിനയം പ്രധാന മേഖലയായി മോഹന്‍ദാസ് കരുതാതിരുന്നതാവാം കാരണം. മോഹന്‍ദാസിനെ പോലെയായിരുന്നില്ലെങ്കിലും ഉള്‍ക്കടലില്‍ ഞാന്‍ അവതരിപ്പിച്ച നടനാണ് വേണു നാഗവള്ളി. ഉള്‍ക്കടലിനു ശേഷം സിനിമയില്‍ അദ്ദേഹം &lt;span style="display: block;" id="formatbar_Buttons"&gt;&lt;span onmouseover="ButtonHoverOn(this);" onmouseout="ButtonHoverOff(this);" onmouseup="" onmousedown="CheckFormatting(event);FormatbarButton('richeditorframe', this, 8);ButtonMouseDown(this);" class="" style="display: block;" id="formatbar_CreateLink" title="Link"&gt;&lt;img src="http://www.blogger.com/img/blank.gif" alt="Link" class="gl_link" border="0" /&gt;&lt;/span&gt;&lt;/span&gt; പലതുമായി. തിരുവനന്തപുരത്തെ രാജധാനി ഹോട്ടലില്‍ ഞാനും പത്മരാജനും ഒന്നിച്ചിരുന്ന ഒരു രംഗത്തിലേക്ക് ഒരു വൈകുന്നേരത്തെ മഴയത്ത് ബൈക്കോടിച്ച് കയറി വന്ന ആ ചെറുപ്പക്കാരനെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പില്‍ക്കാലത്ത് എനിക്കും മലയാള സിനിമക്കും ഒരുപോലെ പ്രിയപ്പെട്ടവനായി മാറി വേണു.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;കെ ജി ജോര്‍ജ് /തയ്യാറാക്കിയത് എം എസ് അശോകന്‍&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-5778501953864043522?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/5778501953864043522/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=5778501953864043522' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5778501953864043522'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/5778501953864043522'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_8565.html' title='അഭിനയത്തിന്റെ ശരീരം'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-rYYUsQJ9kG8/TsPkirPvfFI/AAAAAAAAH9o/aw07fOEOq-I/s72-c/yavanika.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3966927586237135640</id><published>2012-01-27T22:33:00.000+05:30</published><updated>2012-01-27T22:33:00.610+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീ'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>വിപ്ലവ വഴിയിലെ പെണ്‍കരുത്ത്</title><content type='html'>1921ല്‍ ഉടുമ്പന്നൂര്‍ റിസര്‍വ് വനമേഖലയിലെ കൊച്ചുപറമ്പില്‍ പത്രോസ് ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ രണ്ടാമത്തവളായി ജനിച്ച മറിയാമ്മ, ദേശീയ സ്വാതന്ത്ര്യ സമരത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ നിരയിലെ പ്രിയപ്പെട്ടവളാകുമെന്ന് അന്നാരും കരുതിയില്ല. നാട്ടുംപുറത്തെ ക്രിസ്ത്യാനിപ്പെണ്ണിന്റെ പതിവ് ജീവിതത്തില്‍ നിന്നും കാലം മേരിക്കായി കരുതി വച്ചത് അനുഭവങ്ങളുടെ സമ്പന്നതകള്‍ നിറഞ്ഞ ജീവിത പാതയായിരുന്നു.&lt;br /&gt;&lt;br /&gt;ഒറ്റത്തോര്‍ത്തും തോളിലൊരു കെട്ടുമായി മണ്ണന്നൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.ഒന്‍പതാം ക്ലാസിലെത്തിയപ്പോഴേക്കും ചരിത്രപഠനം സമ്മാനിച്ച സ്വാതന്ത്ര്യ മോഹം മനസ്സിലെവിടെയോ കനലായി എരിഞ്ഞതും മേരിചേച്ചി ഓര്‍ക്കുന്നു.ആയിടയ്ക്കാണ് എല്ലാ  പ്രവര്‍ത്തിസ്ഥലങ്ങളും ബഹിഷ്‌കരിക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തത്. ഉദ്യോഗസ്ഥര്‍ ഓഫീസുകളും അഭിഭാഷകര്‍ കോടതികളും അദ്ധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളും ബഹിഷ്‌കരിച്ചു. അവര്‍ക്കൊപ്പം പി ടി മേരിയും ഉണ്ടായിരുന്നു.&lt;br /&gt;അമ്മാവന്‍മാരായിരുന്ന പ്രസിദ്ധ സാഹിത്യകാരന്‍ സി ജെ തോമസിന്റെയും സര്‍ സി പി ക്കെതിരായ മെമ്മോറാണ്ടം പരസ്യമായി വായിച്ചതിന്റെ പേരില്‍ ജയിലഴിക്കുള്ളിലായ സി ജെ ജോസഫിന്റെയും സ്വാധീനം പി ടി മേരിയെന്ന കൂത്താട്ടുകുളം മേരിയില്‍ വിപ്ലവാശയങ്ങള്‍ക്ക് പ്രചോദനമായി.&lt;br /&gt;&lt;br /&gt;സ്വാതന്ത്ര്യസമരം ലഹരിയായി നിറയുമ്പോഴും വിദ്യാഭ്യാസത്തിലെ വിട്ടുവീഴ്ചകള്‍ക്കൊന്നും മേരി ചേച്ചി ഒരുക്കമായിരുന്നില്ല. പത്താംതരം പാസ്സായശേഷം തിരുവനന്തപുരത്തു നിന്നും ടി ടി സി യും പാസ്സായി. തിരിച്ചെത്തി കോട്ടയത്ത് വാര്‍ദ്ധാ മഹിളാ ആശ്രമത്തിന്റെ ഭാഗമായി. ഭവാനിയമ്മ നടത്തിയിരുന്ന മഹിളാസദനത്തില്‍ താമസമാക്കി. നൂല്‍നൂല്‍പ്പും ഹിന്ദി പ്രചാരണവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായുള്ള ജീവിതം ഇ എം എസും പി കൃഷ്ണപിള്ളയും പി ഭാസ്‌കരനും കെ വി പത്രോസും സി എസ് ഗോപാലപിള്ളയും അവിടെ ക്ലാസ്സുകള്‍ എടുത്തു. ഒരു കമ്മ്യൂണിസ്റ്റ് ആശ്രമം. ആയിടെയാണ് കോട്ടയം ഭാസിയെ നല്ലമുട്ടന്‍ പപ്പുപിള്ള എന്ന പൊലീസ് എസ് ഐ മൃഗീയമായി മര്‍ദ്ദിച്ചത്. ഇതിനെതിരെ പ്രതിക്ഷേധ ജാഥ നടത്തണമെന്ന മേരിചേച്ചിയുടെ ആവശ്യം സദനം സെക്രട്ടറി അംഗീകരിച്ചില്ല. അതിനെ തുടര്‍ന്ന് സദനം വിട്ടു. പിന്നീട് തിരുനല്‍വേലിയില്‍ മദിരാശി സര്‍ക്കാരിന്റെ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസറായി. നല്ല ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പക്ഷേ ഇവയൊന്നും സാമൂഹ്യമാറ്റത്തില്‍ കാര്യമായ പങ്ക് നിര്‍വഹിക്കില്ല എന്നു തിരിച്ചറിഞ്ഞതോടെ കൂത്താട്ടുകുളത്തേക്കു മടങ്ങുകയായിരുന്നു.&lt;br /&gt;&lt;br /&gt;പൊലീസുകാരനായിരുന്ന ഉമ്മനെ കൊല ചെയ്ത കേസില്‍ പ്രതിയായി ഒളിവില്‍ താമസ്സിക്കാന്‍ തിരുനെല്‍വേലിയിലെത്തിയ ബന്ധുവും സഹപാഠിയുമായ ഡേവിഡ് രാജനുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളും കമ്മ്യൂണിസ്റ്റ് സാഹിത്യവും മേരിചേച്ചിയെ ഉറച്ച കമ്മ്യൂണിസ്റ്റാക്കി. ഉമ്മന്‍ കേസ്സില്‍പെട്ട് സഖാക്കളെല്ലാം ഒളിവിലായി. വീടുവീടാന്തരം കയറിയുള്ള നിശബ്ദ രാഷ്ട്രീയ പ്രചാരണം. ഈ സമയത്ത് മൂന്നാറിലെ ടെലഫോണ്‍സില്‍ ജോലി കിട്ടി. സര്‍ സി പിയുടെ ജോലി വേണ്ടെന്നുവച്ച് മെമ്മോ കീറി ദൂരെയെറിഞ്ഞത് ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഇതിനിടയിലാണ് പാര്‍ട്ടി സഖാവും ബാല്യം മുതല്‍ അറിയുന്ന സഖാവ് സി എസ് ജോര്‍ജുമായുള്ള പ്രണയവും വിവാഹവും. ഒളിവുകാല ജീവിതത്തിനിടയില്‍ ആര്‍ഭാടങ്ങളും ആചാരങ്ങളും ഇല്ലാതെ മനസ്സുകളുടെ ഒത്തു ചേരല്‍. പാര്‍ട്ടി അംഗീകാരത്തോടെ അപ്പന്‍ കൈപിടിച്ചു കൊടുത്തപ്പോള്‍ അവസാനിച്ചു ചടങ്ങുകള്‍. ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തികുകയായിരുന്നു അന്ന്. ഒരു രാത്രി പാര്‍ട്ടി രേഖകളുമായി മറ്റൊരു ഒളിത്താവളത്തിലേക്കു പോകും വഴി പൊലീസ് തടഞ്ഞു. മേരിചേച്ചിയേയും ഒപ്പമുണ്ടായിരുന്ന സഖാവിനെയും ഓടിച്ചിട്ടു പിടികൂടി. അതിഭീകരമായ മര്‍ദ്ദനമായിരുന്നു പൊലീസ് വാനില്‍. നിറയെ മുടിയുണ്ടായിരുന്ന മേരിചേച്ചിയുടെ മുടി രണ്ടായി പകുത്ത് മുകളിലെ കമ്പിയില്‍ കെട്ടിയിട്ടു. വാന്‍ ഓരോ കുഴികള്‍ ചാടുമ്പോഴും തല പറിയുന്ന വേദന. ഓരോ ഇങ്ക്വിലാബ് വിളികള്‍ക്കും ലാത്തിയുടെ കനത്ത പ്രഹരം. ലോക്കപ്പിലെത്തിയിട്ടും മര്‍ദ്ദനം കുറഞ്ഞില്ല. ട്രെയിന്‍ ഓടിക്കല്‍, കവട്ടയടി തുടങ്ങി കേട്ടാല്‍പോലും ഭീതിദമായ ക്രൂര മര്‍ദ്ദനമുറകള്‍. അതിന്റെ വേദന ചികിത്സകള്‍ക്കൊന്നും വഴങ്ങാതെ ഇന്നും ഒപ്പമുണ്ട്.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ നീണ്ട മര്‍ദ്ദനങ്ങള്‍ക്കൊടുവില്‍ ടൈഫോയ്ഡ് പിടിപെട്ട് മൂവാറ്റുപുഴ ആശുപത്രി ലോക്കപ്പിലായി. അവിടെ വന്ന മകളുടെ കൈപിടിച്ച് വാവിട്ടു നിലവിളിച്ച അപ്പന്റെ മുഖം ഇന്നും ഒരു നീറ്റലായി ചേച്ചിയുടെ മനസ്സിലുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം തൊടുപുഴ ലോക്കല്‍ സെക്രട്ടറിയായി. മൂത്തമകള്‍ ഗിരിജയെയും കൂട്ടി പാര്‍ട്ടി ഓഫീസില്‍ താമസം. അന്നത്തെ പാര്‍ട്ടി ജീവിതത്തിന്റെ കഷ്ടപ്പാടുകളും ത്യാഗവും ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ഈ പഴയ കമ്മ്യൂണിസ്റ്റ്കാരി തിരിച്ചറിയുന്നു.&lt;br /&gt;&lt;br /&gt;പിന്നീട് മലബാറിലെ കാര്‍ഷികജീവിതം. അരിയൂരിലും പെരിന്തല്‍മണ്ണയിലും ടീച്ചറായി. ഭര്‍ത്താവ് ബാബു (സി എസ് ജോര്‍ജ്ജ്) പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം അവിടെ ബീഡിക്കമ്പനി സംഘടിപ്പിച്ചു. മലപ്പുറം, പാലക്കാട് ജില്ലാകമ്മറ്റിയംഗമായും മേരിചേച്ചി പ്രവര്‍ത്തിച്ചു. പിന്നീട് പ്രവര്‍ത്തനമേഖല വൈക്കമായി മാറി. ഇപ്പോള്‍ മകള്‍ ഗിരിജയ്‌ക്കൊപ്പം  വിശ്രമജീവിതത്തിലാണ്. രണ്ടാമത്തെ മകള്‍ ഷൈല. മൂന്നാമത്തെ മകള്‍ അയിഷ തിരുവനന്തപുരത്തും ഇളയ മകള്‍ സുലേഖ വൈക്കത്തും താമസിക്കുന്നു. കൊടിയ മര്‍ദ്ദനങ്ങളില്‍ പതറാതെ സംഭവബഹുലതകളാല്‍ സമ്പന്നമായ ജീവിതം നയിച്ച ഈ വന്ദ്യവയോധികയുടെ മനസു നിറയെ കമ്മ്യണിസ്റ്റ് പാര്‍ട്ടിയും ഏഴകളില്ലാത്ത സമത്വ സുന്ദരമായ സാമൂഹ്യക്രമവുമാണ്.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;അനില്‍ബിശ്വാസ് ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-3966927586237135640?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/3966927586237135640/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=3966927586237135640' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3966927586237135640'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/3966927586237135640'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_6360.html' title='വിപ്ലവ വഴിയിലെ പെണ്‍കരുത്ത്'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-7096432499465679650</id><published>2012-01-27T18:30:00.000+05:30</published><updated>2012-01-27T18:30:19.075+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='കയ്യൂര്‍'/><title type='text'>ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കള്‍</title><content type='html'>സാധാരണ ജനതയുടെ ജീവിതത്തിനുമേല്‍ ജന്മിനാടുവാഴിത്തം നടത്തിയ തേര്‍വാഴ്ചകള്‍ നിശബ്ദം സഹിച്ചുവന്ന ഒരു ജനത എങ്ങനെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഇതിഹാസം രചിച്ചു എന്നത് വടക്കെ മലബാറിന്റെ സാമൂഹിക ജീവിതത്തില്‍ ചോരയും കണ്ണീരും കൊണ്ടെഴുതിയ ഒരു കാലഘട്ടത്തിന്റെ കൂടി ചരിത്രമാണ് കയ്യൂരിന്റേത്. നീതിയും നിയമവും ജന്മിപ്രമാണിമാര്‍ നടപ്പിലാക്കിയിരുന്ന അക്കാലത്ത് അവര്‍പോലും ആദരിച്ച ഏമാന്‍ചിഹ്നമായ ഒരു പൊലീസുകാരന്റെ പരാക്രമങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ  അതിലേറെ അഭിമാനത്തോടെ നേരിടാന്‍ കയ്യൂര്‍ ജനതയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രസാക്ഷ്യം. കയ്യൂര്‍ സമരത്തിന് പശ്ചാത്തലമൊരുക്കിയ ചരിത്രസംഭവങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ജനദ്രോഹിയായ സുബ്രായന്‍ എന്ന പൊലീസുകാരന്‍ മരിക്കാനിടയായത് ഒരു യാദൃച്ഛിക സംഭവം മാത്രമായിരുന്നു. കയ്യൂര്‍ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ മംഗലാപുരം സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിപ്രഖ്യാപനത്തില്‍പോലും വരികള്‍ക്കിടയില്‍ അവരറിയാതെ കയ്യൂരിന്റെ ജനതയുടെ വികാരം തീക്ഷ്ണതയോടെ വെളിപ്പെട്ടുവരുന്നു.&lt;br /&gt;&lt;br /&gt;യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളിലും മുഴുകിയിട്ടുള്ള കിസാന്‍ സംഘടനകളുടെ സംഘങ്ങള്‍ കാസര്‍കോട് താലൂക്കിലെ കയ്യൂരും കിണാവൂരും നീലേശ്വരത്തും(പാലായി) ക്ലായിക്കോട്ടും(മുഴക്കോത്തും) മറ്റു സ്ഥലങ്ങളിലും ഒത്തുചേര്‍ന്നിരുന്നു. -അവയ്‌ക്കോരോന്നിനും ഖാദിയൂണിഫോം അണിഞ്ഞതും ലാത്തിവഹിക്കുന്നതുമായ വളണ്ടിയര്‍മാരുണ്ട്. കര്‍ഷകപതാകയുമായി കയ്യൂരിലെ ഈ സഖാക്കളും അംഗങ്ങളും ജാഥയായി മാര്‍ച്ചുചെയ്യുകയും വിവിധ സ്ഥലങ്ങളില്‍ പൊതുയോഗം നടത്തുകയും പതിവാണ്.&lt;br /&gt;&lt;br /&gt;ഗവണ്‍മെന്റിന്റെ യുദ്ധകാലത്തെ ഭീകരഭരണത്തിനെതിരെ 1941 മാര്‍ച്ച് 12ന് കയ്യൂരില്‍ ജാഥ നടന്നു. റവന്യു ഇന്‍സ്‌പെകടര്‍ ഇതുകണ്ടു. അയാള്‍ നല്‍കിയ റിപ്പോര്‍ട്ടിനെതുടര്‍ന്നു ഡിഫന്‍സ് ഓഫ് ഇന്ത്യ നിയമപ്രകാരം നേതാക്കള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. വി ടി കുഞ്ഞമ്പു, കെ പി വെള്ളുങ്ങ, ടി വി കുഞ്ഞിരാമന്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, കോയിതാറ്റില്‍ ചിരുകണ്ഠന്‍, ടി അമ്പാടികുഞ്ഞി, കോയിതാറ്റില്‍ വളപ്പില്‍ രാമന്‍ എന്നിവര്‍ക്കെതിരെയായിരുന്നു വാറണ്ട്. വാറണ്ടിനെക്കുറിച്ച് പട്ടേലറെ അറിയിക്കാന്‍ വന്ന പൊലീസുകാരന്‍ അക്രമിക്കപ്പെട്ടു. നേതാക്കളെ അറസ്റ്റുചെയ്യാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും മഠത്തില്‍ അപ്പുവിന്റെ കടയില്‍ കിടന്നുറങ്ങുകയായിരുന്ന സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആരെയും അറസ്റ്റുചെയാന്‍ കഴിഞ്ഞില്ല. പിന്നീട് ടി വി കുഞ്ഞമ്പുവും ടി വി കുഞ്ഞിരാമനും അറസ്റ്റുചെയ്യപ്പെട്ടു. പൊലീസ് മര്‍ദ്ദനങ്ങള്‍ക്കും അറസ്റ്റിനുമെതിരെ പ്രതിഷേധവുമായി നടത്തിയ പ്രകടനം മാര്‍ച്ച് 28ന് രക്തപതാകയുമേന്തി പൂക്കണ്ടത്തെത്തി. തുടര്‍ന്ന് പൊതുയോഗം നടത്തി. അവിടെനിന്നും ഇരുന്നൂറോളംപേര്‍ ചെറിയാക്കരയിലേക്ക് ജാഥയായി നീങ്ങി. ഇതില്‍ ഒട്ടേറെ വളണ്ടിയര്‍മാരുണ്ടായിരുന്നു. നേരത്തെസഖാക്കളെ മര്‍ദ്ദിച്ച സുബ്രായനെന്ന പൊലീസ് കോണ്‍സ്റ്റബിള്‍ എതിരെ വരികയായിരുന്നു. ജാഥാംഗങ്ങളില്‍ ചിലര്‍ ചേര്‍ന്ന് ജാഥയില്‍ചേരാനും കൊടിപിടിക്കാനും ഇയാളെ നിര്‍ബന്ധിപ്പിച്ചു. ആദ്യം വഴങ്ങിയ അയാള്‍ പിന്നീട് ഓടി രക്ഷപ്പെടാന്‍ നോക്കി. വടികൊണ്ട് ജാഥാംഗങ്ങളെ അടിച്ചു. ഓടുന്നതിനിടയില്‍ എതിര്‍ഭാഗത്തുനിന്നും വരുന്നതു കണ്ട പൊലീസുകാരന്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുഴയില്‍ ചാടി. കനത്ത കാക്കി വസ്ത്രങ്ങളും ബൂട്‌സും മറ്റും ധരിച്ച അയാള്‍ ഉടന്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കയ്യൂരിലും പരിസരങ്ങളിലും പൊലീസ് നടത്തിയ അതിക്രമങ്ങള്‍ക്കും ഭീകരതയ്ക്കും കണക്കില്ലായിരുന്നു. അതിലൊന്നാണ് 1943 മാര്‍ച്ച് 29ന് നടന്ന ആ സംഭവം.&lt;br /&gt;&lt;br /&gt;നാലുചെറുപ്പക്കാരെ നിഷ്‌ക്കരുണം തൂക്കിക്കൊന്ന ആ സംഭവവും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കോളനിവാഴ്ചയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തെ  ലോകചരിത്രത്തിലെ അനശ്വരമായ അധ്യായമാക്കാന്‍ ഉതകുന്നതായി. അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പുനായരും അബൂബക്കറും. അവര്‍ നാലുപേരും ഇന്‍ക്വിലാബ് വിളിച്ച്  സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്ന് രക്തസാക്ഷികളായി.  ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ പ്രായമാകാത്തതിന്റെ പേരില്‍ തുക്കൂമരത്തില്‍നിന്നും മോചിതനായി. ചൂരിക്കാടന്‍ രണ്ടു വര്‍ഷംമുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്.&lt;br /&gt;&lt;br /&gt;കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നതുകൊണ്ടുമാത്രം അവരുടെ ജീവത്യാഗത്തെ, എല്ലാ ദുഷ്‌ചെയ്തികള്‍ക്കിടയിലും സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്ന കോണ്‍ഗ്രസ് നാളിതുവരെ അവഗണിച്ചു. എന്നാല്‍ ഒരു നിയോഗംപോലെ അതിനു കാര്‍മികത്വം വഹിച്ചത് സഖാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തരമന്ത്രിയായിരിക്കെയാണ്. കയ്യൂര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന പ്രഖ്യാപനത്തില്‍ ഒപ്പുചാര്‍ത്തി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം നാലു ചെറുപ്പക്കാരെ കഴുമരമേറ്റി വധിച്ച കയ്യൂര്‍ സമരത്തെ ഔദ്യോഗികമായി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ അരനൂറ്റാണ്ട് വേണ്ടിവന്നു.&lt;br /&gt;&lt;br /&gt;1996 നവംബര്‍ 8-10 തീയതി കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ കേന്ദ്രആഭ്യന്തരമന്ത്രി  ഇന്ദ്രജിത് ഗുപ്തയ്ക്കു നല്‍കിയ നിവേദനം പരിഗണിച്ച മന്ത്രിസഭായോഗമാണ് കയ്യൂര്‍, പുന്നപ്രവയലാര്‍, കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കലാപം എന്നീ പ്രക്ഷോഭങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചത്. &lt;br /&gt;ഇന്ത്യന്‍ കര്‍ഷകരുടെ നാല് ഉത്തമപുത്രന്മാര്‍ കഥാവശേഷരായി. കയ്യൂര്‍ സഖാക്കളുടെ രക്ഷയ്ക്കുവേണ്ടി ഓരോ ഭാരതീയനും ദേശാഭിമാനിയും കഴിവതു പരിശ്രമിച്ചു. ഏഴുകടലുകള്‍ അപ്പുറത്ത് ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളിവര്‍ഗവും നമ്മുടെ സഖാക്കളുടെ മോചനത്തിനുവേണ്ടി പൊരുതി, പക്ഷെ ഫലമുണ്ടായില്ല. മണ്ണിന്റെ മക്കളായ അവര്‍ മനുഷ്യരാശിക്കുവേണ്ടി കഴുമരത്തെ വരിച്ചു. പി സി ജോഷിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജയിലിനുള്ളില്‍ ചെന്നു അവരെ കണ്ട് ദീര്‍ഘമായി സംസാരിച്ചതിനുശേഷം ജനറല്‍സെക്രട്ടറി ജോഷി ഇങ്ങനെ പറഞ്ഞു. ''പാര്‍ട്ടി അതിന്റെ അംഗങ്ങളില്‍ ആരെയുംകാള്‍ നിങ്ങള്‍ നാലുപേരിലാണ് അഭിമാനം കൊള്ളുന്നത്. ഞങ്ങള്‍ വെറും നൂറുകള്‍ ആയിരുന്നപ്പോഴാണ് നിങ്ങള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നത്. ഇന്ന് നമ്മള്‍ ഒന്‍പതിനായിരം പാര്‍ട്ടി അംഗങ്ങളും എണ്ണായിരം സ്ഥാനാര്‍ഥി അംഗങ്ങളുമാണ്. നിങ്ങള്‍ അമൂല്യമായി മുറുകെ പിടിച്ച പതാക ഞങ്ങള്‍ ഉയര്‍ത്തിപിടിക്കുമെന്നും പോരാട്ടം തുടരുമെന്നും'' പ്രതിജ്ഞയെടുത്തായിരുന്നു മടങ്ങിയത്. മറുപടിയെന്നോണം, ഇനിയും ജന്മമുണ്ടെങ്കില്‍ നമ്മുടെ ലക്ഷ്യത്തിനുവേണ്ടി വീണ്ടുംവീണ്ടും മരിക്കുവാന്‍ തയ്യാറാണെന്നായിരുന്നു സഖാക്കളുടെ അവസാനവാക്ക്.&lt;br /&gt;&lt;br /&gt;നിരഞ്ജനയുടെ ചിരസ്മരണയില്‍ ഒരിടത്ത് ഇങ്ങനെ വിവരിക്കുന്നു.&lt;br /&gt;&lt;br /&gt;'....മഴയെ പ്രതീക്ഷിച്ച് ഉണങ്ങിത്തപിച്ചിരുന്ന നിലം തണുത്തുമരവിച്ചു. കാറ്റ് ചലിക്കാന്‍ വിസമ്മതിച്ചതിനാല്‍ മരങ്ങളും ചെടികളും നിശ്ചലമായി. പ്രകൃതി മൂകമായി. കുടിലുകളില്‍ ദീപമെരിഞ്ഞില്ല. പിരിഞ്ഞുപോയ നാലുപേരെ ചൊല്ലി കുടിലുകള്‍ ഇടനെഞ്ഞു പൊട്ടിക്കരഞ്ഞു. ...അപ്പുക്കുട്ടിയെ എടുത്ത് ജാനകി മുറ്റത്തിരിക്കയാണ്. കുട്ടി നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്നു. അവനെ സമാധാനിപ്പിക്കാനാവാതെ തോറ്റ ജാനകി ആകാശത്തിലേക്കു നോക്കി. അവിടെ കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നു. പടിഞ്ഞാറ് ഭാഗത്ത് ഒരിടത്ത് അനുസ്യൂതം പ്രഭാപൂരംചൊരിഞ്ഞുനിന്ന നാലുനക്ഷത്രം അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ജാനകി അതില്‍ ആദ്യത്തെ നക്ഷത്രത്തിനുനേരെ ചൂണ്ടി കുഞ്ഞിനോടു പറഞ്ഞു. അപ്പുക്കുട്ടി, നീ അങ്ങ് നോക്ക്യേ? ദാ അച്ഛന്‍ അവിടെയുണ്ട്. നീ കരഞ്ഞുകൂട. കരഞ്ഞാല്‍ അച്ഛന് സങ്കടാകും. അങ്ങനെ കയ്യൂരിന് ഓരോ രാത്രികളും വളരെ ദീര്‍ഘിച്ചതായിരുന്നു'.&lt;br /&gt;&lt;br /&gt;’അതാകേള്‍പ്പൂ ദൂരദൂരമുയര്‍ന്നുയര്‍ന്നലച്ചെത്തും&lt;br /&gt;നിതാന്തഗംഭീരം തൂക്കുമരത്തിന്‍വിളി;&lt;br /&gt;ചെവിക്കൊള്‍വിന്‍ നാട്ടുകാരെ വീവിക്തതയിലും ത്യാഗ-&lt;br /&gt;പവിത്രപുളകം ചേര്‍ക്കും സുധീരനാദം;&lt;br /&gt;ഉണക്കുപുല്ലിനുമുയിര്‍കൊടുക്കുമവര്‍ണനീയ-&lt;br /&gt;ഗുണം വെറും സ്വാതന്ത്ര്യദാഹത്തിനാഹ്വാനം;&lt;br /&gt;കണ്ണൂര്‍ സെന്‍ട്രല്‍ജയില്‍ ഭീമപ്രാകാരങ്ങള്‍ ഭേദിച്ചെത്തു&lt;br /&gt;മുന്നതദ്ദേശപ്രേമത്തിന്‍ വിജയഘോഷം&lt;br /&gt;വീരോത്തംസങ്ങളാം നാലു കയ്യൂര്‍ സഖാക്കളേറിയ&lt;br /&gt;മരണവേദിതന്‍ പുണ്യസന്ദേശം കേള്‍പ്പൂ.....&lt;br /&gt;&lt;br /&gt;ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളില്‍ തൂലിക പടവാളാക്കിയ അനശ്വര കവി ടി എസ് തിരുമുമ്പിന്റെ ഈ വരികള്‍ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കും കൊലമരത്തിനുപോലും കീഴ്‌പ്പെടുത്താനാകാത്ത കയ്യൂരിന്റെ ഇഛാശക്തിയെ, സംഘബോധത്തെ മാന്ത്രിക ശക്തിയോടെ വരച്ചുകാട്ടുന്നു.&lt;br /&gt;&lt;br /&gt;കയ്യൂര്‍ സഖാക്കളെ കാണാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷിയും സുന്ദരയ്യ, കൃഷ്ണപ്പിള്ള, കേരളീയന്‍ തുടങ്ങിയ സഖാക്കളും കയ്യൂര്‍ സഖാക്കളെ കണ്ട് സമയമായപ്പോള്‍ സെല്ലില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. അപ്പു ജോഷിയുടെ കയ്യില്‍ പിടിച്ച് പതുക്കെ മന്ത്രിച്ചു. സഖാവേ....മറ്റുവാക്കൊന്നും പുറത്തു വന്നില്ല. ജോഷി വരാന്തക്ക് പുറത്തേക്ക് നോക്കി. അവിടെ ഒരു പൂച്ചെടിത്തടമുണ്ടായിരുന്നു. അറിയാതെ ജോഷി പറഞ്ഞുപോയി. ഈ പൂക്കള്‍ നശ്വരങ്ങളാണ്. എന്നാല്‍ ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കളാണ് നിങ്ങള്‍.&lt;br /&gt;&lt;br /&gt;കൊല്ലങ്ങള്‍ ഏഴുപതിറ്റാണ്ടോളമായെങ്കിലും എല്ലാവരുടേയും മനസ്സില്‍ കയ്യൂര്‍ ചിരസ്മരണയായി നിറഞ്ഞുനില്‍ക്കുന്നു. നോവലുകളും കഥകളും കവിതകളുമായി. കയ്യൂരിനെക്കുറിച്ച് പറയാന്‍ സാംസ്‌കാരിക കേരളത്തിന് ഇനിമേറെയുണ്ട്. കാരണം അവയിപ്പോഴും വാടാതെ സൗരഭ്യം പരത്തുന്ന പൂക്കളായി നമുക്കിടയില്‍ത്തന്നെയുണ്ടല്ലോ.&lt;br /&gt;&lt;br /&gt;*&lt;br /&gt;&lt;span style="font-weight: bold; color: rgb(153, 0, 0);"&gt;എന്‍ കെ ജനയുഗം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/2128859103258265367-7096432499465679650?l=workersforum.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://workersforum.blogspot.com/feeds/7096432499465679650/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=2128859103258265367&amp;postID=7096432499465679650' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7096432499465679650'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/2128859103258265367/posts/default/7096432499465679650'/><link rel='alternate' type='text/html' href='http://workersforum.blogspot.com/2012/01/blog-post_2546.html' title='ഒരിക്കലും നശിക്കാത്ത മനുഷ്യരാശിയുടെ പൂക്കള്‍'/><author><name>വര്‍ക്കേഴ്സ് ഫോറം</name><uri>http://www.blogger.com/profile/00731641929122914433</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-2128859103258265367.post-3722319109640202803</id><published>2012-01-27T17:26:00.000+05:30</published><updated>2012-01-27T17:26:01.094+05:30</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='പോരാട്ടം'/><category scheme='http://www.blogger.com/atom/ns#' term='ചരിത്രം'/><title type='text'>കെ വി കൈപ്പള്ളി: അനാചാരങ്ങള്‍ ദൂരെയെറിഞ്ഞ കമ്യൂണിസ്റ്റുകാരന്‍</title><content type='html'>ജാതിയും അനാചാരങ്ങളും സൃഷ്ടിച്ച അയിത്തത്തിനെതിരെയും തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരെയും പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റുകാരനാണ് സഖാവ് കെ വി കൈപ്പള്ളി. നമ്പൂതിരി സമുദായത്തിലാണ് ജനിച്ചതെങ്കിലും പഠനകാലത്ത് തന്നെ ജാതിവ്യവസ്ഥയുടെ ക്രൂരതകള്‍ കണ്ടുവളര്‍ന്ന കൈപ്പള്ളിയുടെ മനസില്‍ ഇതിനെതിരായി പ്രവര്‍ത്തിക്കണമെന്ന ആശയമുദിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ സാംസ്‌കാരികരാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന അനുഭവങ്ങളാണ് കൈപ്പള്ളിയുടെ ജീവിതം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ഈരാറ്റുപേട്ടയിലെ മലയാളം മിഡിയം സ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി പണിമുടക്കില്‍ പങ്കെടുത്തു. ഒരു ദിവസം പൂഞ്ഞാര്‍ എസ് എം വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ പഠിപ്പ് മുടക്ക് സമരത്തില്‍ പങ്കെടുപ്പിക്കാന്‍ ഈരാറ്റുപേട്ട സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളെത്തി. എന്നാല്‍ അധ്യാപകര്‍ കുട്ടികളെ വിടാന്‍ തയ്യാറായില്ല. ഞങ്ങള്‍ ആറേഴ്‌പേര്‍ അടുത്തദിവസത്തെ പഠിപ്പ് മുടക്കില്‍ പങ്കെടുത്തു. പിറ്റേദിവസം ഞങ്ങളെ സ്‌കൂളില്‍ കയറ്റിയില്ല. പിന്നീട് സംഭവബഹുലമായ സംഭവങ്ങള്‍ നടന്നു. ഇതെല്ലാം ഓരോന്നായി സഖാവ് ഓര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ സമരങ്ങളിലൂടെയുള്ള നടത്തമായിരുന്നു കൈപ്പള്ളിയുടേത്. രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ കഥകളി അഭ്യസിക്കാന്‍ പോയതോടെ പഠനം തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അനാരോഗ്യത്തെതുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അയിത്തവും ജാത്യാചാരവും ഇല്ലാതാക്കാന്‍ തന്നെ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണെന്ന് പറയാന്‍ സഖാവിന് ഒരു മടിയുമില്ല. &lt;br /&gt;&lt;br /&gt;നിരവധി സമരങ്ങളില്‍ പങ്കെടുത്തെങ്കിലും എല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ എല്ലാം സമരങ്ങളും അദ്ദേഹമിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.&lt;br /&gt;&lt;br /&gt;1956ല്‍ നടന്ന സമരത്തിന്റെ അനുഭവങ്ങള്‍ ഇപ്പോഴും സഖാവിന്റെ മനസിലുണ്ട്. ഈരാറ്റുപേട്ടയിലെ റേഷന്‍ ഹോള്‍സെയില്‍ കടയില്‍നിന്ന് നാല് ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരം നടന്നു. 1957ലെ തിരഞ്ഞെടുപ്പ് വരെ ഇത് നീണ്ടു. 107ാം വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്യുകയും ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഈ സമരത്തിന് നേതൃത്വം നല്‍കിയത് കൈപ്പള്ളിയാണ്. 1968ല്‍ നടത്തിയ പൂഞ്ഞാര്‍ ചെത്ത് തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയതും സഖാവ് തന്നെയാണ്. 1986ല്‍ നെല്‍കൃഷി മേഖലയിലെ ദുരിതം പരിഹരിക്കാന്‍ ജനാര്‍ദനന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഖാവിന്റെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരം നടന്നു. കേരളത്തിലെ എല്ലാം ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പാര്‍ട്ടിയുടെ ചുമതലയില്‍ നിരാഹാര സമരം നടന്നു. കോട്ടയത്ത് കലക്ടറേറ്റ് പടിക്കല്‍ നടന്ന സമരത്തില്‍ 13 ദിവസം സഖാവ് നിരാഹാരം നടന്നു. പാര്‍ട്ടിയിലേക്കുള്ള സഖാവിന്റെ കടന്നുവരവും സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. 1949ലാണ് പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത്. ജേക്കബ് വള്ളിക്കാപ്പനെ കണ്ടുമുട്ടിയതോടെയാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. അദ്ദേഹമാണ് എ ടി തോമസിനെ പരിചയപ്പെടുത്തുന്നത്. പേരുകൊണ്ട് ജാതി അറിയാതിരിക്കാനാണ് പേര് മാറിതതെന്നും സഖാവ് പറയുന്നു. ഇല്ലത്ത് ചാവടിയില്‍ ആദ്യമയി മീറ്റിംഗ് കൂടിയതൊക്കെ സഖാവിന് ഇപ്പോഴും ആവേശം നല്‍കുന്ന ഓര്‍മ്മയാണ്. അന്നത്തെ മീറ്റിംഗില്‍ ഒളിവിലായിരുന്ന പി പി ജോര്‍ജും അതില്‍ പങ്കെടുത്തു. ഇത് 1949ലായിരുന്നു. പാര്‍ട്ടിയുടെ മീനച്ചില്‍ താലൂക്ക് കമ്മിറ്റി രൂപീകരിച്ചതും ഇല്ലത്തുവച്ചായിരുന്നു. ആദ്യത്തെ കമ്മിറ്റി കര്‍ഷകസംഘത്തിന്റേതായിരുന്നു. തിരുവിതാംകൂര്‍ കര്‍ഷക സംഘം. കൊണ്ടൂര്‍ പ്രാദേശിക സംഘം. കുടികിടപ്പുകാരെയൊക്കെ സംഘടിപ്പിച്ചു. ആറ് മാസം കഴിഞ്ഞ് പാര്‍ട്ടിയുടെ കൊണ്ടൂര്‍ കമ്മിറ്റി രൂപീകരിച്ചു. മീനച്ചില്‍ താലൂക്കില്‍ രണ്ട് കമ്മിറ്റികളുണ്ടായി. പൂഞ്ഞാറില്‍ ഒരു കമ്മിറ്റി ജോസഫ് തെള്ളിയുടെ നേതൃത്വത്തിലും പാലായില്‍  ആര്‍ ടി തോമസിന്റെ നേതൃത്വത്തിലും രൂപീകരിച്ചു. അങ്ങനെ വിവിധ കമ്മിറ്റികളുണ്ടായി. പാര്‍ട്ടിയും കര്‍ഷകസംഘവും രൂപീകരിച്ചശേഷം ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചയായും കൈപ്പള്ളി പറയുന്നു. അന്ന് ഉണ്ടായിരുന്ന നേതാക്കളെയെല്ലാം ഒരു പേര്‌പോലും മറക്കാതെ ഇന്നും ഓര
